"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/2. രാജാക്കന്മാര്‍/അദ്ധ്യായം 16
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 15|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 17|
}}
{{SVPM Old Testament}}
 
{{verse|1}} രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടില്‍ആണ്ടിൽ യെഹൂദാരാജാവായ യോഥാമിന്റെ മകന്‍മകൻ ആഹാസ് രാജാവായി.
 
{{verse|2}} ആഹാസ് വാഴ്ചതുടങ്ങിയപ്പോള്‍വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപതു വയസ്സായിരുന്നു; അവന്‍അവൻ യെരൂശലേമില്‍യെരൂശലേമിൽ പതിനാറു സംവത്സരം വാണു, തന്റെ പിതാവായ ദാവീദ്, ചെയ്തതുപോലെ തന്റെ ദൈവമായ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തില്ല.
 
{{verse|3}} അവന്‍അവൻ യിസ്രായേല്‍രാജാക്കന്മാരുടെയിസ്രായേൽരാജാക്കന്മാരുടെ വഴിയില്‍വഴിയിൽ നടന്നു; യഹോവ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ മുമ്പില്‍മുമ്പിൽ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകള്‍ക്കൊത്തവണ്ണംമ്ളേച്ഛതകൾക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.
 
{{verse|4}} അവന്‍അവൻ പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിന്‍പച്ചവൃക്ഷത്തിൻ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.
 
{{verse|5}} അക്കാലത്തു അരാംരാജാവായ രെസീനും യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ രെമല്യാവിന്റെ മകന്‍മകൻ പേക്കഹും യെരൂശലേമിന്നു നേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു ആഹാസിനെ നിരോധിച്ചു; എന്നാല്‍എന്നാൽ അവനെ ജയിപ്പാന്‍ജയിപ്പാൻ അവര്‍ക്കുംഅവർക്കും കഴിഞ്ഞില്ല.
 
{{verse|6}} അന്നു അരാംരാജാവായ രെസീന്‍രെസീൻ ഏലത്ത് വീണ്ടെടുത്തു അരാമിനോടു ചേര്‍ത്തുചേർത്തു യെഹൂദന്മാരെ ഏലത്തില്‍നിന്നുഏലത്തിൽനിന്നു നീക്കിക്കളഞ്ഞു; അരാമ്യര്‍അരാമ്യർ ഏലത്തില്‍ഏലത്തിൽ വന്നു ഇന്നുവരെയും അവിടെ പാര്‍ക്കുംന്നുപാർക്കുംന്നു.
 
{{verse|7}} ആഹാസ് അശ്ശൂര്‍രാജാവായഅശ്ശൂർരാജാവായ തിഗ്ളത്ത്-പിലേസരിന്റെ അടുക്കല്‍അടുക്കൽ ദൂതന്മാരെ അയച്ചു: ഞാന്‍ഞാൻ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്നു എന്നോടു എതിര്‍ത്തിരിക്കുന്നഎതിർത്തിരിക്കുന്ന അരാംരാജാവിന്റെ കയ്യില്‍നിന്നുംകയ്യിൽനിന്നും യിസ്രായേല്‍രാജാവിന്റെയിസ്രായേൽരാജാവിന്റെ കയ്യില്‍നിന്നുംകയ്യിൽനിന്നും എന്നെ രക്ഷിക്കേണമെന്നു പറയിച്ചു.
 
{{verse|8}} അതിന്നായിട്ടു ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയും പൊന്നും എടുത്തു അശ്ശൂര്‍അശ്ശൂർ രാജാവിന്നു സമ്മാനമായി കൊടുത്തയച്ചു.
 
{{verse|9}} അശ്ശൂര്‍രാജാവുഅശ്ശൂർരാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂര്‍രാജാവുഅശ്ശൂർരാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.
 
{{verse|10}} ആഹാസ്രാജാവു അശ്ശൂര്‍രാജാവായഅശ്ശൂർരാജാവായ തിഗ്ളത്ത്-പിലേസരിനെ എതിരേല്പാന്‍എതിരേല്പാൻ ദമ്മേശെക്കില്‍ദമ്മേശെക്കിൽ ചെന്നു, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ്രാജാവു ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണിയോടുംകൂടിയുള്ള മാതൃകയും ഊരീയാപുരോഹിതന്നു കൊടുത്തയച്ചു.
 
