"സത്യവേദപുസ്തകം/2. ദിനവൃത്താന്തം/അദ്ധ്യായം 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. ദിനവൃത്താന്തം/അദ്ധ്യായം 7
 
(ചെ.) പുതിയ ചിൽ ...
വരി 6:
{{SVPM Old Testament}}
 
{{verse|1}} ലോമോന്‍ലോമോൻ പ്രാര്‍ത്ഥിച്ചുപ്രാർത്ഥിച്ചു കഴിഞ്ഞപ്പോള്‍കഴിഞ്ഞപ്പോൾ ആകാശത്തുനിന്നു തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തില്‍ആലയത്തിൽ നിറഞ്ഞു.
 
{{verse|2}} യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തില്‍ആലയത്തിൽ നിറഞ്ഞിരിക്കകൊണ്ടു പുരോഹിതന്മാര്‍ക്കുംപുരോഹിതന്മാർക്കും യഹോവയുടെ ആലയത്തില്‍ആലയത്തിൽ കടപ്പാന്‍കടപ്പാൻ കഴിഞ്ഞില്ല.
 
{{verse|3}} തീ ഇറങ്ങിയതും ആലയത്തില്‍ആലയത്തിൽ യഹോവയുടെ തേജസ്സും യിസ്രായേല്‍മക്കളൊക്കെയുംയിസ്രായേൽമക്കളൊക്കെയും കണ്ടപ്പോള്‍കണ്ടപ്പോൾ അവര്‍അവർ കല്‍ക്കളത്തില്‍കൽക്കളത്തിൽ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു: അവന്‍അവൻ നല്ലവന്‍നല്ലവൻ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു എന്നു ചൊല്ലി സ്തുതിച്ചു.
 
{{verse|4}} പിന്നെ രാജാവും സര്‍വ്വജനവുംസർവ്വജനവും യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ യാഗംകഴിച്ചു.
 
{{verse|5}} ശലോമോന്‍ശലോമോൻ രാജാവു ഇരുപത്തീരായിരം കാളയെയും ഒരുലക്ഷത്തിരുപതിനായിരം ആടിനെയും യാഗം കഴിച്ചു; ഇങ്ങനെ രാജാവും സര്‍വ്വജനവുംസർവ്വജനവും ദൈവാലയത്തെ പ്രതിഷ്ഠിച്ചു.
 
{{verse|6}} പുരോഹിതന്മാര്‍പുരോഹിതന്മാർ തങ്ങളുടെ ഉദ്യോഗം അനുസരിച്ചും ലേവ്യര്‍ലേവ്യർ: അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ അവര്‍മുഖാന്തരംഅവർമുഖാന്തരം ദാവീദ് സ്തോത്രം ചെയ്ത സമയത്തു യഹോവയെ സ്തുതിപ്പാന്‍സ്തുതിപ്പാൻ ദാവീദ്‍രാജാവു ഉണ്ടാക്കിയ യഹോവയുടെ വാദ്യങ്ങളോടുകൂടെയും നിന്നു; യിസ്രായേല്‍യിസ്രായേൽ ഒക്കെയും നില്‍ക്കേനിൽക്കേ പുരോഹിതന്മാര്‍പുരോഹിതന്മാർ അവരുടെ മുമ്പില്‍മുമ്പിൽ കാഹളം ഊതി.
 
{{verse|7}} ശലോമോന്‍ശലോമോൻ ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠത്തിന്മേല്‍താമ്രയാഗപീഠത്തിന്മേൽ ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ കൊള്ളാതിരുന്നതുകൊണ്ടു ശലോമോന്‍ശലോമോൻ യഹോവയുടെ ആലയത്തിന്നു മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ചു, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അര്‍പ്പിച്ചുഅർപ്പിച്ചു.
 
{{verse|8}} ശലോമോനും ഹമാത്തിന്റെ അതിര്‍മുതല്‍അതിർമുതൽ മിസ്രയീംതോടുവരേയുള്ള എല്ലായിസ്രായേലും ഏറ്റവും വലിയ സഭയായി ആ സമയത്തു ഏഴു ദിവസം ഉത്സവം ആചരിച്ചു.
 
{{verse|9}} എട്ടാം ദിവസം അവര്‍അവർ വിശുദ്ധസഭായോഗംകൂടി; ഏഴു ദിവസം അവര്‍അവർ യാഗപീഠപ്രതിഷ്ഠ കൊണ്ടാടി, ഏഴു ദിവസം ഉത്സവവും ആചരിച്ചു.
 
{{verse|10}} ഏഴാം മാസം ഇരുപത്തിമൂന്നാം തീയ്യതി അവന്‍അവൻ ജനത്തെ യഹോവ ദാവീദിന്നും ശലോമോന്നും തന്റെ ജനമായ യിസ്രായേലിന്നും ചെയ്ത നന്മയെക്കുറിച്ചു സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചു.
 
