"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 7|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 9|
}}
 
{{verse|1}} ശമൂവേല്‍ശമൂവേൽ വൃദ്ധനായപ്പോള്‍വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ യിസ്രായേലിന്നു ന്യായാധിപന്മാരാക്കി.
 
{{verse|2}} അവന്റെ ആദ്യജാതന്നു യോവേല്‍യോവേൽ എന്നും രണ്ടാമത്തവന്നു അബീയാവു എന്നും പേര്‍പേർ. അവര്‍അവർ ബേര്‍ബേർ-ശേബയില്‍ശേബയിൽ ന്യായപാലനം ചെയ്തുപോന്നു.
 
{{verse|3}} അവന്റെ പുത്രന്മാര്‍പുത്രന്മാർ അവന്റെ വഴിയില്‍വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.
 
{{verse|4}} ആകയാല്‍ആകയാൽ യിസ്രായേല്‍മൂപ്പന്മാര്‍യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയില്‍രാമയിൽ ശമൂവേലിന്റെ അടുക്കല്‍അടുക്കൽ വന്നു, അവനോടു:
 
{{verse|5}} നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാര്‍പുത്രന്മാർ നിന്റെ വഴിയില്‍വഴിയിൽ നടക്കുന്നില്ല; ആകയാല്‍ആകയാൽ സകല ജാതികള്‍ക്കുമുള്ളതുപോലെജാതികൾക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന്നു ഞങ്ങള്‍ക്കുഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു.
 
{{verse|6}} ഞങ്ങളെ ഭരിക്കേണ്ടതിന്നു രാജാവിനെ തരേണമെന്നു അവര്‍അവർ പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി. ശമൂവേല്‍ശമൂവേൽ യഹോവയോടു പ്രാര്‍ത്ഥിച്ചുപ്രാർത്ഥിച്ചു.
 
{{verse|7}} യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതെന്തെന്നാല്‍അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേള്‍ക്കകേൾക്ക; അവര്‍അവർ നിന്നെയല്ല, ഞാന്‍ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.
 
{{verse|8}} ഞാന്‍ഞാൻ അവരെ മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നാള്‍മുതല്‍നാൾമുതൽ ഇന്നുവരെ അവര്‍അവർ എന്നെ ഉപേക്ഷിച്ചും അന്യദൈവങ്ങളെ സേവിച്ചുംകൊണ്ടു എന്നോടു ചെയ്തതുപോലെ നിന്നോടും ചെയ്യുന്നു.
 
{{verse|9}} ആകയാല്‍ആകയാൽ അവരുടെ അപേക്ഷ കേള്‍ക്കകേൾക്ക; എങ്കിലും അവരോടു ഘനമായി സാക്ഷീകരിച്ചു അവരെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം അവരോടു അറിയിക്കേണം.
 
{{verse|10}} അങ്ങനെ രാജാവിന്നായി അപേക്ഷിച്ച ജനത്തോടു ശമൂവേല്‍ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ:
 
{{verse|11}} നിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിന്റെ ന്യായം ഇതായിരിക്കും: അവന്‍അവൻ നിങ്ങളുടെ പുത്രന്മാരെ തനിക്കു തേരാളികളും കുതിരച്ചേവകരും ആക്കും; അവന്റെ രഥങ്ങള്‍ക്കുരഥങ്ങൾക്കു മുമ്പെ അവര്‍അവർ ഔടേണ്ടിയും വരും.
 
{{verse|12}} അവന്‍അവൻ അവരെ ആയിരത്തിന്നും അമ്പതിന്നും അധിപന്മാരാക്കും; തന്റെ നിലം കൃഷി ചെയ്‍വാനും തന്റെ വിള കൊയ്‍വാനും തന്റെ പടക്കോപ്പും തേര്‍കോപ്പുംതേർകോപ്പും ഉണ്ടാക്കുവാനും അവരെ നിയമിക്കും.
 
{{verse|13}} അവന്‍അവൻ നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടു എടുക്കും.
 
{{verse|14}} അവന്‍അവൻ നിങ്ങളുടെ വിശേഷമായ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്തു തന്റെ ഭൃത്യന്മാര്‍ക്കുംഭൃത്യന്മാർക്കും കൊടുക്കും.
 
{{verse|15}} അവന്‍അവൻ നിങ്ങളുടെ വിളവുകളിലും മുന്തിരിത്തോട്ടങ്ങളിലും ദശാംശം എടുത്തു തന്റെ ഷണ്ഡന്മാര്‍ക്കുംഷണ്ഡന്മാർക്കും ഭൃത്യന്മാര്‍ക്കുംഭൃത്യന്മാർക്കും കൊടുക്കും.
 
{{verse|16}} അവന്‍അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ചു തന്റെ വേലെക്കു ആക്കും.
 
{{verse|17}} അവന്‍അവൻ നിങ്ങളുടെ ആടുകളില്‍ആടുകളിൽ പത്തിലൊന്നു എടുക്കും; നിങ്ങള്‍നിങ്ങൾ അവന്നു ദാസന്മാരായ്തീരും.
 
{{verse|18}} നിങ്ങള്‍നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവിന്റെ നിമിത്തം നിങ്ങള്‍നിങ്ങൾ അന്നു നിലവിളിക്കും; എന്നാല്‍എന്നാൽ യഹോവ അന്നു ഉത്തരമരുളുകയില്ല.
 
{{verse|19}} എന്നാല്‍എന്നാൽ ശമൂവേലിന്റെ വാക്കു കൈക്കൊള്‍വാന്‍കൈക്കൊൾവാൻ ജനത്തിന്നു മനസ്സില്ലാതെ: അല്ല, ഞങ്ങള്‍ക്കുഞങ്ങൾക്കു ഒരു രാജാവു വേണം
 
{{verse|20}} മറ്റു സകലജാതികളെയും പോലെ ഞങ്ങളും ആകേണ്ടതിന്നു ഞങ്ങളുടെ രാജാവു ഞങ്ങളെ ഭരിക്കയും ഞങ്ങള്‍ക്കുഞങ്ങൾക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നടത്തുകയും വേണം എന്നു അവര്‍അവർ പറഞ്ഞു.
 
{{verse|21}} ശമൂവേല്‍ശമൂവേൽ ജനത്തിന്റെ വാക്കെല്ലാം കേട്ടു യഹോവയോടു അറിയിച്ചു.
 
{{verse|22}} യഹോവ ശമൂവേലിനോടു: അവരുടെ വാക്കു കേട്ടു അവര്‍ക്കുംഅവർക്കും ഒരു രാജാവിനെ വാഴിച്ചുകൊടുക്ക എന്നു കല്പിച്ചു. ശമൂവേല്‍ശമൂവേൽ യിസ്രായേല്യരോടു: നിങ്ങള്‍നിങ്ങൾ ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കു പൊയ്ക്കൊള്‍വിന്‍പൊയ്ക്കൊൾവിൻ എന്നു പറഞ്ഞു.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 7|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 9|
}}