{{verse|11}} ഊരീയാപുരോഹിതന്‍ഊരീയാപുരോഹിതൻ ഒരു യാഗപീഠം പണിതു; ആഹാസ് രാജാവു ദമ്മേശെക്കില്‍നിന്നുദമ്മേശെക്കിൽനിന്നു അയച്ചപ്രകാരമൊക്കെയും ആഹാസ്രാജാവു ദമ്മേശെക്കില്‍നിന്നുദമ്മേശെക്കിൽനിന്നു വരുമ്പോഴെക്കു ഊരീയാപുരോഹിതന്‍ഊരീയാപുരോഹിതൻ അതു പണിതിരുന്നു.
 
{{verse|12}} രാജാവു ദമ്മേശെക്കില്‍നിന്നുദമ്മേശെക്കിൽനിന്നു വന്നപ്പോള്‍വന്നപ്പോൾ ആ യാഗപീഠം കണ്ടു; രാജാവു യാഗപീഠത്തിങ്കല്‍യാഗപീഠത്തിങ്കൽ ചെന്നു അതിന്മേല്‍അതിന്മേൽ കയറി.
 
{{verse|13}} ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ചു പാനീയയാഗവും പകര്‍ന്നുപകർന്നു സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ തളിച്ചു.
 
{{verse|14}} യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവന്‍അവൻ ആലയത്തിന്റെ മുന്‍മുൻ വശത്തു തന്റെ യാഗപീഠത്തിന്നും യഹോവയുടെ ആലയത്തിന്നും മദ്ധ്യേനിന്നു നീക്കി തന്റെ യാഗപീഠത്തിന്റെ വടക്കുവശത്തു കൊണ്ടു പോയി വെച്ചു.
 
{{verse|15}} ആഹാസ് രാജാവു ഊരീയാ പുരോഹിതനോടു കല്പിച്ചതു: മഹായാഗപീഠത്തിന്മേല്‍മഹായാഗപീഠത്തിന്മേൽ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകലജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങള്‍പാനീയയാഗങ്ങൾ കഴിക്കയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമൊക്കെയും തളിക്കയും ചെയ്യേണം; താമ്രയാഗപീഠത്തെപ്പറ്റിയോ ഞാന്‍ഞാൻ ആലോചിച്ചു കൊള്ളാം.
 
{{verse|16}} ആഹാസ്രാജാവു കല്പിച്ചതുപോലെ ഒക്കെയും ഊരീയാപുരോഹിതന്‍ഊരീയാപുരോഹിതൻ ചെയ്തു.
 
{{verse|17}} ആഹാസ്രാജാവു പീഠങ്ങളുടെ ചട്ടപ്പലക കണ്ടിച്ചു തൊട്ടിയെ അവയുടെ മേല്‍നിന്നുമേൽനിന്നു നീക്കി; താമ്രക്കടലിനെയും അതിന്റെ കീഴെ നിന്ന താമ്രക്കാളപ്പുറത്തുനിന്നു ഇറക്കി ഒരു കല്ത്തളത്തിന്മേല്‍കല്ത്തളത്തിന്മേൽ വെച്ചു.
 
{{verse|18}} ആലയത്തിങ്കല്‍ആലയത്തിങ്കൽ ഉണ്ടാക്കിയിരുന്ന ശബ്ബത്ത് താഴ്വാരവും രാജാവിന്നു പ്രവേശിപ്പാനുള്ള പുറത്തെ നടയും അശ്ശൂര്‍രാജാവിനെഅശ്ശൂർരാജാവിനെ വിചാരിച്ചു യഹോവയുടെ ആലയത്തിങ്കല്‍നിന്നുആലയത്തിങ്കൽനിന്നു മാറ്റിക്കളഞ്ഞു.
 
{{verse|19}} ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങള്‍വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|20}} ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തില്‍നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍അടുക്കൽ അവനെ അടക്കംചെയ്തു; അവന്റെ മകന്‍മകൻ ഹിസ്കീയാവു അവന്നു പകരം രാജാവായി.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 15|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 17|
}}