"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. രാജാക്കന്മാര്‍/അദ്ധ്യായം 1
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 22|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 2|
}}
{{SVPM Old Testament}}
 
{{verse|1}} ആഹാബ് മരിച്ചശേഷം മോവാബ്യര്‍മോവാബ്യർ യിസ്രായേലിനോടു മത്സരിച്ചു.
 
{{verse|2}} അഹസ്യാവു ശമര്‍യ്യയിലെശമർയ്യയിലെ തന്റെ മാളികയുടെ കിളിവാതിലില്‍കൂടികിളിവാതിലിൽകൂടി വീണു ദീനംപിടിച്ചു; അവന്‍അവൻ ദൂതന്മാരെ അയച്ചു: ഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു എക്രോനിലെ ദേവനായ ബാല്‍ബാൽ സെബൂബിനോടു ചെന്നു ചോദിപ്പിന്‍ചോദിപ്പിൻ എന്നു അവരോടു കല്പിച്ചു.
 
{{verse|3}} എന്നാല്‍എന്നാൽ യഹോവയുടെ ദൂതന്‍ദൂതൻ തിശ്ബ്യനായ ഏലീയാവോടു കല്പിച്ചതു: നീ എഴുന്നേറ്റു ശമര്‍യ്യാരാജാവിന്റെശമർയ്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റുചെന്നു അവരോടു: യിസ്രായേലില്‍യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങള്‍നിങ്ങൾ എക്രോനിലെ ദേവനായ ബാല്‍ബാൽ സെബൂബിനോടു അരുളപ്പാടു ചോദിപ്പാന്‍ചോദിപ്പാൻ പോകുന്നതു?
 
{{verse|4}} ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നുകട്ടിലിൽനിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഏലീയാവു പോയി.
 
{{verse|5}} ദൂതന്മാര്‍ദൂതന്മാർ മടങ്ങിവന്നാറെ അവന്‍അവൻ അവരോടു: നിങ്ങള്‍നിങ്ങൾ മടങ്ങിവന്നതു എന്തു എന്നു ചോദിച്ചു.
 
{{verse|6}} അവര്‍അവർ അവനോടു പറഞ്ഞതു: ഒരാള്‍ഒരാൾ ഞങ്ങളെ എതിരേറ്റുവന്നു ഞങ്ങളോടു: നിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കല്‍അടുക്കൽ മടങ്ങിച്ചെന്നു: യിസ്രായേലില്‍യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാല്‍സെബൂബിനോടുബാൽസെബൂബിനോടു അരുളപ്പാടു ചോദിപ്പാന്‍ചോദിപ്പാൻ അയക്കുന്നതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നുകട്ടിലിൽനിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു അവനോടു പറവിന്‍പറവിൻ എന്നു പറഞ്ഞു.
 
{{verse|7}} അവന്‍അവൻ അവരോടു: നിങ്ങളെ എതിരേറ്റുവന്നു ഈ വാക്കു നിങ്ങളോടു പറഞ്ഞ ആളുടെ വേഷം എന്തു എന്നു ചോദിച്ചു.
 
{{verse|8}} അവന്‍അവൻ രോമവസ്ത്രം ധരിച്ചു അരെക്കു തോല്‍വാറുതോൽവാറു കെട്ടിയ ആളായിരുന്നു എന്നു അവര്‍അവർ അവനോടു പറഞ്ഞു. അവന്‍അവൻ തിശ്ബ്യനായ ഏലീയാവു തന്നേ എന്നു അവന്‍അവൻ പറഞ്ഞു.
 
{{verse|9}} പിന്നെ രാജാവു അമ്പതുപേര്‍ക്കുംഅമ്പതുപേർക്കും അധിപതിയായ ഒരുവനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കല്‍അടുക്കൽ അയച്ചു; അവന്‍അവൻ അവന്റെ അടുക്കല്‍അടുക്കൽ ചെന്നു; അവന്‍അവൻ ഒരു മലമുകളില്‍മലമുകളിൽ ഇരിക്കയായിരുന്നു; അവന്‍അവൻ അവനോടു: ദൈവപുരുഷാ, ഇറങ്ങിവരുവാന്‍ഇറങ്ങിവരുവാൻ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.
 
