"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. രാജാക്കന്മാര്‍/അദ്ധ്യായം 13
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 12|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 14|
}}
{{SVPM Old Testament}}
 
{{verse|1}} യെഹൂദാരാജാവായ അഹസ്യാവിന്റെ മകനായ യോവാശിന്റെ ഇരുപത്തിമൂന്നാം ആണ്ടില്‍ആണ്ടിൽ യേഹൂവിന്റെ മകനായ യെഹോവാഹാസ് യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ശമർയ്യയിൽ പതിനേഴു സംവത്സരം വാണു.
 
{{verse|2}} അവന്‍അവൻ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറാതെ അവയില്‍അവയിൽ തന്നേ നടന്നു.
 
{{verse|3}} ആകയാല്‍ആകയാൽ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവന്‍അവൻ അവരെ അരാംരാജാവായ ഹസായേലിന്റെ കയ്യിലും ഹസായേലിന്റെ മകനായ ബെന്‍ബെൻ -ഹദദിന്റെ കയ്യിലും നിരന്തരം വിട്ടുകൊടുത്തു.
 
{{verse|4}} എന്നാല്‍എന്നാൽ യെഹോവാഹാസ് യഹോവയോടു കൃപെക്കായി അപേക്ഷിച്ചു; അരാംരാജാവു യിസ്രായേലിനെ ഞെരുക്കിയ ഞെരുക്കം യഹോവ കണ്ടിട്ടു അവന്റെ അപേക്ഷ കേട്ടു.
 
{{verse|5}} യഹോവ യിസ്രായേലിന്നു ഒരു രക്ഷകനെ കൊടുത്തതുകൊണ്ടു അവര്‍അവർ അരാമ്യരുടെ അധികാരത്തില്‍നിന്നുഅധികാരത്തിൽനിന്നു ഒഴിഞ്ഞുപോയി; യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളില്‍കൂടാരങ്ങളിൽ വസിപ്പാന്‍വസിപ്പാൻ സംഗതിവന്നു.
 
{{verse|6}} എങ്കിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാം ഗൃഹത്തിന്റെ പാപങ്ങളെ അവര്‍അവർ വിട്ടുമാറാതെ അവയില്‍അവയിൽ തന്നേ നടന്നു; അശേരാപ്രതിഷ്ഠെക്കു ശമര്‍യ്യയില്‍ശമർയ്യയിൽ നീക്കം വന്നില്ല.
 
{{verse|7}} അവന്‍അവൻ യെഹോവാഹാസിന്നു അമ്പതു കുതിരച്ചേവകരെയും പത്തു രഥങ്ങളെയും പതിനായിരം കാലാളുകളെയും അല്ലാതെ മറ്റു യാതൊരു പടജ്ജനത്തെയും ശേഷിപ്പിച്ചില്ല; അരാംരാജാവു അവരെ നശിപ്പിച്ചു മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു.
 
{{verse|8}} യെഹോവാഹാസിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍അവൻ ചെയ്തതൊക്കെയും അവന്റെ പരാക്രമപ്രവൃത്തിയും യിസ്രായേല്‍രാജാക്കന്മാരുടെയിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|9}} യെഹോവാഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്‍യ്യയില്‍ശമർയ്യയിൽ അടക്കം ചെയ്തു; അവന്റെ മകനായ യോവാശ് അവന്നു പകരം രാജാവായി.
 
{{verse|10}} യെഹൂദാരാജാവായ യോവാശിന്റെ മുപ്പത്തേഴാം ആണ്ടില്‍ആണ്ടിൽ യെഹോവാഹാസിന്റെ മകനായ യോവാശ് യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ശമർയ്യയിൽ പതിനൊന്നു സംവത്സരം വാണു.
 
{{verse|11}} അവന്‍അവൻ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബയാമിന്റെ സകലപാപങ്ങളെയും അവന്‍അവൻ വിട്ടുമാറാതെ അവയില്‍അവയിൽ തന്നേ നടന്നു.
 
{{verse|12}} യോവാശിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍അവൻ ചെയ്തതൊക്കെയും യെഹൂദാരാജാവായ അമസ്യാവോടു യുദ്ധത്തില്‍യുദ്ധത്തിൽ കാണിച്ച പരാക്രമവും യിസ്രായേല്‍രാജാക്കന്മാരുടെയിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|13}} യോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; യൊരോബെയാം സിംഹാസനം കയറി; യോവാശിനെ ശമര്‍യ്യയില്‍ശമർയ്യയിൽ യിസ്രായേല്‍രാജാക്കന്മാരോടുയിസ്രായേൽരാജാക്കന്മാരോടു കൂടെ അടക്കം ചെയ്തു.
 
{{verse|14}} ആ കാലത്തു എലീശാ മരണഹേതുകമായ രോഗംപിടിച്ചു കിടന്നു; അപ്പോള്‍അപ്പോൾ യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ യോവാശ് അവന്റെ അടുക്കല്‍അടുക്കൽ ചെന്നു അവന്റെ മുഖത്തിന്മീതെ കുനിഞ്ഞു കരഞ്ഞു; എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളോവേ എന്നു പറഞ്ഞു.
 
{{verse|15}} എലീശാ അവനോടു: അമ്പും വില്ലും എടുക്ക എന്നു പറഞ്ഞു; അവന്‍അവൻ അമ്പും വില്ലും എടുത്തു.
 