{{verse|11}} ഇങ്ങനെ ശലോമോന്‍ശലോമോൻ യഹോവയുടെ ആലയവും രാജധാനിയും തീര്‍ത്തുതീർത്തു; യഹോവയുടെ ആലയത്തിലും തന്റെ അരമനയിലും ഉണ്ടാക്കുവാന്‍ഉണ്ടാക്കുവാൻ ശലോമോന്നു താല്പര്യം ഉണ്ടായിരുന്നതൊക്കെയും അവന്‍അവൻ ശുഭമായി നിവര്‍ത്തിച്ചുനിവർത്തിച്ചു.
 
{{verse|12}} അതിന്റെശേഷം യഹോവ രാത്രിയില്‍രാത്രിയിൽ ശലോമോന്നു പ്രത്യക്ഷനായി അവനോടു അരുളിച്ചെയ്തതു എന്തെന്നാല്‍എന്തെന്നാൽ: ഞാന്‍ഞാൻ നിന്റെ പ്രാര്‍ത്ഥനപ്രാർത്ഥന കേട്ടു ഈ സ്ഥലം എനിക്കു യാഗത്തിന്നുള്ള ആലയമായിട്ടു തിരഞ്ഞെടുത്തിരിക്കുന്നു.
 
{{verse|13}} മഴ പെയ്യാതിരിക്കേണ്ടതിന്നു ഞാന്‍ഞാൻ ആകാശം അടെക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന്നു വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയില്‍ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താല്‍ചെയ്താൽ,
 
{{verse|14}} എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാര്‍ത്ഥിച്ചുപ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കില്‍തിരിയുമെങ്കിൽ, ഞാന്‍ഞാൻ സ്വര്‍ഗ്ഗത്തില്‍നിന്നുസ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും.
 
{{verse|15}} ഈ സ്ഥലത്തു കഴിക്കുന്ന പ്രാര്‍ത്ഥനെക്കുപ്രാർത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.
 
{{verse|16}} എന്റെ നാമം ഈ ആലയത്തില്‍ആലയത്തിൽ എന്നേക്കും ഇരിക്കേണ്ടതിന്നു ഞാന്‍ഞാൻ ഇപ്പോള്‍ഇപ്പോൾ അതിനെ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ ദൃഷ്ടിയും എന്റെ ഹൃദയവും എല്ലായ്പോഴും ഇവിടെ ഇരിക്കും.
 
{{verse|17}} നീയോ നിന്റെ അപ്പനായ ദാവീദ്,നടന്നതുപോലെ എന്റെ മുമ്പാകെ നടക്കയും ഞാന്‍ഞാൻ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്കയും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിച്ചുനടക്കയും ചെയ്താല്‍ചെയ്താൽ,
 
{{verse|18}} യിസ്രായേലില്‍യിസ്രായേലിൽ വാഴുവാന്‍വാഴുവാൻ നിനക്കു ഒരു പുരുഷന്‍പുരുഷൻ ഇല്ലാതെവരികയില്ല എന്നു ഞാന്‍ഞാൻ നിന്റെ അപ്പനായ ദാവീദിനോടു ഒരു നിയമം ചെയ്തതുപോലെ ഞാന്‍ഞാൻ നിന്റെ രാജാസനത്തെ സ്ഥിരമാക്കും.
 
{{verse|19}} എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ തിരിഞ്ഞു, ഞാന്‍ഞാൻ നിങ്ങളുടെ മുമ്പില്‍മുമ്പിൽ വെച്ചിരിക്കുന്ന എന്റെ ചട്ടങ്ങളും കല്പനകളും ഉപേക്ഷിക്കയും ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താല്‍ചെയ്താൽ,
 
{{verse|20}} ഞാന്‍ഞാൻ അവര്‍ക്കുംഅവർക്കും കൊടുത്ത എന്റെ ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്റെ നാമത്തിന്നായി ഞാന്‍ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയത്തെയും ഞാന്‍ഞാൻ എന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു നീക്കിക്കളഞ്ഞു സകലജാതികളുടെയും ഇടയില്‍ഇടയിൽ ഒരു പഴഞ്ചൊല്ലും പരിഹാസവും ആക്കിത്തീര്‍ക്കുംആക്കിത്തീർക്കും.
 
{{verse|21}} ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെപ്പറ്റി സ്തംഭിച്ചു: യഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തുവാന്‍വരുത്തുവാൻ സംഗതി എന്തു എന്നു ചോദിക്കും.
 
{{verse|22}} അതിന്നു അവര്‍അവർ: തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ അവര്‍അവർ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേര്‍ന്നുചേർന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്തതുകൊണ്ടാകുന്നു അവന്‍അവൻഅനര്‍ത്ഥമൊക്കെയുംഅനർത്ഥമൊക്കെയും അവര്‍ക്കുംഅവർക്കും വരുത്തിയിരിക്കുന്നതു എന്നു ഉത്തരം പറയും.