"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 9" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 8|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 10|
}}
 
{{verse|1}} ബെന്യാമീന്‍ബെന്യാമീൻ ഗോത്രത്തില്‍ഗോത്രത്തിൽ കീശ് എന്നു പേരുള്ള ഒരു ധനികന്‍ധനികൻ ഉണ്ടായിരുന്നു; അവന്‍അവൻ ബെന്യാമീന്യനായ അഫീഹിന്റെ മകനായ ബെഖോറത്തിന്റെ മകനായ സെറോറിന്റെ മകനായ അബീയേലിന്റെ മകന്‍മകൻ ആയിരുന്നു.
 
{{verse|2}} അവന്നു ശൌല്‍ശൌൽ എന്ന പേരോടെ യൌവനവും കോമളത്വവുമുള്ള ഒരു മകന്‍മകൻ ഉണ്ടായിരുന്നു; യിസ്രായേല്‍മക്കളില്‍യിസ്രായേൽമക്കളിൽ അവനെക്കാള്‍അവനെക്കാൾ കോമളനായ പുരുഷന്‍പുരുഷൻ ഇല്ലായിരുന്നു; അവന്‍അവൻ എല്ലാവരെക്കാളും തോള്‍മുതല്‍തോൾമുതൽ പൊക്കമേറിയവന്‍പൊക്കമേറിയവൻ ആയിരുന്നു.
 
{{verse|3}} ശൌലിന്റെ അപ്പനായ കീശിന്റെ കഴുതകള്‍കഴുതകൾ കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൌലിനോടു: നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ടു ചെന്നു കഴുതകളെ അന്വേഷിക്ക എന്നു പറഞ്ഞു.
 
{{verse|4}} അവന്‍അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു; അവയെ കണ്ടില്ല; അവര്‍അവർ ശാലീംദേശത്തുകൂടി സഞ്ചരിച്ചു; അവിടെയും ഇല്ലായിരുന്നു; അവന്‍അവൻ ബെന്യാമീന്‍ബെന്യാമീൻ ദേശത്തുകൂടിയും സഞ്ചരിച്ചു; എങ്കിലും കണ്ടു കിട്ടിയില്ല.
 
{{verse|5}} സൂഫ് ദേശത്തു എത്തിയപ്പോള്‍എത്തിയപ്പോൾ ശൌല്‍ശൌൽ കൂടെയുള്ള ഭൃത്യനോടു: വരിക, നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കില്‍അല്ലെങ്കിൽ അപ്പന്‍അപ്പൻ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ടു നമ്മെക്കുറിച്ചു വിഷാദിക്കും എന്നു പറഞ്ഞു.
 
{{verse|6}} അതിന്നു അവന്‍അവൻ : ഈ പട്ടണത്തില്‍പട്ടണത്തിൽ ഒരു ദൈവപുരുഷന്‍ദൈവപുരുഷൻ ഉണ്ടു; അവന്‍അവൻ മാന്യന്‍മാന്യൻ ആകുന്നു; അവന്‍അവൻ പറയുന്നതെല്ലാം ഒത്തുവരുന്നു; നമുക്കു അവിടെ പോകാം; നാം പോകുവാനുള്ള വഴി അവന്‍അവൻ പക്ഷേ പറഞ്ഞുതരും എന്നു അവനോടു പറഞ്ഞു.
 
{{verse|7}} ശൌല്‍ശൌൽ തന്റെ ഭൃത്യനോടു: നാം പോകുന്നു എങ്കില്‍എങ്കിൽ ആ പുരുഷന്നു എന്താകുന്നു കൊണ്ടുപോകേണ്ടതു? നമ്മുടെ ഭാണ്ഡത്തിലെ അപ്പം തീര്‍ന്നുപോയല്ലോതീർന്നുപോയല്ലോ; ദൈവപുരുഷന്നു കൊണ്ടുചെല്ലുവാന്‍കൊണ്ടുചെല്ലുവാൻ ഒരു സമ്മാനവും ഇല്ലല്ലോ; നമുക്കു എന്തുള്ളു എന്നു ചോദിച്ചു.
 
{{verse|8}} ഭൃത്യന്‍ഭൃത്യൻ ശൌലിനോടു: എന്റെ കയ്യില്‍കയ്യിൽ കാല്‍ശേക്കെല്‍കാൽശേക്കെൽ വെള്ളിയുണ്ടു; ഇതു ഞാന്‍ഞാൻ ദൈവപുരുഷന്നു കൊടുക്കാം; അവന്‍അവൻ നമുക്കു വഴി പറഞ്ഞുതരും എന്നു ഉത്തരം പറഞ്ഞു.--
 
{{verse|9}} പണ്ടു യിസ്രായേലില്‍യിസ്രായേലിൽ ഒരുത്തന്‍ഒരുത്തൻ ദൈവത്തോടു ചോദിപ്പാന്‍ചോദിപ്പാൻ പോകുമ്പോള്‍പോകുമ്പോൾ: വരുവിന്‍വരുവിൻ ; നാം ദര്‍ശകന്റെദർശകന്റെ അടുക്കല്‍അടുക്കൽ പോക എന്നു പറയും; ഇപ്പോള്‍ഇപ്പോൾ പ്രവാചകന്‍പ്രവാചകൻ എന്നു പറയുന്നവനെ അന്നു ദര്‍ശകന്‍ദർശകൻ എന്നു പറഞ്ഞുവന്നു.--
 
{{verse|10}} ശൌല്‍ശൌൽ ഭൃത്യനോടു: നല്ലതു; വരിക, നമുക്കു പോകാം എന്നു പറഞ്ഞു. അങ്ങനെ അവര്‍അവർ ദൈവപുരുഷന്‍ദൈവപുരുഷൻ താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി.
 
