"സത്യവേദപുസ്തകം/2. ദിനവൃത്താന്തം/അദ്ധ്യായം 36" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 6:
{{SVPM Old Testament}}
 
{{verse|1}} ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്നു അവനെ അപ്പന്നു പകരം യെരൂശലേമില്‍യെരൂശലേമിൽ രാജാവാക്കി.
 
{{verse|2}} യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോള്‍വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവന്‍അവൻ മൂന്നു മാസം യെരൂശലേമില്‍യെരൂശലേമിൽ വാണു.
 
{{verse|3}} മിസ്രയീംരാജാവു അവനെ യെരൂശലേമില്‍വെച്ചുയെരൂശലേമിൽവെച്ചു പിഴുക്കി ദേശത്തിന്നു നൂറു താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും പിഴ കല്പിച്ചു.
 
{{verse|4}} മിസ്രയീംരാജാവു അവന്റെ സഹോദരനായ എല്യാക്കീമിനെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി; അവന്റെ പേര്‍പേർ യെഹോയാക്കീം എന്നു മാറ്റി. അവന്റെ സഹോദരനായ യെഹോവാഹാസിനെ നെഖോ പിടിച്ചു മിസ്രയീമിലേക്കു കൊണ്ടുപോയി.
 
{{verse|5}} യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോള്‍തുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍അവൻ ഏഴു സംവത്സരം യെരൂശലേമില്‍യെരൂശലേമിൽ വാണു; അവന്‍അവൻ തന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
 
{{verse|6}} അവന്റെ നേരെ ബാബേല്‍രാജാവായബാബേൽരാജാവായ നെബൂഖദ് നേസര്‍നേസർ വന്നു അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി,
 
{{verse|7}} നെബൂഖദ് നേസര്‍നേസർ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും ബാബേലില്‍ബാബേലിൽ കൊണ്ടുപോയി ബാബേലില്‍ബാബേലിൽ തന്റെ ദേവന്റെ ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ വെച്ചു.
 
{{verse|8}} യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍അവൻ ചെയ്തതും അവനില്‍അവനിൽ കണ്ടതുമായ മ്ളേച്ഛതകളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ യെഹോയാഖീന്‍യെഹോയാഖീൻ അവന്നുപകരം രാജാവായി.
 
{{verse|9}} യെഹോയാഖീന്‍യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോള്‍തുടങ്ങിയപ്പോൾ അവന്നു എട്ടു വയസ്സായിരുന്നു: അവന്‍അവൻ മൂന്നു മാസവും പത്തു ദിവസവും യെരൂശലേമില്‍യെരൂശലേമിൽ വാണു; അവന്‍അവൻ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
 
{{verse|10}} എന്നാല്‍എന്നാൽ പിറ്റെയാണ്ടില്‍പിറ്റെയാണ്ടിൽ നെബൂഖദ് നേസര്‍രാജാവുനേസർരാജാവു ആളയച്ചു അവനെയും യഹോവയുടെ ആലയത്തിലെ മനോഹരമായ ഉപകരണങ്ങളെയും ബാബേലിലേക്കു വരുത്തി, അവന്റെ സഹോദരനായ സിദെക്കീയാവെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി.
 
{{verse|11}} സിദെക്കീയാവു വാഴ്ച തുടങ്ങിയപ്പോള്‍തുടങ്ങിയപ്പോൾ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍അവൻ പതിനൊന്നു സംവത്സരം യെരൂശലേമില്‍യെരൂശലേമിൽ വാണു.
 
{{verse|12}} അവന്‍അവൻ തന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായില്‍നിന്നുള്ളവായിൽനിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പില്‍മുമ്പിൽ തന്നെത്താന്‍തന്നെത്താൻ താഴ്ത്തിയില്ല.
 
{{verse|13}} അവനെക്കൊണ്ടു ദൈവനാമത്തില്‍ദൈവനാമത്തിൽ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ് നേസര്‍നേസർ രാജാവിനോടു അവന്‍അവൻ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാത വണ്ണം തന്റെ ഹൃദയം കഠിനമാക്കുകയും ചെയ്തു.
 
{{verse|14}} പുരോഹിതന്മാരില്‍പുരോഹിതന്മാരിൽ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമില്‍യെരൂശലേമിൽ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി.
 
{{verse|15}} അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേക്കു തന്റെ ജനത്തോടും തന്റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവന്‍അവൻ ജാഗ്രതയോടെ തന്റെ ദൂതന്മാരെ അവരുടെ അടുക്കല്‍അടുക്കൽ അയച്ചു.
 
{{verse|16}} അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.
 
{{verse|17}} അതുകൊണ്ടു അവന്‍അവൻ കല്‍ദയരുടെകൽദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവന്‍അവൻ അവരുടെ യൌവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തില്‍വെച്ചുആലയത്തിൽവെച്ചു വാള്‍കൊണ്ടുവാൾകൊണ്ടു കൊന്നു; അവന്‍അവൻ യൌവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെ ഒക്കെയും അവന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചുകൊടുത്തു.
 
{{verse|18}} ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളൊക്കെയും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്റെയും അവന്റെ പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളുമെല്ലാം അവന്‍അവൻ ബാബേലിലേക്കു കൊണ്ടുപോയി.
 
{{verse|19}} അവര്‍അവർ ദൈവാലയം ചുട്ടു, യെരൂശലേമിന്റെ മതില്‍മതിൽ ഇടിച്ചു, അതിലെ അരമനകള്‍അരമനകൾ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു.
 
{{verse|20}} വാളിനാല്‍വാളിനാൽ വീഴാതെ ശേഷിച്ചവരെ അവന്‍അവൻ ബാബേലിലേക്കു കൊണ്ടുപോയി; പാര്‍സിരാജ്യത്തിന്നുപാർസിരാജ്യത്തിന്നു ആധിപത്യം സിദ്ധിക്കുംവരെ അവര്‍അവർ അവിടെ അവന്നും അവന്റെ പുത്രന്മാര്‍ക്കുംപുത്രന്മാർക്കും അടിമകളായിരുന്നു.
 
{{verse|21}} യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു.
 
{{verse|22}} എന്നാല്‍എന്നാൽ യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു പാര്‍സിരാജാവായപാർസിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടില്‍ആണ്ടിൽ യഹോവ പാര്‍സിരാജാവായപാർസിരാജാവായ കോരെശിന്റെ മനസ്സുണര്‍ത്തിമനസ്സുണർത്തി; അവന്‍അവൻ തന്റെ രാജ്യത്തെല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലം പരസ്യം ചെയ്തതെന്തെന്നാല്‍ചെയ്തതെന്തെന്നാൽ:
 
{{verse|23}} പാര്‍സിരാജാവായപാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വര്‍ഗ്ഗത്തിലെസ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമില്‍യെരൂശലേമിൽ അവന്നു ഒരു ആലയം പണിവാന്‍പണിവാൻ അവന്‍അവൻ എന്നോടു കല്പിച്ചുമിരിക്കുന്നു; നിങ്ങളില്‍നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കില്‍ഉണ്ടെങ്കിൽ അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ; അവന്‍അവൻ യാത്രപുറപ്പെടട്ടെ.
 
{{Navi|