"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. രാജാക്കന്മാര്‍/അദ്ധ്യായം 17
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 16|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 18|
}}
{{SVPM Old Testament}}
 
{{verse|1}} യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടില്‍ആണ്ടിൽ ഏലയുടെ മകനായ ഹോശേയ യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ശമർയ്യയിൽ ഒമ്പതു സംവത്സരം വാണു.
 
{{verse|2}} അവന്‍അവൻ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുള്ള യിസ്രായേല്‍രാജാക്കന്മാരെപ്പോലെയിസ്രായേൽരാജാക്കന്മാരെപ്പോലെ അല്ലതാനും.
 
{{verse|3}} അവന്റെ നേരെ അശ്ശൂര്‍അശ്ശൂർ രാജാവായ ശല്‍മനേസെര്‍ശൽമനേസെർ പുറപ്പെട്ടു വന്നു; ഹോശേയ അവന്നു ആശ്രിതനായിത്തീര്‍ന്നുആശ്രിതനായിത്തീർന്നു കപ്പം കൊടുത്തുവന്നു.
 
{{verse|4}} എന്നാല്‍എന്നാൽ ഹോശേയ മിസ്രയീംരാജാവായ സോവിന്റെ അടുക്കല്‍അടുക്കൽ ദൂതന്മാരെ അയക്കയും അശ്ശൂര്‍രാജാവിന്നുഅശ്ശൂർരാജാവിന്നു ആണ്ടുതോറുമുള്ള കപ്പം കൊടുത്തയക്കാതിരിക്കയും ചെയ്തതുനിമിത്തം അശ്ശൂര്‍അശ്ശൂർ രാജാവു അവനില്‍അവനിൽ ദ്രോഹം കണ്ടിട്ടു അവനെ പിടിച്ചു ബന്ധിച്ചു കാരാഗൃഹത്തില്‍കാരാഗൃഹത്തിൽ ആക്കി.
 
{{verse|5}} അശ്ശൂര്‍രാജാവുഅശ്ശൂർരാജാവു രാജ്യത്തു എല്ലാടവും കൂടി കടന്നു ശമര്‍യ്യയിലേക്കുശമർയ്യയിലേക്കു വന്നു അതിനെ മൂന്നു സംവത്സരം നിരോധിച്ചു.
 
{{verse|6}} ഹോശേയയുടെ ഒമ്പതാം ആണ്ടില്‍ആണ്ടിൽ അശ്ശൂര്‍രാജാവുഅശ്ശൂർരാജാവു ശമര്‍യ്യയെശമർയ്യയെ പിടിച്ചു യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി, ഹലഹിലും ഗോസാന്‍ഗോസാൻ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാര്‍പ്പിച്ചുപാർപ്പിച്ചു.
 
{{verse|7}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ തങ്ങളെ മിസ്രയീംരാജാവായ ഫറവോന്റെ കൈക്കീഴില്‍നിന്നുകൈക്കീഴിൽനിന്നു വിടുവിച്ചു മിസ്രയീംദേശത്തുനിന്നു പുറപ്പെടടുവിച്ചു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു അന്യദൈവങ്ങളെ ഭജിക്കയും
 
{{verse|8}} യഹോവ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ മുമ്പില്‍നിന്നുമുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേല്‍രാജാക്കന്മാരുടെയിസ്രായേൽരാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു.
 
{{verse|9}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ തങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി കൊള്ളരുതാത്തകാര്യങ്ങളെ രഹസ്യമായി ചെയ്തു കാവല്‍ക്കാരുടെകാവൽക്കാരുടെ ഗോപുരംമുതല്‍ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ തങ്ങളുടെ എല്ലാപട്ടണങ്ങളിലും പൂജാഗിരികള്‍പൂജാഗിരികൾ പണിതു.
 
{{verse|10}} അവര്‍അവർ ഉയര്‍ന്നഉയർന്ന കുന്നിന്മേലൊക്കെയും പച്ചവൃക്ഷത്തിന്‍പച്ചവൃക്ഷത്തിൻ കീഴിലൊക്കെയും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.
 
{{verse|11}} യഹോവ തങ്ങളുടെ മുമ്പില്‍മുമ്പിൽ നിന്നു നീക്കക്കളഞ്ഞിരുന്ന ജാതികളെപ്പോലെ അവര്‍അവർ സകലപൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിപ്പാന്‍കോപിപ്പിപ്പാൻ തക്കവണ്ണം ദോഷമായുള്ള കാര്യങ്ങളെ പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു.
 
{{verse|12}} ഈ കാര്യം ചെയ്യരുതു എന്നു യഹോവ അവരോടു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവര്‍അവർ ചെന്നു സേവിച്ചു.
 
