"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 3|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 5|
}}
 
{{verse|1}} ശമൂവേലിന്റെ വചനം എല്ലായിസ്രായേലിന്നും വന്നിട്ടു: യിസ്രായേല്‍യിസ്രായേൽ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന്നു പുറപ്പെട്ടു, ഏബെന്‍ഏബെൻ -ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യര്‍ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി.
 
{{verse|2}} ഫെലിസ്ത്യര്‍ഫെലിസ്ത്യർ യിസ്രായേലിന്റെ നേരെ അണിനിരന്നു; പട പരന്നപ്പോള്‍പരന്നപ്പോൾ യിസ്രായേല്‍യിസ്രായേൽ ഫെലിസ്ത്യരോടു തോറ്റുപോയി; സൈന്യത്തില്‍സൈന്യത്തിൽ ഏകദേശം നാലായിരംപേരെ അവര്‍അവർ പോര്‍ക്കളത്തില്‍പോർക്കളത്തിൽ വെച്ചു സംഹരിച്ചു.
 
{{verse|3}} പടജ്ജനം പാളയത്തില്‍പാളയത്തിൽ വന്നാറെ യിസ്രായേല്‍മൂപ്പന്മാര്‍യിസ്രായേൽമൂപ്പന്മാർ: ഇന്നു യഹോവ നമ്മെ ഫെലിസ്ത്യരോടു തോലക്കുമാറാക്കിയതു എന്തു? നാം ശീലോവില്‍നിന്നുശീലോവിൽനിന്നു യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കല്‍അടുക്കൽ വരുത്തുക; അതു നമ്മുടെ ഇടയില്‍ഇടയിൽ വന്നാല്‍വന്നാൽ നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യില്‍കയ്യിൽ നിന്നു രക്ഷിക്കും എന്നു പറഞ്ഞു.
 
{{verse|4}} അങ്ങനെ ജനം ശീലോവിലേക്കു ആളയച്ചു. അവര്‍അവർ കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്നു കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു.
 
{{verse|5}} യഹോവയുടെ നിമയപെട്ടകം പാളയത്തില്‍പാളയത്തിൽ എത്തിയപ്പോള്‍എത്തിയപ്പോൾ ഭൂമി കുലുങ്ങുംവണ്ണം യിസ്രായേലെല്ലാം ഉച്ചത്തില്‍ഉച്ചത്തിൽ ആര്‍പ്പിട്ടുആർപ്പിട്ടു.
 
{{verse|6}} ഫെലിസ്ത്യര്‍ഫെലിസ്ത്യർ ആര്‍പ്പിന്റെആർപ്പിന്റെ ഒച്ച കേട്ടിട്ടു: എബ്രായരുടെ പാളയത്തില്‍പാളയത്തിൽ ഈ വലിയ ആര്‍പ്പിന്റെആർപ്പിന്റെ കാരണം എന്തു എന്നു അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തില്‍പാളയത്തിൽ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.
 
{{verse|7}} ദൈവം പാളയത്തില്‍പാളയത്തിൽ വന്നിരിക്കുന്നു എന്നു ഫെലിസ്ത്യര്‍ഫെലിസ്ത്യർ പറഞ്ഞു ഭയപ്പെട്ടു: നമുക്കു അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല.
 
{{verse|8}} നമുക്കു അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു നമ്മെ ആര്‍ആർ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയില്‍മരുഭൂമിയിൽ സകലവിധബാധകളാലും ബാധിച്ച ദൈവം ഇതു തന്നേ.
 
{{verse|9}} ഫെലിസ്ത്യരേ, ധൈര്യം പൂണ്ടു പുരുഷത്വം കാണിപ്പിന്‍കാണിപ്പിൻ ; എബ്രായര്‍എബ്രായർ നിങ്ങള്‍ക്കുനിങ്ങൾക്കു ദാസന്മാരായിരുന്നതുപോലെ നിങ്ങള്‍നിങ്ങൾ അവര്‍ക്കുംഅവർക്കും ആകരുതു; പുരുഷത്വം കാണിച്ചു പൊരുതുവിന്‍പൊരുതുവിൻ എന്നു പറഞ്ഞു.
 
{{verse|10}} അങ്ങനെ ഫെലിസ്ത്യര്‍ഫെലിസ്ത്യർ പട തുടങ്ങിയപ്പോള്‍തുടങ്ങിയപ്പോൾ യിസ്രായേല്‍യിസ്രായേൽ തോറ്റു; ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ വീട്ടിലേക്കു ഔടി; യിസ്രായേലില്‍യിസ്രായേലിൽ മുപ്പതിനായിരം കാലാള്‍കാലാൾ വീണുപോകത്തക്കവണ്ണം ഒരു മഹാ സംഹാരം ഉണ്ടായി.
 
{{verse|11}} ദൈവത്തിന്റെ പെട്ടകം പിടിപെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി.
 
{{verse|12}} പോര്‍ക്കളത്തില്‍നിന്നുപോർക്കളത്തിൽനിന്നു ഒരു ബെന്യാമീന്യന്‍ബെന്യാമീന്യൻ വസ്ത്രം കീറിയും തലയില്‍തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ഔടി അന്നു തന്നെ ശീലോവില്‍ശീലോവിൽ വന്നു.
 