{{verse|11}} അവര്‍അവർ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോള്‍കയറിച്ചെല്ലുമ്പോൾ വെള്ളംകോരുവാന്‍വെള്ളംകോരുവാൻ പോകുന്ന ബാല്യക്കാരത്തികളെ കണ്ടു അവരോടു: ദര്‍ശകന്‍ദർശകൻ ഇവിടെ ഉണ്ടോ എന്നു ചോദിച്ചു.
 
{{verse|12}} അവര്‍അവർ അവരോടു: ഉണ്ടു; അതാ, നിങ്ങളുടെ മുമ്പില്‍മുമ്പിൽ; വേഗം ചെല്ലുവിന്‍ചെല്ലുവിൻ ; ഇന്നു പൂജാഗിരിയില്‍പൂജാഗിരിയിൽ ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ടു അവന്‍അവൻ ഇന്നു പട്ടണത്തില്‍പട്ടണത്തിൽ വന്നിട്ടുണ്ടു.
 
{{verse|13}} നിങ്ങള്‍നിങ്ങൾ പട്ടണത്തില്‍പട്ടണത്തിൽ കടന്ന ഉടനെ അവന്‍അവൻ പൂജാഗിരിയില്‍പൂജാഗിരിയിൽ ഭക്ഷണത്തിന്നു പോകുമ്മുമ്പെ നിങ്ങള്‍നിങ്ങൾ അവനെ കാണേണം; അവന്‍അവൻ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ടു അവന്‍അവൻ ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്റെ ശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവര്‍ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കയുള്ളു; വേഗം ചെല്ലുവിന്‍ചെല്ലുവിൻ ; ഇപ്പോള്‍ഇപ്പോൾ അവനെ കാണാം എന്നുത്തരം പറഞ്ഞു.
 
{{verse|14}} അങ്ങനെ അവര്‍അവർ പട്ടണത്തില്‍പട്ടണത്തിൽ ചെന്നു; പട്ടണത്തില്‍പട്ടണത്തിൽ കടന്നപ്പോള്‍കടന്നപ്പോൾ ഇതാ, ശമൂവേല്‍ശമൂവേൽ പൂജാഗിരിക്കു പോകുവാനായി അവരുടെ നേരെ വരുന്നു.
 
{{verse|15}} എന്നാല്‍എന്നാൽ ശൌല്‍ശൌൽ വരുന്നതിന്നു ഒരു ദിവസം മുമ്പെ യഹോവ അതു ശമൂവേലിന്നു വെളിപ്പെടുത്തി:
 
{{verse|16}} നാളെ ഇന്നേരത്തു ബെന്യാമീന്‍ബെന്യാമീൻ ദേശക്കാരനായ ഒരാളെ ഞാന്‍ഞാൻ നിന്റെ അടുക്കല്‍അടുക്കൽ അയക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന്നു നീ അവനെ അഭിഷേകം ചെയ്യേണം; അവന്‍അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യില്‍കയ്യിൽ നിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കല്‍അടുക്കൽ എത്തിയിരിക്കകൊണ്ടു ഞാന്‍ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തിരുന്നു.
 
{{verse|17}} ശമൂവേല്‍ശമൂവേൽ ശൌലിനെ കണ്ടപ്പോള്‍കണ്ടപ്പോൾ യഹോവ അവനോടു: ഞാന്‍ഞാൻ നിന്നോടു അരുളിച്ചെയ്ത ആള്‍ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിപ്പാനുള്ളവന്‍ഭരിപ്പാനുള്ളവൻ എന്നു കല്പിച്ചു.
 
{{verse|18}} അന്നേരം ശൌല്‍ശൌൽ പടിവാതില്‍ക്കല്‍പടിവാതിൽക്കൽ ശമൂവേലിന്റെ അടുക്കല്‍അടുക്കൽ എത്തി: ദര്‍ശകന്റെദർശകന്റെ വീടു എവിടെ എന്നു പറഞ്ഞുതരേണമേ എന്നു ചോദിച്ചു.
 
{{verse|19}} ശമൂവേല്‍ശമൂവേൽ ശൌലിനോടു: ദര്‍ശകന്‍ദർശകൻ ഞാന്‍ഞാൻ തന്നേ; എന്റെ കൂടെ പൂജാഗിരിക്കു പോരുവിന്‍പോരുവിൻ ; നിങ്ങള്‍നിങ്ങൾ ഇന്നു എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാന്‍ഞാൻ നിന്നെ യാത്രയയക്കാം; നിന്റെ ഹൃദയത്തില്‍ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം.
 
