"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 30" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 29|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 31|
}}
 
{{verse|1}} ദാവീദും അവന്റെ ആളുകളും മൂന്നാം ദിവസം സിക്ളാഗില്‍സിക്ളാഗിൽ എത്തിയപ്പോള്‍എത്തിയപ്പോൾ അമാലേക്യര്‍അമാലേക്യർ തെക്കെദേശവും സിക്ളാഗും ആക്രമിച്ചു സിക്ളാഗിനെ ജയിച്ചു അതിനെ തീവെച്ചു ചുട്ടുകളഞ്ഞിരുന്നു.
 
{{verse|2}} അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ടു തങ്ങളുടെ വഴിക്കു പോയതല്ലാതെ ആരെയും കൊന്നില്ല.
 
{{verse|3}} ദാവീദും അവന്റെ ആളുകളും പട്ടണത്തിലേക്കു വന്നപ്പോള്‍വന്നപ്പോൾ അതു തീവെച്ചു ചുട്ടിരിക്കുന്നതും ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു.
 
{{verse|4}} അപ്പോള്‍അപ്പോൾ ദാവീദും കൂടെയുള്ള ജനവും കരവാന്‍കരവാൻ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു.
 
{{verse|5}} യിസ്രെയേല്‍ക്കാരത്തിയിസ്രെയേൽക്കാരത്തി അഹീനോവം, കര്‍മ്മേല്‍ക്കാരന്‍കർമ്മേൽക്കാരൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍അബീഗയിൽ എന്നീ ദാവീദിന്റെ രണ്ടു ഭാര്യമാരെയും അവര്‍അവർ പിടിച്ചു കൊണ്ടുപോയിരുന്നു.
 
{{verse|6}} ദാവീദ് വലിയ കഷ്ടത്തിലായി; ജനത്തില്‍ജനത്തിൽ ഔരോരുത്തന്റെ ഹൃദയം താന്താന്റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ടു അവനെ കല്ലെറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്റെ ദൈവമായ യഹോവയില്‍യഹോവയിൽ ധൈര്യപ്പെട്ടു.
 
{{verse|7}} ദാവീദ് അഹീമേലെക്കിന്റെ മകനായ അബ്യാഥാര്‍പുരോഹിതനോടുഅബ്യാഥാർപുരോഹിതനോടു: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. അബ്യാഥാര്‍അബ്യാഥാർ ഏഫോദ് ദാവീദിന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവന്നു.
 
{{verse|8}} എന്നാറെ ദാവീദ് യഹോവയോടു: ഞാന്‍ഞാൻ ഇപ്പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്നു അരുളപ്പാടുണ്ടായി.
 
{{verse|9}} അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറുപേരും പുറപ്പെട്ടു ബെസോര്‍തോട്ടിങ്കല്‍ബെസോർതോട്ടിങ്കൽ എത്തി; ശേഷമുള്ളവര്‍ശേഷമുള്ളവർ അവിടെ താമസിച്ചു.
 
{{verse|10}} ബെസോര്‍തോടുബെസോർതോടു കടപ്പാന്‍കടപ്പാൻ കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ഇരുനൂറുപേര്‍ഇരുനൂറുപേർ പുറകില്‍പുറകിൽ താമസിച്ചതുകൊണ്ടു ദാവീദും നാനൂറുപേരും പിന്തുടര്‍ന്നുചെന്നുപിന്തുടർന്നുചെന്നു.
 
{{verse|11}} അവര്‍അവർ വയലില്‍വെച്ചുവയലിൽവെച്ചു ഒരു മിസ്രയീമ്യനെ കണ്ടു ദാവീദിന്റെ അടുക്കല്‍അടുക്കൽ കൊണ്ടുചെന്നു; അവന്നു അപ്പം കൊടുത്തു അവന്‍അവൻ തിന്നു; അവന്നു കുടിപ്പാന്‍കുടിപ്പാൻ വെള്ളവും കൊടുത്തു.
 
{{verse|12}} അവര്‍അവർ അവന്നു ഒരു കഷണം അത്തിയടയും രണ്ടു ഉണക്കമുന്തിരിക്കുലയും കൊടുത്തു; അതു തിന്നപ്പോള്‍തിന്നപ്പോൾ അവന്നു ഉയിര്‍വീണുഉയിർവീണു; മൂന്നു രാവും മൂന്നു പകലും അവന്‍അവൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു.
 
