"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 11" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. രാജാക്കന്മാര്‍/അദ്ധ്യായം 11
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 10|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 12|
}}
{{SVPM Old Testament}}
 
{{verse|1}} അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകന്‍മകൻ മരിച്ചുപോയി എന്നു കണ്ടപ്പോള്‍കണ്ടപ്പോൾ എഴുന്നേറ്റു രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.
 
{{verse|2}} എന്നാല്‍എന്നാൽ യോരാംരാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബ കൊല്ലപ്പെടുന്ന രാജാകുമാരന്മാരുടെ ഇടയില്‍ഇടയിൽ നിന്നു അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തു അവനെയും അവന്റെ ധാത്രിയെയും അഥല്യാ കണാതെ ഒരു ശയനഗൃഹത്തില്‍ശയനഗൃഹത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചു; അതുകൊണ്ടു അവനെ കൊല്ലുവാന്‍കൊല്ലുവാൻ ഇടയായില്ല.
 
{{verse|3}} അവനെ അവളോടുകൂടെ ആറു സംവത്സരം യഹോവയുടെ ആലയത്തില്‍ആലയത്തിൽ ഒളിപ്പിച്ചിരുന്നു. എന്നാല്‍എന്നാൽ അഥല്യാ ദേശം വാണു.
 
{{verse|4}} ഏഴാം ആണ്ടില്‍ആണ്ടിൽ യെഹോയാദാ ആളയച്ചു കാര്യരുടെയും അകമ്പടികളുടെയും ശതാധിപന്മാരെ വിളിപ്പിച്ചു തന്റെ അടുക്കല്‍അടുക്കൽ യഹോവയുടെ ആലയത്തില്‍ആലയത്തിൽ വരുത്തി അവരോടു സഖ്യത ചെയ്തു; അവന്‍അവൻ അവരെക്കൊണ്ടു യഹോവയുടെ ആലയത്തില്‍വെച്ചുആലയത്തിൽവെച്ചു സത്യം ചെയ്യിച്ചിട്ടു അവര്‍ക്കുംഅവർക്കും രാജകുമാരെനെ കാണിച്ചു അവരോടു കല്പിച്ചതു എന്തെന്നാല്‍എന്തെന്നാൽ:
 
{{verse|5}} നിങ്ങള്‍നിങ്ങൾ ചെയ്യേണ്ടുന്ന കാര്യം ആവിതു: ശബ്ബത്തില്‍ശബ്ബത്തിൽ തവണമാറിവരുന്ന നിങ്ങളില്‍നിങ്ങളിൽ മൂന്നില്‍മൂന്നിൽ ഒരു ഭാഗം രാജധാനിക്കും
 
{{verse|6}} മൂന്നില്‍മൂന്നിൽ ഒരു ഭാഗം സൂര്‍പടിവാതില്‍ക്കലുംസൂർപടിവാതിൽക്കലും മൂന്നില്‍മൂന്നിൽ ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്റെ പിമ്പുറത്തുള്ള പടിവാതില്‍ക്കലുംപടിവാതിൽക്കലും കാവല്‍കാവൽ നില്‍ക്കേണംനിൽക്കേണം; ഇങ്ങനെ നിങ്ങള്‍നിങ്ങൾ അരമനെക്കു കിടങ്ങുപോലെ കാവലായിരിക്കേണം.
 
{{verse|7}} ശബ്ബത്തില്‍ശബ്ബത്തിൽ തവണ മാറിപോകുന്ന നിങ്ങളില്‍നിങ്ങളിൽ രണ്ടു കൂട്ടങ്ങള്‍കൂട്ടങ്ങൾ രാജാവിന്റെ അടുക്കല്‍അടുക്കൽ യഹോവയുടെ ആലയത്തില്‍ആലയത്തിൽ കാവലായിരിക്കേണം.
 
{{verse|8}} നിങ്ങള്‍നിങ്ങൾ എല്ലാവരും താന്താന്റെ ആയുധം ധരിച്ചു രാജാവിന്റെ ചുറ്റും നില്‍ക്കേണംനിൽക്കേണം; അണിക്കകത്തു കടക്കുന്നവനെ കൊന്നുകളയേണം; രാജാവു പോകയും വരികയും ചെയ്യുമ്പോഴൊക്കെയും. നിങ്ങള്‍നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം. യെഹോയാദാപുരോഹിതന്‍യെഹോയാദാപുരോഹിതൻ കല്പിച്ചതുപോലെ ഒക്കെയും ശതാധിപന്മാര്‍ശതാധിപന്മാർ ചെയ്തു; അവര്‍അവർ ശബ്ബത്തില്‍ശബ്ബത്തിൽ തവണമാറി വരുന്നവരിലും ശബ്ബത്തിന്റെ തവണമാറി പോകുന്നവരിലും താന്താന്റെ ആളുകളെ യെഹോയാദാപുരോഹിതന്റെ അടുക്കല്‍അടുക്കൽ കൂട്ടിക്കൊണ്ടുവന്നു.
 
