"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. രാജാക്കന്മാര്‍/അദ്ധ്യായം 10
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 9|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 11|
}}
{{SVPM Old Testament}}
 
{{verse|1}} ആഹാബിന്നു ശമര്‍യ്യയില്‍ശമർയ്യയിൽ എഴുപതു പുത്രന്മാര്‍പുത്രന്മാർ ഉണ്ടായിരുന്നു. യേഹൂ യിസ്രായേല്‍യിസ്രായേൽ പ്രഭുക്കന്മാര്‍ക്കുംപ്രഭുക്കന്മാർക്കും മൂപ്പന്മാര്‍ക്കുംമൂപ്പന്മാർക്കും ആഹാബിന്റെ പുത്രപാലകന്മാര്‍ക്കുംപുത്രപാലകന്മാർക്കും ശമര്‍യ്യയിലേക്കുശമർയ്യയിലേക്കു എഴുത്തുകളെ എഴുതി അയച്ചതു എന്തെന്നാല്‍എന്തെന്നാൽ:
 
{{verse|2}} നിങ്ങളുടെ യജമാനന്റെ പുത്രന്മാരും രഥങ്ങളും കുതിരകളും ഉറപ്പുള്ള പട്ടണവും ആയുധങ്ങളും നിങ്ങളുടെ കൈവശം ഉണ്ടല്ലോ.
 
{{verse|3}} ആകയാല്‍ആകയാൽ ഈ എഴുത്തു നിങ്ങളുടെ അടുക്കല്‍അടുക്കൽ എത്തിയ ഉടനെ നിങ്ങളുടെ യജമാനന്റെ പുത്രന്മാരില്‍പുത്രന്മാരിൽ ഉത്തമനും യോഗ്യനുമായവനെ നോക്കിയെടുത്തു അവന്റെ അപ്പന്റെ സിംഹാസനത്തില്‍സിംഹാസനത്തിൽ ഇരുത്തി നിങ്ങളുടെ യജമാനന്റെ ഗൃഹത്തിന്നുവേണ്ടി യുദ്ധം ചെയ്‍വിന്‍ചെയ്‍വിൻ .
 
{{verse|4}} അവരോ ഏറ്റവും ഭയപ്പെട്ടു: രണ്ടു രാജാക്കന്മാര്‍ക്കുംരാജാക്കന്മാർക്കും അവനോടു എതിര്‍ത്തുനില്പാന്‍എതിർത്തുനില്പാൻ കഴിഞ്ഞില്ലല്ലോ; പിന്നെ നാം എങ്ങനെ നിലക്കും എന്നു പറഞ്ഞു.
 
{{verse|5}} ആകയാല്‍ആകയാൽ രാജധാനിവിചാരകനും നഗരാധിപതിയും മൂപ്പന്മാരും പുത്രപാലകന്മാരും യേഹൂവിന്റെ അടുക്കല്‍അടുക്കൽ ആളയച്ചു: ഞങ്ങള്‍ഞങ്ങൾ നിന്റെ ദാസന്മാര്‍ദാസന്മാർ; ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങള്‍ഞങ്ങൾ ചെയ്യാം; ഞങ്ങള്‍ഞങ്ങൾ ഒരുത്തനെയും രാജാവാക്കുന്നില്ല; നിന്റെ ഇഷ്ടംപോലെ ചെയ്തുകൊള്‍കചെയ്തുകൊൾക എന്നു പറയിച്ചു. അവന്‍അവൻ രണ്ടാമതും എഴുത്തു എഴുതിയതു: നിങ്ങള്‍നിങ്ങൾ എന്റെ പക്ഷം ചേന്നു എന്റെ കല്പന കേള്‍ക്കുമെങ്കില്‍കേൾക്കുമെങ്കിൽ നിങ്ങളുടെ യജമാനന്റെ പുത്രന്മാരുടെ തല നാളെ ഈ നേരത്തു യിസ്രെയേലില്‍യിസ്രെയേലിൽ എന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവരുവിന്‍കൊണ്ടുവരുവിൻ .
 