{{verse|20}} മൂന്നു ദിവസം മുമ്പെ കാണാതെപോയ കഴുതകളെക്കുറിച്ചു ചിന്തിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാല്‍എന്നാൽ യിസ്രായേലിന്റെ ആഗ്രഹമൊക്കെയും ആരുടെമേല്‍ആരുടെമേൽ? നിന്റെമേലും നിന്റെ സര്‍വ്വപിതൃഭവനത്തിന്മേലുംസർവ്വപിതൃഭവനത്തിന്മേലും അല്ലയോ എന്നു പറഞ്ഞു.
 
{{verse|21}} അതിന്നു ശൌല്‍ശൌൽ: ഞാന്‍ഞാൻ യിസ്രായേല്‍ഗോത്രങ്ങളില്‍യിസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീന്‍ബെന്യാമീൻ ഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീന്‍ബെന്യാമീൻ ഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ചു ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നതു എന്തു എന്നു ഉത്തരം പറഞ്ഞു.
 
{{verse|22}} പിന്നെ ശമൂവേല്‍ശമൂവേൽ ശൌലിനെയും അവന്റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയില്‍വിരുന്നുശാലയിൽ കൊണ്ടുചെന്നു ക്ഷണിക്കപ്പെട്ടവരുടെ ഇടയില്‍ഇടയിൽ അവര്‍ക്കുംഅവർക്കും പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവര്‍ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതുപേര്‍മുപ്പതുപേർ ഉണ്ടായിരുന്നു.
 
{{verse|23}} ശമൂവേല്‍ശമൂവേൽ വെപ്പുകാരനോടു: നിന്റെ പക്കല്‍പക്കൽ വെച്ചുകൊള്‍കവെച്ചുകൊൾക എന്നു പറഞ്ഞു ഞാന്‍ഞാൻ തന്നിട്ടുള്ള ഔഹരി കൊണ്ടുവരിക എന്നു പറഞ്ഞു.
 
{{verse|24}} വെപ്പുകാരന്‍വെപ്പുകാരൻ കൈക്കുറകും അതിന്മേല്‍അതിന്മേൽ ഉള്ളതും കൊണ്ടുവന്നു ശൌലിന്റെ മുമ്പില്‍വെച്ചുമുമ്പിൽവെച്ചു. നിനക്കായി സൂക്ഷിച്ചു വെച്ചിരിക്കുന്നതു ഇതാ; തിന്നുകൊള്‍കതിന്നുകൊൾക; ഞാന്‍ഞാൻ ഉത്സവത്തിന്നു ആളുകളെ ക്ഷണിച്ചിട്ടുണ്ടു എന്നു പറഞ്ഞുകൊണ്ടു ഇതു ഉത്സവത്തിന്നു വേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു എന്നു ശമൂവേല്‍ശമൂവേൽ പറഞ്ഞു. അങ്ങനെ ശൌല്‍ശൌൽ അന്നു ശമൂവേലിനോടു കൂടെ ഭക്ഷണം കഴിച്ചു.
 
{{verse|25}} അവര്‍അവർ പൂജാഗിരിയില്‍നിന്നുപൂജാഗിരിയിൽനിന്നു പട്ടണത്തിലേക്കു ഇറങ്ങിവന്നശേഷം അവന്‍അവൻ വീട്ടിന്റെ മുകളില്‍മുകളിൽ വെച്ചു ശൌലുമായി സംസാരിച്ചു.
 
{{verse|26}} അവര്‍അവർ അതികാലത്തു അരുണോദയത്തിങ്കല്‍അരുണോദയത്തിങ്കൽ എഴുന്നേറ്റു; ശമൂവേല്‍ശമൂവേൽ മുകളില്‍നിന്നുമുകളിൽനിന്നു ശൌലിനെ വിളിച്ചു: എഴുന്നേല്‍ക്കഎഴുന്നേൽക്ക, ഞാന്‍ഞാൻ നിന്നെ യാത്ര അയക്കാം എന്നു പറഞ്ഞു. ശൌല്‍ശൌൽ എഴുന്നേറ്റു, അവര്‍അവർ രണ്ടുപേരും, അവനും ശമൂവേലും തന്നേ, വെളിയിലേക്കു പുറപ്പെട്ടു.
 
{{verse|27}} പട്ടണത്തിന്റെ അറ്റത്തു എത്തിയപ്പോള്‍എത്തിയപ്പോൾ ശമൂവേല്‍ശമൂവേൽ ശൌലിനോടു: ഭൃത്യന്‍ഭൃത്യൻ മുമ്പെ കടന്നു പോകുവാന്‍പോകുവാൻ പറക; - അവന്‍അവൻ കടന്നുപോയി;-- ഞാന്‍ഞാൻ നിന്നോടു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കേണ്ടതിന്നു നീ അല്പം നില്‍ക്കനിൽക്ക എന്നു പറഞ്ഞു.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 8|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 10|
}}