"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. രാജാക്കന്മാര്‍/അദ്ധ്യായം 12
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 11|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 13|
}}
{{SVPM Old Testament}}
 
{{verse|1}} യേഹൂവിന്റെ ഏഴാം ആണ്ടില്‍ആണ്ടിൽ യെഹോവാശ് വാഴ്ചതുടങ്ങി; അവന്‍അവൻ യെരൂശലേമില്‍യെരൂശലേമിൽ നാല്പതു സംവത്സരം വാണു. ബേര്‍ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേര്‍പേർ.
 
{{verse|2}} യെഹോയാദാപുരോഹിതന്‍യെഹോയാദാപുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്തൊക്കെയും അവന്‍അവൻ യഹോവേക്കു ഇഷ്ടമായുള്ളതു ചെയ്തു.
 
{{verse|3}} എങ്കിലും പൂജാഗിരികള്‍ക്കുപൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളില്‍പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
 
{{verse|4}} യെഹോവാശ് പുരോഹിതന്മാരോടു: യഹോവയുടെ ആലയത്തില്‍ആലയത്തിൽ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന ദ്രവ്യമൊക്കെയും ഔരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തില്‍ആലയത്തിൽ ഔരോരുത്തന്‍ഔരോരുത്തൻ കൊണ്ടുവരുന്ന സ്വമേധാദാനമായ ദ്രവ്യമൊക്കെയും
 
{{verse|5}} ഔരോ പുരോഹിതനും താന്താന്റെ പരിചയക്കാരോടു വാങ്ങി ആലയത്തിന്നു അറ്റകുറ്റം കാണുന്നേടത്തൊക്കെയും അറ്റകുറ്റം തീര്‍ക്കേണംതീർക്കേണം എന്നു കല്പിച്ചു.
 
{{verse|6}} എന്നാല്‍എന്നാൽ യെഹോവാശ് രാജാവിന്റെ ഇരുപത്തിമൂന്നാം ആണ്ടില്‍ആണ്ടിൽ പുരോഹിതന്മാര്‍പുരോഹിതന്മാർ ആലയത്തിന്റെ അറ്റകുറ്റം തീര്‍ത്തിട്ടില്ലായിരുന്നുതീർത്തിട്ടില്ലായിരുന്നു.
 
{{verse|7}} ആകയാല്‍ആകയാൽ യെഹോവാശ് രാജാവു യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോടു: നിങ്ങള്‍നിങ്ങൾ ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കാതിരിക്കുന്നതുതീർക്കാതിരിക്കുന്നതു എന്തു? ഇനി നിങ്ങള്‍നിങ്ങൾ നിങ്ങളുടെ പരിചയക്കാരോടു ദ്രവ്യം വാങ്ങാതെ ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കേണ്ടതിന്നുതീർക്കേണ്ടതിന്നു അതു കൊടുപ്പിന്‍കൊടുപ്പിൻ എന്നു പറഞ്ഞു.
 
{{verse|8}} അങ്ങനെ പുരോഹിതന്മാര്‍പുരോഹിതന്മാർ തങ്ങള്‍തങ്ങൾ മേലാല്‍മേലാൽ ജനത്തോടു ദ്രവ്യം വാങ്ങാതിരിപ്പാനും ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കാതിരിപ്പാനുംതീർക്കാതിരിപ്പാനും സമ്മതിച്ചു.
 
{{verse|9}} അപ്പോള്‍അപ്പോൾ യെഹോയാദാപുരോഹിതന്‍യെഹോയാദാപുരോഹിതൻ ഒരു പെട്ടകം എടുത്തു അതിന്റെ മൂടിയില്‍മൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിന്നരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്റെ വലത്തു ഭാഗത്തു വെച്ചു; വാതില്‍വാതിൽ കാക്കുന്ന പുരോഹിതന്മാര്‍പുരോഹിതന്മാർ യഹോവയുടെ ആലയത്തിലേക്കു വരുന്ന ദ്രവ്യം ഒക്കെയും അതില്‍അതിൽ ഇടും.
 
{{verse|10}} പെട്ടകത്തില്‍പെട്ടകത്തിൽ ദ്രവ്യം വളരെയായി എന്നു കാണുമ്പോള്‍കാണുമ്പോൾ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതനും കൂടെച്ചെന്നു യഹോവയുടെ ആലയത്തില്‍ആലയത്തിൽ കണ്ട ദ്രവ്യം എണ്ണി സഞ്ചികളില്‍സഞ്ചികളിൽ കെട്ടും.
 