{{verse|6}} എന്നാല്‍എന്നാൽ രാജകുമാരന്മാര്‍രാജകുമാരന്മാർ എഴുപതു പേരും തങ്ങളെ വളര്‍ത്തുന്നവളർത്തുന്ന നഗരപ്രധാനികളോടുകൂടെ ആയിരുന്നു.
 
{{verse|7}} ഈ എഴുത്തു അവരുടെ അടുക്കല്‍അടുക്കൽ എത്തിയപ്പോള്‍എത്തിയപ്പോൾ അവര്‍അവർ രാജകുമാരന്മാരെ എഴുപതുപേരെയും പിടിച്ചു കൊന്നു അവരുടെ തലകൊട്ടയില്‍തലകൊട്ടയിൽ ആക്കി യിസ്രെയേലില്‍യിസ്രെയേലിൽ അവന്റെ അടുക്കല്‍അടുക്കൽ കൊടുത്തയച്ചു.
 
{{verse|8}} ഒരു ദൂതന്‍ദൂതൻ വന്നു അവനോടു: അവര്‍അവർ രാജകുമാരന്മാരുടെ തലകൊണ്ടുവന്നിരിക്കുന്നു എന്നു അറിയിച്ചു. അവയെ പടിപ്പുരവാതില്‍ക്കല്‍പടിപ്പുരവാതിൽക്കൽ രണ്ടു കൂമ്പാരമായി കൂട്ടി രാവിലെവരെ വെച്ചേക്കുവിന്‍വെച്ചേക്കുവിൻ എന്നു അവന്‍അവൻ കല്പിച്ചു.
 
{{verse|9}} പിറ്റെന്നാള്‍പിറ്റെന്നാൾ രാവിലെ അവന്‍അവൻ പുറത്തു ചെന്നുനിന്നു സര്‍വ്വജനത്തോടുംസർവ്വജനത്തോടും പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ: നിങ്ങള്‍നിങ്ങൾ നീതിമാന്മാര്‍നീതിമാന്മാർ; ഞാനോ എന്റെ യജമാനന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നു കളഞ്ഞു; എന്നാല്‍എന്നാൽ ഇവരെ ഒക്കെയും കൊന്നതു ആര്‍ആർ?
 
{{verse|10}} ആകയാല്‍ആകയാൽ യഹോവ ആഹാബ് ഗൃഹത്തെക്കുറിച്ചു അരുളിച്ചെയ്ത യഹോവയുടെ വചനങ്ങളില്‍വചനങ്ങളിൽ ഒന്നും നിഷ്ഫലമാകയില്ല എന്നു അറിഞ്ഞുകൊള്‍വിന്‍അറിഞ്ഞുകൊൾവിൻ ; യഹോവ തന്റെ ദാസനായ ഏലീയാവുമുഖാന്തരം അരുളിച്ചെയ്തതു നിവര്‍ത്തിച്ചിരിക്കുന്നുവല്ലോനിവർത്തിച്ചിരിക്കുന്നുവല്ലോ.
 
{{verse|11}} അങ്ങനെ യേഹൂ യിസ്രെയേലില്‍യിസ്രെയേലിൽ ആഹാബ് ഗൃഹത്തില്‍ഗൃഹത്തിൽ ശേഷിച്ചവരെ ഒക്കെയും അവന്റെ സകല മഹത്തുക്കളെയും ബന്ധുക്കളെയും പുരോഹിതന്മാരെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.
 
{{verse|12}} പിന്നെ അവന്‍അവൻ പുറപ്പെട്ടു ശമര്‍യ്യയില്‍ശമർയ്യയിൽ ചെന്നു വഴിയില്‍വഴിയിൽ ഇടയന്മാര്‍ഇടയന്മാർ രോമം കത്രിക്കുന്ന വീട്ടിന്നരികെ എത്തിയപ്പോള്‍എത്തിയപ്പോൾ യോഹൂ
 
{{verse|13}} യെഹൂദാരാജാവായ അഹസ്യാവിന്റെ സഹോദരന്മാരെ കണ്ടിട്ടു: നിങ്ങള്‍നിങ്ങൾ ആര്‍ആർ എന്നു ചോദിച്ചു. ഞങ്ങള്‍ഞങ്ങൾ അഹസ്യാവിന്റെ സഹോദരന്മാര്‍സഹോദരന്മാർ; രാജാവിന്റെ മക്കളെയും രാജ്ഞിയുടെ മക്കളെയും അഭിവന്ദനം ചെയ്‍വാന്‍ചെയ്‍വാൻ പോകയാകുന്നു എന്നു അവര്‍അവർ പറഞ്ഞു.
 