{{verse|10}} പുരോഹിതന്‍പുരോഹിതൻ ദാവീദ്‍രാജാവിന്റെ വകയായി യഹോവയുടെ ആലയത്തില്‍ആലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാര്‍ക്കുംശതാധിപന്മാർക്കും കൊടുത്തു.
 
{{verse|11}} അകമ്പടികള്‍അകമ്പടികൾ ഒക്കെയും കയ്യില്‍കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശംമുതല്‍വലത്തുവശംമുതൽ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്റെ ചുറ്റും നിന്നു.
 
{{verse|12}} അവന്‍അവൻ രാജകുമാരനെ പുറത്തുകൊണ്ടുവന്നു കിരീടും ധരിപ്പിച്ചു സാക്ഷ്യപുസ്തകവും അവന്നു കൊടുത്തു; ഇങ്ങനെ അവര്‍അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ടു കൈകൊട്ടി; രാജാവേ, ജയജയ എന്നു ആര്‍ത്തുആർത്തു.
 
{{verse|13}} അഥല്യാ അകമ്പടികളുടെയും ജനത്തിന്റെയും ആരവം കേട്ടു യഹോവയുടെ ആലയത്തില്‍ആലയത്തിൽ ജനത്തിന്റെ അടുക്കല്‍അടുക്കൽ വന്നു.
 
{{verse|14}} ആചാരപ്രകാരം തൂണിന്റെ അരികെ രാജാവും രാജാവിന്റെ അടുക്കല്‍അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നിലക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ചു കാഹളം ഊതുന്നതും കണ്ടിട്ടു അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം എന്നു പറഞ്ഞു.
 
{{verse|15}} അപ്പോള്‍അപ്പോൾ യെഹോയാദാപുരോഹിതന്‍യെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാര്‍ക്കുംശതാധിപന്മാർക്കും കല്പന കൊടുത്തു; അവളെ അണികളില്‍കൂടിഅണികളിൽകൂടി പുറത്തു കൊണ്ടുപോകുവിന്‍കൊണ്ടുപോകുവിൻ ; അവളെ അനുഗമിക്കുന്നവനെ വാള്‍കൊണ്ടുവാൾകൊണ്ടു കൊല്ലുവിന്‍കൊല്ലുവിൻ എന്നു അവരോടു പറഞ്ഞു. യഹോവയുടെ ആലയത്തില്‍വെച്ചുആലയത്തിൽവെച്ചു അവളെ കൊല്ലരുതു എന്നു പുരോഹിതന്‍പുരോഹിതൻ കല്പിച്ചിരുന്നു.
 
{{verse|16}} അവര്‍അവർ അവള്‍ക്കുഅവൾക്കു വഴി ഉണ്ടാക്കിക്കൊടുത്തു; അവള്‍അവൾ കുതിരവാതില്‍കുതിരവാതിൽ വഴിയായി രാജധാനിയില്‍രാജധാനിയിൽ എത്തിയപ്പോള്‍എത്തിയപ്പോൾ അവളെ അവിടെവെച്ചു കൊന്നുകളഞ്ഞു.
 
{{verse|17}} അനന്തരം അവര്‍അവർ യഹോവയുടെ ജനമായിരിക്കുമെന്നു യെഹോയാദാ യഹോവേക്കും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും രാജാവിന്നും ജനത്തിന്നും മദ്ധ്യേയും നിയമം ചെയ്തു.
 
{{verse|18}} പിന്നെ ദേശത്തെ ജനമൊക്കെയും ബാല്‍ക്ഷേത്രത്തില്‍ബാൽക്ഷേത്രത്തിൽ ചെന്നു അതു ഇടിച്ചു അവന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും അശേഷം ഉടെച്ചുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബിലപീഠങ്ങളുടെ മുമ്പില്‍വെച്ചുമുമ്പിൽവെച്ചു കൊന്നു കളഞ്ഞു. പുരോഹിതന്‍പുരോഹിതൻ യഹോവയുടെ ആലയത്തില്‍ആലയത്തിൽ കാര്യവിചാരകന്മാരെയും നിയമിച്ചു.
 
{{verse|19}} അവന്‍അവൻ ശതാധിപന്മാരെയും കാര്യരെയും അകമ്പടികളെയും ദേശത്തെ സകല ജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തില്‍നിന്നുആലയത്തിൽനിന്നു ഇറക്കി അകമ്പടികളുടെ പടിവാതില്‍വഴിയായിപടിവാതിൽവഴിയായി രാജധാനിയിലേക്കു കൂട്ടിക്കൊണ്ടു പോയി; അവന്‍അവൻ രാജാസനം പ്രാപിച്ചു.
 
{{verse|20}} ദേശത്തിലെ സകല ജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവര്‍അവർ രാജധാനിക്കരികെവെച്ചു വാള്‍കൊണ്ടുവാൾകൊണ്ടു കൊന്നുകളഞ്ഞു.
 
{{verse|21}} യെഹോവാശ് രാജാവായപ്പോള്‍രാജാവായപ്പോൾ അവന്നു ഏഴു വയസ്സായിരുന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 10|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 12|
}}