{{verse|13}} ദാവീദ് അവനോടു: നീ ആരുടെ ആള്‍ആൾ? എവിടുത്തുകാരന്‍എവിടുത്തുകാരൻ എന്നു ചോദിച്ചതിന്നു അവന്‍അവൻ : ഞാന്‍ഞാൻ ഒരു മിസ്രയീമ്യബാല്യക്കാരന്‍മിസ്രയീമ്യബാല്യക്കാരൻ ; ഒരു അമാലേക്യന്റെ ഭൃത്യന്‍ഭൃത്യൻ . മൂന്നു ദിവസം മുമ്പെ എനിക്കു ദീനം പിടിച്ചതുകൊണ്ടു എന്റെ യജമാനന്‍യജമാനൻ എന്നെ ഉപേക്ഷിച്ചുകളഞ്ഞു.
 
{{verse|14}} ഞങ്ങള്‍ഞങ്ങൾ ക്രേത്യരുടെ തെക്കെനാടും യെഹൂദ്യദേശവും കാലേബിന്റെ തെക്കെദിക്കും ആക്രമിച്ചു; സിക്ളാഗ് ഞങ്ങള്‍ഞങ്ങൾ തീവെച്ചു ചുട്ടുകളഞ്ഞു.
 
{{verse|15}} ദാവീദ് അവനോടു: അപ്പരിഷയുടെ അടുക്കലേക്കു നീ വഴികാണിച്ചുതരുമോ എന്നു ചോദിച്ചതിന്നു അവന്‍അവൻ : നീ എന്നെ കൊല്ലുകയോ എന്റെ യജമാനന്റെ കയ്യില്‍കയ്യിൽ ഏല്പിക്കയോ ചെയ്കയില്ലെന്നു ദൈവനാമത്തില്‍ദൈവനാമത്തിൽ എന്നോടു സത്യം ചെയ്താല്‍ചെയ്താൽ അപ്പരിഷയുടെ അടുക്കലേക്കു വഴികാണിച്ചുതരാം എന്നു പറഞ്ഞു.
 
{{verse|16}} അങ്ങനെ അവന്‍അവൻ അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോള്‍ചെന്നപ്പോൾ അവര്‍അവർ ഭൂതലത്തെങ്ങും പരന്നു തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ളനിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു.
 
{{verse|17}} ദാവീദ് അവരെ സന്ധ്യ മുതല്‍മുതൽ പിറ്റെന്നാള്‍പിറ്റെന്നാൾ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്തു കയറി ഔടിച്ചു പോയ നാനൂറു ബാല്യക്കാര്‍ബാല്യക്കാർ അല്ലാതെ അവരില്‍അവരിൽ ഒരുത്തനും ഒഴിഞ്ഞുപോയില്ല.
 
{{verse|18}} അമാലേക്യര്‍അമാലേക്യർ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടുകൊണ്ടു; തന്റെ രണ്ടു ഭാര്യമാരെയും ദാവീദ് ഉദ്ധരിച്ചു.
 
{{verse|19}} അവര്‍അവർ അപഹരിച്ചു കൊണ്ടുപോയതില്‍കൊണ്ടുപോയതിൽ ചെറുതോ വലുതോ പുത്രന്മാരോ പുത്രിമാരോ കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു.
 
{{verse|20}} ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവര്‍അവർ തങ്ങളുടെ നാല്‍ക്കാലികള്‍ക്കുനാൽക്കാലികൾക്കു മുമ്പായി തെളിച്ചു നടത്തിക്കൊണ്ടു: ഇതു ദാവീദിന്റെ കൊള്ള എന്നു പറഞ്ഞു.
 
{{verse|21}} ദാവീദിനോടുകൂടെ പോകുവാന്‍പോകുവാൻ കഴിയാതവണ്ണം ക്ഷീണിച്ചിട്ടു ബെസോര്‍തോട്ടിങ്കല്‍ബെസോർതോട്ടിങ്കൽ താമസിപ്പിച്ചിരുന്ന ഇരുനൂറുപേരുടെ അടുക്കല്‍അടുക്കൽ ദാവീദ് എത്തിയപ്പോള്‍എത്തിയപ്പോൾ അവര്‍അവർ ദാവീദിനെയും കൂടെയുള്ള ജനത്തെയും എതിരേറ്റു ചെന്നു; ദാവീദ് ജനത്തിന്റെ സമീപത്തു വന്നു അവരോടു കുശലം ചോദിച്ചു.
 