{{verse|14}} അപ്പോള്‍അപ്പോൾ അവന്‍അവൻ : അവരെ ജീവനോടെ പിടിപ്പിന്‍പിടിപ്പിൻ എന്നു കല്പിച്ചു; അവര്‍അവർ അവരെ ജീവനോടെ പിടിച്ചു; അവരെ നാല്പത്തിരണ്ടുപേരെയും രോമം കത്രിക്കുന്ന വീട്ടിന്റെ കളത്തിങ്കല്‍വെച്ചുകളത്തിങ്കൽവെച്ചു കൊന്നു; അവരില്‍അവരിൽ ഒരുത്തനെയും ശേഷിപ്പിച്ചില്ല.
 
{{verse|15}} അവന്‍അവൻ അവിടെനിന്നു പുറപ്പെട്ടപ്പോള്‍പുറപ്പെട്ടപ്പോൾ തന്നെ എതിരേല്പാന്‍എതിരേല്പാൻ വരുന്ന രേഖാബിന്റെ മകനായ യോനാദാബിനെ കണ്ടു വന്ദനം ചെയ്തു അവനോടു: എന്റെ ഹൃദയം നിന്റെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്നതുപോലെചേർന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം പരമാര്‍ത്ഥമായിരിക്കുന്നുവോപരമാർത്ഥമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു യോനാദാബ് അതെ എന്നു പറഞ്ഞു. അങ്ങനെ എങ്കില്‍എങ്കിൽ കൈ തരിക. അവന്‍അവൻ കൈ കൊടുത്തു; അവന്‍അവൻ അവനെ തന്റെ രഥത്തില്‍രഥത്തിൽ കയറ്റി.
 
{{verse|16}} നീ എന്നോടുകൂടെ വന്നു യഹോവയെക്കുറിച്ചു എനിക്കുള്ള ശുഷ്കാന്തി കാണ്‍കകാൺക എന്നു അവന്‍അവൻ പറഞ്ഞു; അങ്ങനെ അവനെ രഥത്തില്‍രഥത്തിൽ കയറ്റി അവര്‍അവർ ഔടിച്ചു പോയി.
 
{{verse|17}} ശമര്‍യ്യയില്‍ശമർയ്യയിൽ എത്തിയപ്പോള്‍എത്തിയപ്പോൾ അവന്‍അവൻ ശമര്‍യ്യയില്‍ശമർയ്യയിൽ ആഹാബിന്നു ശേഷിച്ചവരെ ഒക്കെയും യഹോവ ഏലീയാവോടു അരുളിച്ചെയ്ത വചനപ്രകാരം ഒട്ടൊഴിയാതെ സംഹരിച്ചുകളഞ്ഞു.
 
{{verse|18}} പിന്നെ യേഹൂ സകലജനത്തെയും കൂട്ടി അവരോടു: ആഹാബ് ബാലിനെ അല്പമേ സേവിച്ചുള്ളു; യേഹൂവോ അവനെ അധികം സേവിക്കും.
 
{{verse|19}} ആകയാല്‍ആകയാൽ ബാലിന്റെ സകലപ്രവാചകന്മാരെയും സകലപൂജകന്മാരെയും സകലപുരോഹിതന്മാരെയും എന്റെ അടുക്കല്‍അടുക്കൽ വരുത്തുവിന്‍വരുത്തുവിൻ ; ഒരുത്തനും വരാതിരിക്കരുതു; ഞാന്‍ഞാൻ ബാലിന്നു ഒരു മഹായാഗം കഴിപ്പാന്‍കഴിപ്പാൻ പോകുന്നു; വരാത്തവര്‍വരാത്തവർ ആരും ജീവനോടിരിക്കയില്ല എന്നു കല്പിച്ചു; എന്നാല്‍എന്നാൽ ബാലിന്റെ പൂജകന്മാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു.
 
