"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. രാജാക്കന്മാര്‍/അദ്ധ്യായം 15
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 14|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 16|
}}
{{SVPM Old Testament}}
 
{{verse|1}} യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപത്തേഴാം ആണ്ടില്‍ആണ്ടിൽ യെഹൂദാരാജാവായ അമസ്യാവിന്റെ മകന്‍മകൻ അസര്‍യ്യാവുഅസർയ്യാവു രാജാവായി.
 
{{verse|2}} അവന്‍അവൻ വാഴ്ചതുടങ്ങിയപ്പോള്‍വാഴ്ചതുടങ്ങിയപ്പോൾ അവന്നു പതിനാറു വയസ്സായിരുന്നു; അവന്‍അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമില്‍യെരൂശലേമിൽ വാണു; യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഖോല്യാ എന്നു പേര്‍പേർ.
 
{{verse|3}} അവന്‍അവൻ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
 
{{verse|4}} എങ്കിലും പൂജാഗിരികള്‍ക്കുപൂജാഗിരികൾക്കു നീക്കം വന്നില്ല; ജനംപൂജാഗിരികളില്‍ജനംപൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
 
{{verse|5}} എന്നാല്‍എന്നാൽ യഹോവ ഈ രാജാവിനെ ബാധിച്ചു. അവന്‍അവൻ ജീവപര്യന്തം കുഷ്ഠരോഗിയായി ഒരു പ്രത്യേകശാലയില്‍പ്രത്യേകശാലയിൽ പാര്‍ത്തിരുന്നുപാർത്തിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്കു വിചാരകനായി ദേശത്തെ ജനത്തിന്നു ന്യായപാലനം ചെയ്തു.
 
{{verse|6}} അസര്‍യ്യാവിന്റെഅസർയ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|7}} അസര്‍യ്യാവുഅസർയ്യാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവര്‍അവർ അവനെ ദാവീദിന്റെ നഗരത്തില്‍നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍അടുക്കൽ അടക്കംചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.
 
{{verse|8}} യെഹൂദാരാജാവായ അസര്‍യ്യാവിന്റെഅസർയ്യാവിന്റെ മുപ്പത്തെട്ടാം ആണ്ടില്‍ആണ്ടിൽ യൊരോബെയാമിന്റെ മകനായ സെഖര്‍യ്യാവുസെഖർയ്യാവു യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ശമർയ്യയിൽ ആറു മാസം വാണു.
 
{{verse|9}} അവന്‍അവൻ തന്റെ പിതാക്കന്മാരെപ്പോലെ യഹോവേക്കു അനിഷ്ടമായുള്ളതുചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയില്ല.
 
{{verse|10}} യാബേശിന്റെ മകനായ ശല്ലൂം അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്റെ മുമ്പില്‍വെച്ചുമുമ്പിൽവെച്ചു അവനെ വെട്ടിക്കൊന്നു അവന്നുപകരം രാജാവായി.
 
{{verse|11}} സെഖര്‍യ്യാവിന്റെസെഖർയ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങള്‍വൃത്താന്തങ്ങൾ യിസ്രായേല്‍രാജാക്കന്മാരുടെയിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|12}} യഹോവ യേഹൂവോടു: നിന്റെ പുത്രന്മാര്‍പുത്രന്മാർ നാലാം തലമുറവരെ യിസ്രായേലിന്റെ സിംഹാസനത്തില്‍സിംഹാസനത്തിൽ ഇരിക്കും എന്നു അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നേ സംഭവിച്ചു.
 
{{verse|13}} യെഹൂദാരാജാവായ ഉസ്സീയാവിന്റെ മുപ്പത്തൊമ്പതാം ആണ്ടില്‍ആണ്ടിൽ യാബേശിന്റെ മകനായ ശല്ലൂം രാജാവായി ശമര്‍യ്യയില്‍ശമർയ്യയിൽ ഒരു മാസം വാണു.
 
{{verse|14}} എന്നാല്‍എന്നാൽ ഗാദിയുടെ മകനായ മെനഹേം തിസ്സയില്‍നിന്നുതിസ്സയിൽനിന്നു പുറപ്പെട്ടു ശമര്‍യ്യയില്‍ശമർയ്യയിൽ വന്നു, യാബേശിന്റെ മകനായ ശല്ലൂമിനെ ശമര്‍യ്യയില്‍വെച്ചുശമർയ്യയിൽവെച്ചു വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
 
{{verse|15}} ശല്ലൂമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍അവൻ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേല്‍രാജാക്കന്മാരുടെയിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|16}} മെനഹേം തിപ്സഹും അതിലുള്ള സകലവും തിര്‍സ്സാതൊട്ടുതിർസ്സാതൊട്ടു അതിന്നു ചേര്‍ന്നചേർന്ന പ്രദേശങ്ങളും ശൂന്യമാക്കി; അവര്‍അവർ പട്ടണവാതില്‍പട്ടണവാതിൽ തുറന്നു കൊടുക്കായ്കയാല്‍കൊടുക്കായ്കയാൽ അവന്‍അവൻ അതിനെ ശൂന്യമാക്കുകയും അതിലെ ഗര്‍ഭിണികളെയൊക്കെയുംഗർഭിണികളെയൊക്കെയും പിളര്‍ന്നുകളകയുംപിളർന്നുകളകയും ചെയ്തു.
 
{{verse|17}} യെഹൂദാരാജാവായ അസര്‍യ്യാവിന്റെഅസർയ്യാവിന്റെ മുപ്പത്തൊമ്പതാം ആണ്ടില്‍ആണ്ടിൽ ഗാദിയുടെ മകന്‍മകൻ മെനഹേം യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ശമർയ്യയിൽ പത്തു സംവത്സരം വാണു.
 