{{verse|13}} അവന്‍അവൻ വരുമ്പോള്‍വരുമ്പോൾ ഏലി നോക്കിക്കൊണ്ടു വഴിയരികെ തന്റെ ആസനത്തില്‍ആസനത്തിൽ ഇരിക്കയായിരുന്നു; ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ചു അവന്റെ ഹൃദയം വ്യാകുലപ്പെട്ടിരുന്നു; ആ മനുഷ്യന്‍മനുഷ്യൻ പട്ടണത്തില്‍പട്ടണത്തിൽ എത്തി വസ്തുത പറഞ്ഞപ്പോള്‍പറഞ്ഞപ്പോൾ പട്ടണത്തിലെല്ലാം നിലവിളിയായി.
 
{{verse|14}} ഏലി നിലവിളികേട്ടപ്പോള്‍നിലവിളികേട്ടപ്പോൾ ഈ ആരവം എന്തു എന്നു ചോദിച്ചു. ആ മനുഷ്യന്‍മനുഷ്യൻ ബദ്ധപ്പെട്ടു വന്നു ഏലിയോടും അറിയിച്ചു.
 
{{verse|15}} ഏലിയോ തൊണ്ണൂറ്റെട്ടു വയസ്സുള്ളവനും കാണ്മാന്‍കാണ്മാൻ വഹിയാതവണ്ണം കണ്ണു മങ്ങിയവനും ആയിരുന്നു.
 
{{verse|16}} ആ മനുഷ്യന്‍മനുഷ്യൻ ഏലിയോടു: ഞാന്‍ഞാൻ പോര്‍ക്കളത്തില്‍നിന്നുപോർക്കളത്തിൽനിന്നു വന്നവന്‍വന്നവൻ ആകുന്നു; ഇന്നു തന്നേ ഞാന്‍ഞാൻ പോര്‍ക്കളത്തില്‍നിന്നുപോർക്കളത്തിൽനിന്നു ഔടിപ്പോന്നു എന്നു പറഞ്ഞു. വര്‍ത്തമാനംവർത്തമാനം എന്താകുന്നു, മകനേ, എന്നു അവന്‍അവൻ ചോദിച്ചു.
 
{{verse|17}} അതിന്നു ആ ദൂതന്‍ദൂതൻ : യിസ്രായേല്‍യിസ്രായേൽ ഫെലിസ്ത്യരുടെ മുമ്പില്‍മുമ്പിൽ തോറ്റോടി; ജനത്തില്‍ജനത്തിൽ ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി; ദൈവത്തിന്റെ പെട്ടകവും പിടിപെട്ടുപോയി എന്നു പറഞ്ഞു.
 
{{verse|18}} അവന്‍അവൻ ദൈവത്തിന്റെ പെട്ടകത്തിന്റെ വസ്തുത പറഞ്ഞപ്പോള്‍പറഞ്ഞപ്പോൾ ഏലി പടിവാതില്‍ക്കല്‍പടിവാതിൽക്കൽ ആസനത്തില്‍ആസനത്തിൽ നിന്നു പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവന്‍അവൻ വൃദ്ധനും സ്ഥൂലിച്ചവനും ആയിരുന്നു. അവന്‍അവൻ നാല്പതു സംവത്സരം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.
 
{{verse|19}} എന്നാല്‍എന്നാൽ അവന്റെ മരുമകള്‍മരുമകൾ ഫീനെഹാസിന്റെ ഭാര്യ പ്രസവം അടുത്ത ഗര്‍ഭിണിയായിരുന്നുഗർഭിണിയായിരുന്നു; ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോയതും അമ്മാവിയപ്പനും ഭര്‍ത്താവുംഭർത്താവും മരിച്ചതും കേട്ടപ്പോള്‍കേട്ടപ്പോൾ അവള്‍ക്കുഅവൾക്കു പ്രസവവേദന തുടങ്ങി; അവള്‍അവൾ നിലത്തു വീണു പ്രസവിച്ചു.
 
{{verse|20}} അവള്‍അവൾ മരിപ്പാറായപ്പോള്‍മരിപ്പാറായപ്പോൾ അരികെ നിന്ന സ്ത്രീകള്‍സ്ത്രീകൾ അവളോടു: ഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു. എന്നാല്‍എന്നാൽ അവള്‍അവൾ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല.
 
{{verse|21}} ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പനെയും ഭര്‍ത്താവിനെയുംഭർത്താവിനെയും ഔര്‍ത്തിട്ടുംഔർത്തിട്ടും: മഹത്വം യിസ്രായേലില്‍നിന്നുയിസ്രായേലിൽനിന്നു പൊയ്പോയി എന്നു പറഞ്ഞു അവള്‍അവൾ കുഞ്ഞിന്നു ഈഖാബോദ് എന്നു പേര്‍പേർ ഇട്ടു.
 
{{verse|22}} ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടു മഹത്വം യിസ്രായേലില്‍നിന്നുയിസ്രായേലിൽനിന്നു പൊയ്പോയി എന്നു അവള്‍അവൾ പറഞ്ഞു.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 3|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 5|
}}