"സത്യവേദപുസ്തകം/2. ദിനവൃത്താന്തം/അദ്ധ്യായം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 6:
{{SVPM Old Testament}}
 
{{verse|1}} അനന്തരം ശലോമോന്‍ശലോമോൻ യഹോവയുടെ നാമത്തിന്നു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാന്‍പണിയുവാൻ നിശ്ചയിച്ചു.
 
{{verse|2}} ശലോമോന്‍ശലോമോൻ എഴുപതിനായിരം ചുമട്ടുകാരെയും മലയില്‍മലയിൽ എണ്പതിനായിരം കല്ലുവെട്ടുകാരെയും അവര്‍ക്കുംഅവർക്കും മേല്‍വിചാരകന്മാരായിമേൽവിചാരകന്മാരായി മൂവായിരത്തറുനൂറുപേരെയും നിയമിച്ചു.
 
{{verse|3}} പിന്നെ ശലോമോന്‍ശലോമോൻ സോര്‍രാജാവായസോർരാജാവായ ഹൂരാമിന്റെ അടുക്കല്‍അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാല്‍എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് തനിക്കു പാര്‍പ്പാന്‍പാർപ്പാൻ ഒരു അരമന പണിയേണ്ടതിന്നു അവന്നു ദേവദാരു കൊടുത്തയച്ചതില്‍കൊടുത്തയച്ചതിൽ നീ അവനോടു പെരുമാറിയതുപോലെ എന്നോടു ചെയ്യേണം.
 
{{verse|4}} ഞാന്‍ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരാലയം പണിവാന്‍പണിവാൻ പോകുന്നു; അതു അവന്നു പ്രതിഷ്ഠിച്ചിട്ടു അതില്‍അതിൽ അവന്റെ സന്നിധിയില്‍സന്നിധിയിൽ സുഗന്ധ ധൂപം കാട്ടുവാനും നിരന്തരമായ കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസ്യകളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിപ്പാനും തന്നേ. ഇതു യിസ്രായേലിന്നു ഒരു ശാശ്വതനിയമം ആകുന്നു.
 
{{verse|5}} ഞങ്ങളുടെ ദൈവം സകലദേവന്മാരെക്കാളും വലിയവനാകയാല്‍വലിയവനാകയാൽ ഞാന്‍ഞാൻ പണിവാന്‍പണിവാൻ പോകുന്ന ആലയം വലിയതു.
 
{{verse|6}} എന്നാല്‍എന്നാൽ അവന്നു ആലയം പണിവാന്‍പണിവാൻ പ്രാപ്തിയുള്ളവന്‍പ്രാപ്തിയുള്ളവൻ ആര്‍ആർ? സ്വര്‍ഗ്ഗത്തിലുംസ്വർഗ്ഗത്തിലും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിലുംസ്വർഗ്ഗാധിസ്വർഗ്ഗത്തിലും അവന്‍അവൻ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയില്‍സന്നിധിയിൽ ധൂപം കാട്ടുവാനല്ലാതെ അവന്നു ഒരു ആലയം പണിയേണ്ടതിന്നു ഞാന്‍ഞാൻ ആര്‍ആർ?
 
{{verse|7}} ആകയാല്‍ആകയാൽ എന്റെ അപ്പനായ ദാവീദ് കരുതിയവരായി എന്റെ അടുക്കല്‍അടുക്കൽ യെഹൂദയിലും യെരൂശലേമിലും ഉള്ള കൌശലപ്പണിക്കാരോടുകൂടെ പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, ധൂമ്രനൂല്‍ധൂമ്രനൂൽ, ചുവപ്പു നൂല്‍നൂൽ, നീലനൂല്‍നീലനൂൽ എന്നിവകൊണ്ടു പണിചെയ്‍വാന്‍പണിചെയ്‍വാൻ സമര്‍ത്ഥനുംസമർത്ഥനും കൊത്തുപണി ശീലമുള്ളവനുമായ ഒരു ആളെ എന്റെ അടുക്കല്‍അടുക്കൽ അയച്ചുതരേണം.
 
{{verse|8}} ലെബാനോനില്‍നിന്നുലെബാനോനിൽനിന്നു ദേവദാരുവും സരളമരവും ചന്ദനവും കൂടെ എനിക്കു അയച്ചുതരേണം; നിന്റെ വേലക്കാര്‍വേലക്കാർ ലെബാനോനില്‍ലെബാനോനിൽ മരംവെട്ടുവാന്‍മരംവെട്ടുവാൻ സമര്‍ത്ഥന്മാരെന്നുസമർത്ഥന്മാരെന്നു എനിക്കറിവുണ്ടു; എനിക്കു വേണ്ടുവോളം മരം ശേഖരിപ്പാന്‍ശേഖരിപ്പാൻ എന്റെ വേലക്കാര്‍വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഇരിക്കും.
 