{{verse|20}} ബാലിന്നു ഒരു വിശുദ്ധസഭായോഗം ഘോഷിപ്പിന്‍ഘോഷിപ്പിൻ എന്നു യേഹൂ കല്പിച്ചു. അവര്‍അവർ അങ്ങനെ ഘേഷിച്ചു.
 
{{verse|21}} യേഹൂ യിസ്രായേല്‍യിസ്രായേൽ ദേശത്തു എല്ലാടവും ആളയച്ചതുകൊണ്ടു ബാലിന്റെ സകല പൂജകന്മാരും വന്നു; ഒരുത്തനും വരാതിരുന്നില്ല; അവര്‍അവർ ബാലിന്റെ ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ കൂടി; ബാല്‍ക്ഷേത്രംബാൽക്ഷേത്രം ഒരു അറ്റംമുതല്‍അറ്റംമുതൽ മറ്റേ അറ്റംവരെ തിങ്ങിനിറഞ്ഞു.
 
{{verse|22}} അവന്‍അവൻ വസ്ത്ര വിചാരകനോടു: ബാലിന്റെ സകലപൂജകന്മാര്‍ക്കുംസകലപൂജകന്മാർക്കും വസ്ത്രം കൊണ്ടുവന്നു കൊടുക്ക എന്നു കല്പിച്ചു. അവന്‍അവൻ വസ്ത്രം കൊണ്ടുവന്നു കൊടുത്തു.
 
{{verse|23}} പിന്നെ യേഹൂവും രേഖാബിന്റെ മകനായ യോനാദാബും ബാലിന്റെ ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ കടന്നു ബാലിന്റെ പൂജകന്മാരോടു: ബാലിന്റെ പൂജകന്മാര്‍പൂജകന്മാർ മാത്രമല്ലാതെ യഹോവയുടെ പൂജകന്മാര്‍പൂജകന്മാർ ആരും ഇവിടെ നിങ്ങളോടുകൂടെ ഇല്ലാതിരിക്കേണ്ടതിന്നു തിരഞ്ഞു നോക്കുവിന്‍നോക്കുവിൻ എന്നു കല്പിച്ചു.
 
{{verse|24}} അവര്‍അവർ ഹനനയാഗങ്ങളും ഹോമയാഗങ്ങളും കഴിപ്പാന്‍കഴിപ്പാൻ അകത്തു ചെന്നശേഷം യേഹൂ പുറത്തു എണ്പതു പേരെ നിര്‍ത്തിനിർത്തി: ഞാന്‍ഞാൻ നിങ്ങളുടെ കയ്യില്‍കയ്യിൽ ഏല്പിക്കുന്ന ആളുകളില്‍ആളുകളിൽ ഒരുത്തന്‍ഒരുത്തൻ ചാടിപ്പോയാല്‍ചാടിപ്പോയാൽ അവന്റെ ജീവന്നു പകരം അവനെ വിട്ടയച്ചവന്റെ ജീവന്‍ജീവൻ ആയിരിക്കും എന്നു കല്പിച്ചു.
 
{{verse|25}} ഹോമയാഗം കഴിച്ചുതീര്‍ന്നപ്പോള്‍കഴിച്ചുതീർന്നപ്പോൾ യേഹൂ അകമ്പടികളോടും പടനായകന്മാരോടും: അകത്തു കടന്നു അവരെ കൊല്ലുവിന്‍കൊല്ലുവിൻ ; ഒരുത്തനും പുറത്തു പോകരുതു എന്നു കല്പിച്ചു. അങ്ങനെ അവര്‍അവർ വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ അവരെ കൊന്നു; അകമ്പടികളും പടനായകന്മാരും അവരെ പുറത്തു എറിഞ്ഞുകളഞ്ഞു; ബാല്‍ക്ഷേത്രത്തിന്റെബാൽക്ഷേത്രത്തിന്റെ നഗരത്തില്‍നഗരത്തിൽ ചെന്നു
 
{{verse|26}} ബാല്‍ക്ഷേത്രത്തിലെബാൽക്ഷേത്രത്തിലെ സ്തംഭവിഗ്രഹങ്ങളെ പുറത്തു കൊണ്ടുവന്നു ചുട്ടുകളഞ്ഞു.
 