{{verse|10}} ഏലീയാവു അമ്പതുപേര്‍ക്കുംഅമ്പതുപേർക്കും അധിപതിയായവനോടു: ഞാന്‍ഞാൻ ദൈവപുരുഷനെങ്കില്‍ദൈവപുരുഷനെങ്കിൽ ആകശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു. ഉടനെ ആകാശത്തുനിന്നു തീ ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.
 
{{verse|11}} അവന്‍അവൻ അമ്പതുപേര്‍ക്കുംഅമ്പതുപേർക്കും അധിപതിയായ മറ്റൊരുത്തനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കല്‍അടുക്കൽ അയച്ചു; അവനും അവനോടു: ദൈവപുരുഷാ, വേഗത്തില്‍വേഗത്തിൽ ഇറങ്ങിവരുവാന്‍ഇറങ്ങിവരുവാൻ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.
 
{{verse|12}} ഏലീയാവു അവനോടു: ഞാന്‍ഞാൻ ദൈവപുരുഷനെങ്കില്‍ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നുത്തരം പറഞ്ഞു; ഉടനെ ദൈവത്തിന്റെ തീ ആകാശത്തുനിന്നു ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.
 
{{verse|13}} മൂന്നാമതും അവന്‍അവൻ അമ്പതുപേര്‍ക്കുംഅമ്പതുപേർക്കും അധിപതിയായ ഒരുത്തനെയും അവന്റെ അമ്പതു ആളെയും അയച്ചു; ഈ മൂന്നാമത്തെ അമ്പതുപേര്‍ക്കുംഅമ്പതുപേർക്കും അധിപതിയായവന്‍അധിപതിയായവൻ ചെന്നു ഏലീയാവിന്റെ മുമ്പില്‍മുമ്പിൽ മുട്ടുകുത്തി അവനോടു: ദൈവപുരുഷനായുള്ളോവേ, എന്റെ പ്രാണനെയും നിന്റെ ദാസന്മാരായ ഈ അമ്പതു ആളുടെ പ്രാണനെയും ആദരിക്കേണമേ.
 
{{verse|14}} ആകാശത്തുനിന്നു തീ ഇറങ്ങി അമ്പതുപേര്‍ക്കധിപതിമാരായഅമ്പതുപേർക്കധിപതിമാരായ മുമ്പിലത്തെ രണ്ടുപേരെയും അവരുടെ അമ്പതീതു ആളെയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ; എന്നാല്‍എന്നാൽ എന്റെ പ്രാണനെ ആദരിക്കേണമേ എന്നു അപേക്ഷിച്ചു.
 
{{verse|15}} അപ്പോള്‍അപ്പോൾ യഹോവയുടെ ദൂതന്‍ദൂതൻ ഏലീയാവോടു: ഇവനോടുകൂടെ പോക; അവനെ ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അങ്ങനെ അവന്‍അവൻ എഴുന്നേറ്റു അവനോടുകൂടെ രാജാവിന്റെ അടുക്കല്‍അടുക്കൽ ചെന്നു.
 
{{verse|16}} അവനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു അരുളപ്പാടു ചോദിപ്പാന്‍ചോദിപ്പാൻ യിസ്രായേലില്‍യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാല്‍സെബൂബിനോടുബാൽസെബൂബിനോടു അരുളപ്പാടു ചോദിപ്പാന്‍ചോദിപ്പാൻ ദൂതന്മാരെ അയച്ചതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലില്‍നിന്നുകട്ടിലിൽനിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും.
 
{{verse|17}} ഏലീയാവു പറഞ്ഞ യഹോവയുടെ വചനപ്രകാരം തന്നേ അവന്‍അവൻ മരിച്ചു പോയി; അവന്നു മകനില്ലായ്കകൊണ്ടു അവന്നു പകരം യെഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടില്‍ആണ്ടിൽ രാജാവായി.
 
{{verse|18}} അഹസ്യാവു ചെയ്ത മറ്റുള്ള വൃത്താന്തങ്ങള്‍വൃത്താന്തങ്ങൾ യിസ്രായേല്‍രാജാക്കന്മാരുടെയിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
 
{{Navi|
Prev=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 22|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 2|
}}