{{verse|11}} അവര്‍അവർ ദ്രവ്യം യഹോവയുടെ ആലയത്തിന്റെ പണി നടത്തുന്ന വിചാരകന്മാരുടെ പക്കല്‍പക്കൽ തൂക്കിക്കൊടുക്കും; അവര്‍അവർ അതു യഹോവയുടെ ആലയത്തില്‍ആലയത്തിൽ പണിചെയ്യുന്ന ആശാരിമാര്‍ക്കുംആശാരിമാർക്കും ശില്പികള്‍ക്കുംശില്പികൾക്കും
 
{{verse|12}} കല്പണിക്കാര്‍ക്കുംകല്പണിക്കാർക്കും കല്ലുവെട്ടുകാര്‍ക്കുംകല്ലുവെട്ടുകാർക്കും യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍പ്പാന്‍തീർപ്പാൻ വേണ്ടുന്ന മരവും ചെത്തിയ കല്ലും വാങ്ങുന്നതിന്നും ആലയത്തിന്റെ അറ്റകുറ്റം തീര്‍പ്പാന്‍തീർപ്പാൻ വേണ്ടുന്ന ചെലവൊക്കെയും കഴിക്കുന്നതിന്നും കൊടുക്കും.
 
{{verse|13}} യഹോവയുടെ ആലയത്തില്‍ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യംകൊണ്ടു വെള്ളിക്കിണ്ണം, കത്രിക, കലം കാഹളം എന്നിങ്ങനെ പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവര്‍അവർ യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കാതെ
 
{{verse|14}} പണിചെയ്യുന്നവര്‍ക്കുംപണിചെയ്യുന്നവർക്കും മാത്രം അതു കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന്നു അറ്റകുറ്റം തീര്‍ക്കുംതീർക്കും.
 
{{verse|15}} എന്നാല്‍എന്നാൽ പണിചെയ്യുന്നവര്‍ക്കുംപണിചെയ്യുന്നവർക്കും കൊടുക്കേണ്ടതിന്നു ദ്രവ്യം ഏറ്റുവാങ്ങിയവരോടു അവര്‍അവർ കണകൂ ചോദിച്ചില്ല; വിശ്വാസത്തിന്മേല്‍വിശ്വാസത്തിന്മേൽ ആയിരുന്നു അവര്‍അവർ പ്രവര്‍ത്തിച്ചുപോന്നതുപ്രവർത്തിച്ചുപോന്നതു.
 
{{verse|16}} അകൃത്യയാഗത്തിന്റെ ദ്രവ്യവും പാപയാഗത്തിന്റെ ദ്രവ്യവും യഹോവയുടെ ആലയത്തില്‍ആലയത്തിൽ കൊണ്ടുവന്നില്ല; അതു പുരോഹിതന്മാര്‍ക്കുംള്ളതായിരുന്നുപുരോഹിതന്മാർക്കുംള്ളതായിരുന്നു.
 
{{verse|17}} ആ കാലത്തു അരാംരാജാവായ ഹസായേല്‍ഹസായേൽ പുറപ്പെട്ടു ഗത്തിനെ യുദ്ധംചെയ്തു പിടിച്ചു; ഹസായേല്‍ഹസായേൽ യെരൂശലേമിന്റെ നേരെയും വരേണ്ടതിന്നു
 
{{verse|18}} ദൃഷ്ടിവെച്ചാറെ യെഹൂദാരാജാവായ യെഹോവാശ് തന്റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവു എന്നീ യെഹൂദാരാജാക്കന്മാര്‍യെഹൂദാരാജാക്കന്മാർ നിവേദിച്ചിരുന്ന സകലനിവേദിതവസ്തുക്കളും താന്‍താൻ നിവേദിച്ചിരുന്ന വസ്തുക്കളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള പൊന്നൊക്കെയും എടുത്തു അരാം രാജാവായ ഹസായേലിന്നു കൊടുത്തു; അങ്ങനെ അവന്‍അവൻ യെരൂശലേമിനെ വിട്ടുപോയി.
 
{{verse|19}} യോവാശിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|20}} യോവാശിന്റെ ഭൃത്യന്മാര്‍ഭൃത്യന്മാർ മത്സരിച്ചു കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിക്കലുള്ള മില്ലോഗൃഹത്തില്‍മില്ലോഗൃഹത്തിൽ വെച്ചു അവനെ കൊന്നു.
 
{{verse|21}} ശിമെയാത്തിന്റെ മകനായ യോസാഖാര്‍യോസാഖാർ, ശോമേരിന്റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മരായിരുന്നു അവനെ വെട്ടിക്കൊന്നതു. ദാവീദിന്റെ നഗരത്തില്‍നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അമസ്യാവു അവന്നു പകരം രാജാവായ്തീര്‍ന്നുരാജാവായ്തീർന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 11|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 13|
}}