{{verse|27}} അവര്‍അവർ ബാല്‍സ്തംഭത്തെബാൽസ്തംഭത്തെ തകര്‍ത്തുതകർത്തു ബാല്‍ക്ഷേത്രത്തെബാൽക്ഷേത്രത്തെ ഇടിച്ചു അതിനെ മറപ്പുരയാക്കിത്തീര്‍ത്തുമറപ്പുരയാക്കിത്തീർത്തു; അതു ഇന്നുവരെ അങ്ങനെതന്നേ ഇരിക്കുന്നു.
 
{{verse|28}} ഇങ്ങനെ യേഹൂ ബാലിനെ യിസ്രായേലില്‍നിന്നുയിസ്രായേലിൽനിന്നു നശിപ്പിച്ചുകളഞ്ഞു.
 
{{verse|29}} എങ്കിലും ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊന്‍പൊൻ കാളകൂട്ടികളെക്കൊണ്ടു യിസ്രായേലിനെ പാപം ചെയ്യുമാറാക്കിയ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ യേഹൂ വിട്ടുമാറിയില്ല.
 
{{verse|30}} യഹോവ യേഹൂവിനോടു: എനിക്കു ഇഷ്ടമുള്ളതു നീ നല്ലവണ്ണം അനുഷ്ഠിച്ചതുകൊണ്ടും എന്റെ ഹിതപ്രകാരം ഒക്കെയും ആഹാബ്ഗൃഹത്തോടു ചെയ്തതുകൊണ്ടും നിന്റെ പുത്രന്മാര്‍പുത്രന്മാർ യിസ്രായേലിന്റെ രാജാസനത്തില്‍രാജാസനത്തിൽ നാലാം തലമുറവരെ ഇരിക്കും എന്നു അരുളിച്ചെയ്തു.
 
{{verse|31}} എങ്കിലും യേഹൂ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂര്‍ണ്ണമനസ്സോടെപൂർണ്ണമനസ്സോടെ നടക്കുന്നതിന്നു ജാഗ്രത കാണിച്ചില്ല; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാമിന്റെ പാപങ്ങളെ അവന്‍അവൻ വിട്ടുമാറിയതുമില്ല.
 
{{verse|32}} ആ കാലത്തു യഹോവ യിസ്രായേലിനെ കുറെച്ചുകളവാന്‍കുറെച്ചുകളവാൻ തുടങ്ങി; ഹസായേല്‍ഹസായേൽ യിസ്രായേലിന്റെ അതിരുകളിലൊക്കെയും അവരെ തോല്പിച്ചു.
 
{{verse|33}} അവന്‍അവൻ യോര്‍ദ്ദാന്നുയോർദ്ദാന്നു കിഴക്കു ഗാദ്യര്‍ഗാദ്യർ, രൂബേന്യര്‍രൂബേന്യർ, മനശ്ശേയര്‍മനശ്ശേയർ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി അര്‍ന്നോന്‍അർന്നോൻ തോട്ടിന്നരികെയുള്ള അരോവേര്‍അരോവേർ മുതല്‍മുതൽ ഗിലെയാദും ബാശാനും തന്നേ.
 
{{verse|34}} യേഹൂവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍അവൻ ചെയ്തതൊക്കെയും അവന്റെ സകലപരാക്രമപ്രവൃത്തികളും യിസ്രായേല്‍രാജാക്കന്മാരുടെയിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|35}} യേഹൂ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്‍യ്യയില്‍ശമർയ്യയിൽ അടക്കം ചെയ്തു. അവന്റെ മകനായ യെഹോവാഹാസ് അവന്നു പകരം രാജാവായി.
 
{{verse|36}} യേഹൂ ശമര്‍യ്യയില്‍ശമർയ്യയിൽ യിസ്രായേലിനെ വാണ കാലം ഇരുപത്തെട്ടു സംവത്സരം ആയിരുന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 9|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 11|
}}