{{verse|18}} അവന്‍അവൻ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ ജീവപര്യന്തം വിട്ടുമാറിയതുമില്ല.
 
{{verse|19}} അശ്ശൂര്‍അശ്ശൂർ രാജാവായ പൂല്‍പൂൽ ദേശത്തെ ആക്രമിച്ചു; പൂല്‍പൂൽ തന്നെ സഹായിക്കേണ്ടതിന്നും രാജത്വം തനിക്കു ഉറക്കേണ്ടതിന്നുമായി മെനഹേം അവന്നു ആയിരം താലന്തു വെള്ളികൊടുത്തു.
 
{{verse|20}} അശ്ശൂര്‍അശ്ശൂർ രാജാവിന്നു കൊടുപ്പാന്‍കൊടുപ്പാൻ മെനഹേം ഈ ദ്രവ്യം യിസ്രായേലിലെ ധനവാന്മാരോടൊക്കെയും അമ്പതു ശേക്കെല്‍ശേക്കെൽ വെള്ളിവീതം പിരിപ്പിച്ചു; അങ്ങനെ അശ്ശൂര്‍രാജാവുഅശ്ശൂർരാജാവു ദേശത്തു താമസിക്കാതെ മടങ്ങിപ്പോയി.
 
{{verse|21}} മെനഹേമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍അവൻ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെയിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|22}} മെനഹേം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ പെക്കഹ്യാവു അവന്നു പകരം രാജാവായി.
 
{{verse|23}} യെഹൂദാരാജാവായ അസര്‍യ്യാവിന്റെഅസർയ്യാവിന്റെ അമ്പതാം ആണ്ടില്‍ആണ്ടിൽ മെനഹേമിന്റെ മകനായ പെക്കഹ്യാവു യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ശമർയ്യയിൽ രണ്ടു സംവത്സരം വാണു.
 
{{verse|24}} അവന്‍അവൻ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.
 
{{verse|25}} എന്നാല്‍എന്നാൽ അവന്റെ അകമ്പടിനായകനായി രെമല്യാവിന്റെ മകനായ പേക്കഫ് അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, ഗിലെയാദ്യരില്‍ഗിലെയാദ്യരിൽ അമ്പതുപേരെ തുണകൂട്ടി ശമര്‍യ്യാരാജധാനിയുടെശമർയ്യാരാജധാനിയുടെ കോട്ടയില്‍വെച്ചുകോട്ടയിൽവെച്ചു അവനെ അര്ഗ്ഗോബിനോടും അര്‍യ്യേയോടുംകൂടെഅർയ്യേയോടുംകൂടെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
 
{{verse|26}} പെക്കഹ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍അവൻ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെയിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|27}} യെഹൂദാരാജാവായ അസര്‍യ്യാവിന്റെഅസർയ്യാവിന്റെ അമ്പത്തിരണ്ടാം ആണ്ടില്‍ആണ്ടിൽ രെമല്യാവിന്റെ മകനായ പേക്കഹ് യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ശമർയ്യയിൽ ഇരുപതു സംവത്സരം വാണു.
 
{{verse|28}} അവന്‍അവൻ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.
 
{{verse|29}} യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ പേക്കഹിന്റെ കാലത്തു അശ്ശൂര്‍രാജാവായഅശ്ശൂർരാജാവായ തിഗ്ളത്ത്-പിലേസര്‍പിലേസർ വന്നു ഈയോനും ആബേല്‍ആബേൽ-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.
 
{{verse|30}} എന്നാല്‍എന്നാൽ ഏലാവിന്റെ മകനായ ഹോശേയരെമല്യാവിന്റെ മകനായ പേക്കഹിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടില്‍ആണ്ടിൽ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.
 
{{verse|31}} പേക്കഹിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍അവൻ ചെയ്തതൊക്കെയും യിസ്രായേല്‍രാജാക്കന്മാരുടെയിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|32}} യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ രെമല്യാവിന്റെ മകനായ പേക്കഹിന്റെ രണ്ടാം ആണ്ടില്‍ആണ്ടിൽ യെഹൂദാരാജാവായ ഉസ്സീയാവിന്റെ മകന്‍മകൻ യോഥാം രാജാവായി.
 
{{verse|33}} അവന്‍അവൻ വാഴ്ചതുടങ്ങിയപ്പോള്‍വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍അവൻ യെരൂശലേമില്‍യെരൂശലേമിൽ പതിനാറു സംവത്സരം വാണു; അവന്റെ അമ്മെക്കു യെരൂശാ എന്നു പേര്‍പേർ; അവള്‍അവൾ സാദോക്കിന്റെ മകള്‍മകൾ ആയിരുന്നു.
 
{{verse|34}} അവന്‍അവൻ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും ചെയ്തു.
 
{{verse|35}} എങ്കിലും പൂജാഗിരികള്‍ക്കുപൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളില്‍പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു; അവന്‍അവൻ യഹോവയുടെ ആലയത്തിന്റെ മേലത്തെ വാതില്‍വാതിൽ പണിതു.
 
{{verse|36}} യോഥാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|37}} ആ കാലത്തു യഹോവ അരാംരാജാവായ രെസീനെയും രെമല്യാവിന്റെ മകനായ പേക്കഹിനെയും യെഹൂദെക്കു നേരെ അയച്ചുതുടങ്ങി.
 
{{verse|38}} യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന്നു പകരം രാജാവായി.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 14|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 16|
}}