"താൾ:Malabhari 1920.pdf/137" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
<center>'''൧൨൮'''</center>

ഇങ്ങിനെ, മലബാറിയുടെ ജീവതചരിത്രത്തിൽ അലംകൃതമായിരിക്കുന്ന വിശിഷ്ടരത്നങ്ങൾ ഒന്നൊന്നായി എടുത്തു നോക്കിത്തുടങ്ങിയാൽ അതിനൊരവസാനമുണ്ടാകയില്ല, ദാരിദ്രത്തിനു് ഒരു വക്കുപോലും കടിച്ചെടുത്തുവിഴുങ്ങുവാൻ കഴിയാത്തവണ്ണം അത്ര മഹത്തരമാണു് മലബാറിയുടെ ജീവിതം. പാവങ്ങൾക്കിടയിൽ കടന്നു് പാവപ്പെട്ടവനെന്നപോലെ തന്നെ നടമാടി അവരെ സഹായിക്കയും സമാശ്വസിപ്പിക്കയും ചെയ്യുവാനുതകുന്ന ആഡംബരഹീനമായ വേഷം ചമയേണ്ടതിലേക്കു് മലബാറിയുടെ ജീവിതത്തെ ഗംഭീരാശയനായ അദ്ദേഹത്തിന്റെ ആജ്ഞാത്യുഗ്രതയാൽ വിനതയായി, ഭയവിഹ്വലയായിത്തീർന്ന ദാരിദ്ര്യം നീക്കുപോക്കില്ലാതെ കെട്ടിപ്പിടിച്ചുനിൽക്കമാ

ത്രമാണുണ്ടായിട്ടുള്ളതു്. അതുപോലെതന്നെ, കീർത്തി കുടുംബിനി അദ്ദേഹത്തിന്റെ ആജ്ഞയ്ക്കനുസരിച്ചു് അന്തപുരത്തിൽ അടങ്ങിപാർക്കുകയേ ചെയ്തിട്ടുള്ളു. മലബാറി മരിച്ചതിൽപ്പിന്നെയാണു്, സ്വതന്ത്രയായിത്തീർന്ന ആ കീർത്തി ലോകമെങ്ങും സഞ്ചരിച്ചുതുടങ്ങിയിരിക്കുന്നതു്. മലബാറി ജീവിച്ചിരുന്ന കാലത്തു് ദേശാഭിമാനികളിൽത്തന്നെ ചിലർ അദ്ദേഹത്തിന്റെ പേർ കേട്ടിട്ടുകൂടിയില്ലായിരുന്നു. പരോപകൃതിയൊന്നൊന്നും, അതിന്റെ ​ഏതൊരുഭാവത്തിലും തേജോമയം തന്നെയാകയാൽ പരമാർത്ഥജീവിതധരനായി

'''൧൨൮'''

ഇങ്ങിനെ, മലബാറിയുടെ ജീവതചരിത്രത്തി
ൽ അലംകൃതമായിരിക്കുന്ന വിശിഷ്ടരത്നങ്ങൾ ഒന്നൊ
ന്നായി എടുത്തു നോക്കിത്തുടങ്ങിയാൽ അതിനൊര
വസാനമുണ്ടാകയില്ല, ദാരിദ്രത്തിനു് ഒരു വക്കുപോ
ലും കടിച്ചെടുത്തുവിഴുങ്ങുവാൻ കഴിയാത്തവണ്ണം അത്ര
മഹത്തരമാണു് മലബാറിയുടെ ജീവിതം. പാവങ്ങൾ
ക്കിടയിൽ കടന്നു് പാവപ്പെട്ടവനെന്നപോലെ തന്നെ
നടമാടി അവരെ സഹായിക്കയും സമാശ്വസിപ്പിക്ക
യും ചെയ്യുവാനുതകുന്ന ആഡംബരഹീനമായ വേ
ഷം ചമയേണ്ടതിലേക്കു് മലബാറിയുടെ ജീവിതത്തെ
ഗംഭീരാശയനായ അദ്ദേഹത്തിന്റെ ആജ്ഞാത്യുഗ്രത
യാൽ വിനതയായി, ഭയവിഹ്വലയായിത്തീർന്ന ദാരി
ദ്ര്യം നീക്കുപോക്കില്ലാതെ കെട്ടിപ്പിടിച്ചുനിൽക്കമാ
ത്രമാണുണ്ടായിട്ടുള്ളതു്. അതുപോലെതന്നെ, കീർത്തി
കുടുംബിനി അദ്ദേഹത്തിന്റെ ആജ്ഞയ്ക്കനുസരിച്ചു്
അന്തപുരത്തിൽ അടങ്ങിപാർക്കുകയേ ചെയ്തിട്ടുള്ളു.
മലബാറി മരിച്ചതിൽപ്പിന്നെയാണു്, സ്വതന്ത്രയായി
ത്തീർന്ന ആ കീർത്തി ലോകമെങ്ങും സഞ്ചരിച്ചുതുടങ്ങി
യിരിക്കുന്നതു്. മലബാറി ജീവിച്ചിരുന്ന കാലത്തു്
ദേശാഭിമാനികളിൽത്തന്നെ ചിലർ അദ്ദേഹത്തിന്റെ
പേർ കേട്ടിട്ടുകൂടിയില്ലായിരുന്നു. പരോപകൃതിയൊ
ന്നൊന്നും, അതിന്റെ ​ഏതൊരുഭാവത്തിലും തേജോ
മയം തന്നെയാകയാൽ പരമാർത്ഥജീവിതധരനായി
"https://ml.wikisource.org/wiki/താൾ:Malabhari_1920.pdf/137" എന്ന താളിൽനിന്ന് ശേഖരിച്ചത്