{{verse|22}} എന്നാല്‍എന്നാൽ ദാവീദിനോടു കൂടെ പോയിരുന്നവരില്‍പോയിരുന്നവരിൽ ദുഷ്ടരും നീചരുമായ ഏവരും: ഇവര്‍ഇവർ നമ്മോടുകൂടെ പോരാഞ്ഞതിനാല്‍പോരാഞ്ഞതിനാൽ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയില്‍കൊള്ളയിൽ ഔരോരുത്തന്റെ ഭാര്യയെയും മക്കളെയും ഒഴികെ അവര്‍ക്കുംഅവർക്കും ഒന്നും കൊടുക്കരുതു, അവരെ അവര്‍അവർ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ എന്നു പറഞ്ഞു.
 
{{verse|23}} അപ്പോള്‍അപ്പോൾ ദാവീദ്: എന്റെ സഹോദരന്മാരേ; നമ്മെ രക്ഷിക്കയും നമ്മുടെ നേരെ വന്നിരുന്ന പരിഷയെ നമ്മുടെ കയ്യില്‍കയ്യിൽ ഏല്പിക്കയും ചെയ്ത യഹോവ നമുക്കു തന്നിട്ടുള്ളതിനെക്കൊണ്ടു നിങ്ങള്‍നിങ്ങൾ ഇങ്ങനെ ചെയ്യരുതു.
 
{{verse|24}} ഈ കാര്യത്തില്‍കാര്യത്തിൽ നിങ്ങളുടെ വാക്കു ആര്‍ആർ സമ്മതിക്കും? യുദ്ധത്തിന്നു പോകുന്നവന്റെ ഔഹരിയും സാമാനങ്ങള്‍ക്കരികെസാമാനങ്ങൾക്കരികെ താമസിക്കുന്നവന്റെ ഔഹരിയും ഒരുപോലെ ആയിരിക്കേണം; അവര്‍അവർ സമാംശമായി ഭാഗിച്ചെടുക്കേണം എന്നു പറഞ്ഞു.
 
{{verse|25}} അന്നുമുതല്‍അന്നുമുതൽ കാര്യം അങ്ങനെ തന്നേ നടപ്പായി; അവന്‍അവൻ അതു യിസ്രായേലിന്നു ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി.
 
{{verse|26}} ദാവീദ് സിക്ളാഗില്‍സിക്ളാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാര്‍ക്കുംസ്നേഹിതന്മാർക്കും കൊള്ളയില്‍കൊള്ളയിൽ ഒരംശം കൊടുത്തയച്ചു: ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതില്‍നിന്നുകൊള്ളയിട്ടതിൽനിന്നു നിങ്ങള്‍ക്കുനിങ്ങൾക്കു ഒരു സമ്മാനം എന്നു പറഞ്ഞു.
 
{{verse|27}} ബേഥേലിൽ ഉള്ളവർക്കും തെക്കെ രാമോത്തിലുള്ളവർക്കും യത്ഥീരിൽ ഉള്ളവർക്കും
{{verse|27}} ബേഥേലില്‍ ഉള്ളവര്‍ക്കും തെക്കെ രാമോത്തിലുള്ളവര്‍ക്കും യത്ഥീരില്‍ ഉള്ളവര്‍ക്കും
 
{{verse|28}} അരോവേരിൽ ഉള്ളവർക്കും സിഫ്മോത്തിലുള്ളവർക്കും എസ്തെമോവയിലുള്ളവർക്കും
{{verse|28}} അരോവേരില്‍ ഉള്ളവര്‍ക്കും സിഫ്മോത്തിലുള്ളവര്‍ക്കും എസ്തെമോവയിലുള്ളവര്‍ക്കും
 
{{verse|29}} രാഖാലിലുള്ളവര്‍ക്കുംരാഖാലിലുള്ളവർക്കും യെരപ്മേല്യരുടെ പട്ടണങ്ങളിലുള്ളവര്‍ക്കുംപട്ടണങ്ങളിലുള്ളവർക്കും കേന്യരുടെ പട്ടണങ്ങളിലുള്ളവര്‍ക്കുംപട്ടണങ്ങളിലുള്ളവർക്കും
 
{{verse|30}} ഹൊര്‍മ്മയിലുള്ളവര്‍ക്കുംഹൊർമ്മയിലുള്ളവർക്കും കോര്‍കോർ-ആശാനില്‍ആശാനിൽ ഉള്ളവര്‍ക്കുംഉള്ളവർക്കും അഥാക്കിലുള്ളവര്‍ക്കുംഅഥാക്കിലുള്ളവർക്കും ഹെബ്രോനിലുള്ളവര്‍ക്കുംഹെബ്രോനിലുള്ളവർക്കും ദാവീദും അവന്റെ ആളുകളും സഞ്ചരിച്ചുവന്ന സകലസ്ഥലങ്ങളിലേക്കും കൊടുത്തയച്ചു.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 29|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 31|
}}