{{verse|9}} ഞാന്‍ഞാൻ പണിവാനിരിക്കുന്ന ആലയം വലിയതും അത്ഭുതകരവും ആയിരിക്കേണം.
 
{{verse|10}} മരംവെട്ടുകാരായ നിന്റെ വേലക്കാര്‍ക്കുംവേലക്കാർക്കും ഞാന്‍ഞാൻ ഇരുപതിനായിരം കോര്‍കോർ കോതമ്പരിയും ഇരുപതിനായിരം കോര്‍കോർ യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും.
 
{{verse|11}} സോര്‍രാജാവായസോർരാജാവായ ഹൂരാം ശലോമോന്നു: യഹോവ തന്റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവര്‍ക്കുംഅവർക്കും രാജാവാക്കിയിരിക്കുന്നു എന്നു മറുപടി എഴുതി അയച്ചു.
 
{{verse|12}} ഹൂരാം പിന്നെയും പറഞ്ഞതു: യഹോവേക്കു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയേണ്ടതിന്നു ജ്ഞാനവും ബുദ്ധിയും വിവേകവും ഉള്ള ഒരു മകനെ ദാവീദ് രാജാവിന്നു നല്കിയവനായി ആകാശവും ഭൂമിയും ഉണ്ടാക്കിയവനായി യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍വാഴ്ത്തപ്പെട്ടവൻ .
 
{{verse|13}} ഇപ്പോള്‍ഇപ്പോൾ ഞാന്‍ഞാൻ ജ്ഞാനവും വിവേകവുമുള്ള പുരുഷനായ ഹൂരാം-ആബിയെ അയച്ചിരിക്കുന്നു.
 
{{verse|14}} അവന്‍അവൻ ഒരു ദാന്യസ്ത്രീയുടെ മകന്‍മകൻ ; അവന്റെ അപ്പന്‍അപ്പൻ ഒരു സോര്‍യ്യന്‍സോർയ്യൻ . പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, കല്ലു, മരം, ധൂമ്രനൂല്‍ധൂമ്രനൂൽ, നീല നൂല്‍നൂൽ, ചണനൂല്‍ചണനൂൽ, ചുവപ്പുനൂല്‍ചുവപ്പുനൂൽ എന്നിവകൊണ്ടു പണിചെയ്‍വാനും ഏതുവിധം കൊത്തുപണി ചെയ്‍വാനും നിന്റെ കൌശലപ്പണിക്കാരോടും നിന്റെ അപ്പനും എന്റെ യജമാനനുമായ ദാവീദിന്റെ കൌശലപ്പണിക്കാരോടുംകൂടെ അവന്നു ഏല്പിക്കുന്ന ഏതു കൌശലപ്പണിയും സങ്കല്പിപ്പാനും അവന്‍അവൻ സമര്‍ത്ഥന്‍സമർത്ഥൻ ആകുന്നു.
 
{{verse|15}} ആകയാല്‍ആകയാൽ യജമാനന്‍യജമാനൻ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാര്‍ക്കുംവേലക്കാർക്കും കൊടുത്തയക്കട്ടെ.
 
{{verse|16}} എന്നാല്‍എന്നാൽ ഞങ്ങള്‍ഞങ്ങൾ നിന്റെ ആവശ്യംപോലെയൊക്കെയും ലെബാനോനില്‍നിന്നുലെബാനോനിൽനിന്നു മരംവെട്ടി ചങ്ങാടം കെട്ടി കടല്‍വഴിയായികടൽവഴിയായി യാഫോവില്‍യാഫോവിൽ എത്തിച്ചുതരും; നീ അതു യെരൂശലേമിലേക്കു കൊണ്ടുപോകേണം.
 
{{verse|17}} അനന്തരം ശലോമോന്‍ശലോമോൻ യിസ്രായേല്‍ദേശത്തിലെയിസ്രായേൽദേശത്തിലെ അന്യന്മാരെ ഒക്കെയും തന്റെ അപ്പനായ ദാവീദ് എണ്ണംനോക്കിയതുപോലെ എണ്ണം എടുത്താറെ ഒരു ലക്ഷത്തമ്പത്തിമൂവായിരത്തറുനൂറുപേര്‍ലക്ഷത്തമ്പത്തിമൂവായിരത്തറുനൂറുപേർ എന്നു കണ്ടു.
 
{{verse|18}} അവരില്‍അവരിൽ എഴുപതിനായിരംപേരെ ചുമട്ടുകാരായിട്ടും എണ്‍പതിനായിരംഎൺപതിനായിരം പേരെ മലയില്‍മലയിൽ കല്ലുവെട്ടുകാരായിട്ടും മൂവായിരത്തറുനൂറുപേരെ ജനത്തെക്കൊണ്ടു വേല ചെയ്യിപ്പാന്‍ചെയ്യിപ്പാൻ മേല്‍മേൽ വിചാരകരായിട്ടും നിയമിച്ചു.