"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 31" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 30|
Next=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 1|
}}
 
{{verse|1}} എന്നാല്‍എന്നാൽ ഫെലിസ്ത്യര്‍ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യര്‍യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പില്‍നിന്നുമുമ്പിൽനിന്നു ഔടി ഗില്‍ബോവപര്‍വ്വതത്തില്‍ഗിൽബോവപർവ്വതത്തിൽ നിഹതന്മാരായി വീണു.
 
{{verse|2}} ഫെലിസ്ത്യര്‍ഫെലിസ്ത്യർ ശൌലിനെയും അവന്റെ പുത്രന്മാരെയും പിന്തേര്‍ന്നുചെന്നുപിന്തേർന്നുചെന്നു; ഫെലിസ്ത്യര്‍ഫെലിസ്ത്യർ ശൌലിന്റെ പുത്രന്മാരായ യോനാഥാന്‍യോനാഥാൻ അബീനാദാബ് മെല്‍ക്കീശൂവമെൽക്കീശൂവ എന്നിവരെ കൊന്നു.
 
{{verse|3}} എന്നാല്‍എന്നാൽ പട ശൌലിന്റെ നേരെ ഏറ്റവും, മുറുകി; വില്ലാളികള്‍വില്ലാളികൾ അവനില്‍അവനിൽ ദൃഷ്ടിവെച്ചു, വില്ലാളികളാല്‍വില്ലാളികളാൽ അവന്‍അവൻ ഏറ്റവും വിഷമത്തിലായി.
 
{{verse|4}} ശൌല്‍ശൌൽ തന്റെ ആയുധവാഹകനോടു: ഈ അഗ്രചര്‍മ്മികള്‍അഗ്രചർമ്മികൾ വന്നു എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വാള്‍വാൾ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു. ആയുധവാഹകന്‍ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല; അതുകൊണ്ടു ശൌല്‍ശൌൽ ഒരു വാള്‍വാൾ പിടിച്ചു അതിന്മേല്‍അതിന്മേൽ വീണു.
 
{{verse|5}} ശൌല്‍ശൌൽ മരിച്ചു എന്നു അവന്റെ ആയുധവാഹകന്‍ആയുധവാഹകൻ കണ്ടപ്പോള്‍കണ്ടപ്പോൾ താനും അങ്ങനെ തന്നേ തന്റെ വാളിന്മേല്‍വാളിന്മേൽ വീണു അവനോടുകൂടെ മരിച്ചു.
 
{{verse|6}} ഇങ്ങനെ ശൌലും അവന്റെ മൂന്നു പുത്രന്മാരും അവന്റെ ആയുധവാഹകനും അവന്റെ ആളുകള്‍ആളുകൾ ഒക്കെയും അന്നു ഒന്നിച്ചു മരിച്ചു. യിസ്രായേല്യര്‍യിസ്രായേല്യർ ഔടിപ്പോയി.
 
{{verse|7}} ശൌലും പുത്രന്മാരും മരിച്ചു എന്നു താഴ്വരയുടെ അപ്പുറത്തും യോര്‍ദ്ദാന്നക്കരെയുംയോർദ്ദാന്നക്കരെയും ഉള്ള യിസ്രായേല്യര്‍യിസ്രായേല്യർ കണ്ടപ്പോള്‍കണ്ടപ്പോൾ അവര്‍അവർ പട്ടണങ്ങളെ വെടിഞ്ഞു ഔടിപ്പോകയും ഫെലിസ്ത്യര്‍വന്നുഫെലിസ്ത്യർവന്നു അവിടെ പാര്‍ക്കയുംപാർക്കയും ചെയ്തു.
 
{{verse|8}} പിറ്റെന്നാള്‍പിറ്റെന്നാൾ ഫെലിസ്ത്യര്‍ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിവാന്‍ഉരിവാൻ വന്നപ്പോള്‍വന്നപ്പോൾ ശൌലും പുത്രന്മാരും ഗില്‍ബോവപര്‍വ്വതത്തില്‍ഗിൽബോവപർവ്വതത്തിൽ വീണു കിടക്കുന്നതു കണ്ടു.
 
{{verse|9}} അവര്‍അവർ അവന്റെ തലവെട്ടി, അവന്റെ ആയുധവര്‍ഗ്ഗവുംആയുധവർഗ്ഗവും അഴിച്ചെടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വര്‍ത്തമാനംവർത്തമാനം അറിയിക്കേണ്ടതിന്നു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.
 
{{verse|10}} അവന്റെ ആയുധവര്‍ഗ്ഗംആയുധവർഗ്ഗം അവര്‍അവർ അസ്തോരെത്തിന്റെ ക്ഷേത്രത്തില്‍വെച്ചുക്ഷേത്രത്തിൽവെച്ചു; അവന്റെ ഉടല്‍ഉടൽ അവര്‍അവർ ബേത്ത്-ശാന്റെ ചുവരിന്മേല്‍ചുവരിന്മേൽ തൂക്കി.
 
{{verse|11}} എന്നാല്‍എന്നാൽ ഫെലിസ്ത്യര്‍ഫെലിസ്ത്യർ ശൌലിനോടു ചെയ്തതു ഗിലെയാദിലെ യാബേശ് നിവാസികള്‍നിവാസികൾ കേട്ടപ്പോള്‍കേട്ടപ്പോൾ
 
{{verse|12}} ശൂരന്മാരായ എല്ലാവരും പുറപ്പെട്ടു രാത്രിമുഴുവനും നടന്നുചെന്നു ബേത്ത്-ശാന്റെ ചുവരില്‍നിന്നുചുവരിൽനിന്നു ശൌലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശില്‍യാബേശിൽ കൊണ്ടുവന്നു അവിടെവെച്ചു ദഹിപ്പിച്ചു.
 
{{verse|13}} അവരുടെ അസ്ഥികളെ അവര്‍അവർ എടുത്തു യാബേശിലെ പിചുലവൃക്ഷത്തിന്റെ ചുവട്ടില്‍ചുവട്ടിൽ കുഴിച്ചിട്ടു; ഏഴു ദിവസം ഉപവസിച്ചു.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 30|
Next=സത്യവേദപുസ്തകം//2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 1|
}}