{{verse|16}} അപ്പോള്‍അപ്പോൾ അവന്‍അവൻ യിസ്രായേല്‍രാജാവിനോടുയിസ്രായേൽരാജാവിനോടു നിന്റെ കൈ വില്ലിന്മേല്‍വില്ലിന്മേൽ വെക്ക എന്നു പറഞ്ഞു. അവന്‍അവൻ കൈവെച്ചപ്പോള്‍കൈവെച്ചപ്പോൾ എലീശാ തന്റെ കൈ രാജാവിന്റെ കൈമേല്‍കൈമേൽ വെച്ചു.
 
{{verse|17}} കിഴക്കെ കിളിവാതില്‍കിളിവാതിൽ തുറക്ക എന്നു അവന്‍അവൻ പറഞ്ഞു. അവന്‍അവൻ അതു തുറന്നപ്പോള്‍തുറന്നപ്പോൾ: എയ്ക എന്നു എലീശാ പറഞ്ഞു. എയ്താറെ അവന്‍അവൻ : അതു യഹോവയുടെ ജയാസ്ത്രം, അരാമ്യര്‍ക്കുംഅരാമ്യർക്കും നേരെയുള്ള ജയാസ്ത്രം തന്നേ; നീ അഫേക്കില്‍വെച്ചുഅഫേക്കിൽവെച്ചു അരാമ്യരെ തോല്പിച്ചു അശേഷം സംഹരിക്കും എന്നു പറഞ്ഞു.
 
{{verse|18}} അമ്പു എടുക്ക എന്നു അവന്‍അവൻ പറഞ്ഞു. അവന്‍അവൻ എടുത്തു; നിലത്തടിക്ക എന്നു അവന്‍അവൻ യിസ്രായേല്‍രാജാവിനോടുയിസ്രായേൽരാജാവിനോടു പറഞ്ഞു. അവന്‍അവൻ മൂന്നു പ്രാവശ്യം അടിച്ചു നിര്‍ത്തിനിർത്തി.
 
{{verse|19}} അപ്പോള്‍അപ്പോൾ ദൈവപുരുഷന്‍ദൈവപുരുഷൻ അവനോടു കോപിച്ചു; നീ അഞ്ചാറു പ്രവാശ്യം അടിക്കേണ്ടിയിരുന്നു; എന്നാല്‍എന്നാൽ നീ അരാമ്യരെ തോല്പിച്ചു അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നു പ്രാവശ്യം മാത്രം തോല്പിക്കും എന്നു പറഞ്ഞു.
 
{{verse|20}} എന്നാല്‍എന്നാൽ എലീശാ മരിച്ചു; അവര്‍അവർ അവനെ അടക്കം ചെയ്തു; പിറ്റെ ആണ്ടില്‍ആണ്ടിൽ മോവാബ്യരുടെ പടക്കൂട്ടങ്ങള്‍പടക്കൂട്ടങ്ങൾ ദേശത്തെ ആക്രമിച്ചു.
 
{{verse|21}} ചിലര്‍ചിലർ ഒരു മനുഷ്യനെ അടക്കം ചെയ്യുമ്പോള്‍ചെയ്യുമ്പോൾ ഒരു പടക്കൂട്ടത്തെ കണ്ടിട്ടു അയാളെ എലീശാവിന്റെ കല്ലറയില്‍കല്ലറയിൽ ഇട്ടു; അവന്‍അവൻ അതില്‍അതിൽ വീണു എലീശയുടെ അസ്ഥികളെ തൊട്ടപ്പോള്‍തൊട്ടപ്പോൾ ജീവിച്ചു കാലൂന്നി എഴുന്നേറ്റു.
 
{{verse|22}} എന്നാല്‍എന്നാൽ യെഹോവാഹാസിന്റെ കാലത്തൊക്കെയും അരാമ്യരാജാവായ ഹസായേല്‍ഹസായേൽ യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു.
 
{{verse|23}} യഹോവേക്കു അവരോടു കരുണയും മനസ്സലിവും തോന്നി, അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നവരോടുള്ള തന്റെ നിയമംനിമിത്തം അവന്‍അവൻ അവരെ കടാക്ഷിച്ചു; അവരെ നശിപ്പിപ്പാന്‍നശിപ്പിപ്പാൻ അവന്നു മനസ്സായില്ല; ഇതുവരെ തന്റെ സമ്മുഖത്തുനിന്നു അവരെ തള്ളിക്കളഞ്ഞതുമില്ല.
 
{{verse|24}} അരാംരാജാവായ ഹസായേല്‍ഹസായേൽ മരിച്ചപ്പോള്‍മരിച്ചപ്പോൾ അവന്റെ മകനായ ബെന്‍ബെൻ -ഹദദ് അവന്നു പകരം രാജാവായി.
 
{{verse|25}} യെഹോവാഹാസിന്റെ മകനായ യെഹോവാശ് തന്റെ അപ്പനായ യെഹോവാഹാസിനോടു ഹസായേല്‍ഹസായേൽ യുദ്ധത്തില്‍യുദ്ധത്തിൽ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്റെ മകനായ ബെന്‍ബെൻ -ഹദദിനോടു തിരികെ പിടിച്ചു. മൂന്നു പ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്റെ പട്ടണങ്ങളെ വീണ്ടുകൊള്ളുകയും ചെയ്തു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 12|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 14|
}}