{{verse|13}} എന്നാല്‍എന്നാൽ യഹോവ സകലപ്രവാചകന്മാരും ദര്‍ശകന്മാരുംദർശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദയോടും: നിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെദുർമ്മാർഗ്ഗങ്ങളെ വിട്ടു ഞാന്‍ഞാൻ നിങ്ങളുടെ പിതാക്കന്മാരോടു കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാര്‍മുഖാന്തരംപ്രവാചകന്മാർമുഖാന്തരം നിങ്ങള്‍ക്കുനിങ്ങൾക്കു അയച്ചുതന്നതുമായ ന്യായപ്രമാണത്തിന്നൊത്തവണ്ണമൊക്കെയും എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിന്‍പ്രമാണിച്ചുനടപ്പിൻ എന്നു സാക്ഷീകരിച്ചു.
 
{{verse|14}} എങ്കിലും അവര്‍അവർ കേള്‍ക്കാതെകേൾക്കാതെ തങ്ങളുടെ ദൈവമായ യഹോവയില്‍യഹോവയിൽ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യം കാണിച്ചു,
 
{{verse|15}} അവന്റെ ചട്ടങ്ങളെയും അവരുടെ പിതാക്കന്മാരോടു അവന്‍അവൻ ചെയ്ത നിയമത്തെയും അവന്‍അവൻ അവരോടു സാക്ഷീകരിച്ച സാക്ഷ്യങ്ങളെയും നിരസിച്ചുകളഞ്ഞു; അവര്‍അവർ വ്യാജത്തെ പിന്തുടര്‍ന്നുപിന്തുടർന്നു വ്യര്‍ത്ഥന്മാരായിത്തീര്‍ന്നുവ്യർത്ഥന്മാരായിത്തീർന്നു; അവരെപ്പോലെ ആചരിക്കരുതു എന്നു യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജാതികളെ തന്നേ അവര്‍അവർ പിന്തുടര്‍ന്നുപിന്തുടർന്നു.
 
{{verse|16}} അവര്‍അവർ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ ഒക്കെയും ഉപേക്ഷിച്ചുകളഞ്ഞു തങ്ങള്‍ക്കുതങ്ങൾക്കു രണ്ടു കാളകൂട്ടികളുടെ വിഗ്രഹങ്ങള്‍വിഗ്രഹങ്ങൾ വാര്‍പ്പിച്ചുവാർപ്പിച്ചു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സര്‍വ്വസൈന്യത്തെയുംസർവ്വസൈന്യത്തെയും നമസ്കരിച്ചു ബാലിനെയും സേവിച്ചുപോന്നു.
 
{{verse|17}} അവര്‍അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ചെയ്‍വാൻ തങ്ങളെത്തന്നേ വിറ്റുകളഞ്ഞു.
 
{{verse|18}} അതുനിമിത്തം യഹോവ യിസ്രായേലിനോടു ഏറ്റവും കോപിച്ചു അവരെ തന്റെ സന്നിധിയില്‍സന്നിധിയിൽ നിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.
 
{{verse|19}} യെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ പ്രമാണിക്കാതെ യിസ്രായേല്‍യിസ്രായേൽ ഉണ്ടാക്കിയ ചട്ടങ്ങളെ അനുസരിച്ചു നടന്നു.
 
{{verse|20}} ആകയാല്‍ആകയാൽ യഹോവ യിസ്രായേല്‍സന്തതിയെയിസ്രായേൽസന്തതിയെ മുഴുവനും തള്ളി അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കയ്യില്‍കയ്യിൽ ഏല്പിച്ചു, ഒടുവില്‍ഒടുവിൽ അവരെ തന്റെ സന്നിധിയില്‍നിന്നുസന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു.
 
{{verse|21}} അവന്‍അവൻ യിസ്രായേലിനെ ദാവീദ് ഗൃഹത്തിങ്കല്‍നിന്നുഗൃഹത്തിങ്കൽനിന്നു പറിച്ചുകളഞ്ഞു; അവര്‍അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കി; യൊരോബെയാം യിസ്രായേലിനെ യഹോവയെ വിട്ടുമാറുമാറാക്കി അവരെക്കൊണ്ടു വലിയോരു പാപം ചെയ്യിച്ചു.
 
{{verse|22}} അങ്ങനെ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ യൊരോബെയാം ചെയ്ത സകലപാപങ്ങളിലും നടന്നു.
 
{{verse|23}} അവര്‍അവർ അവയെ വിട്ടുമാറായ്കയാല്‍വിട്ടുമാറായ്കയാൽ യഹോവ പ്രാവചകന്മാരായ തന്റെ സകലദാസന്മാരും മുഖാന്തരം അരുളിച്ചെയ്തപ്രാകരം ഒടുവില്‍ഒടുവിൽ യിസ്രായേലിനെ തന്റെ സന്നിധിയില്‍സന്നിധിയിൽ നിന്നു നീക്കിക്കളഞ്ഞു. ഇങ്ങനെ യിസ്രായേല്‍യിസ്രായേൽ സ്വദേശം വിട്ടു അശ്ശൂരിലേക്കു പോകേണ്ടിവന്നു; ഇന്നുവരെ അവിടെ ഇരിക്കുന്നു.
 
{{verse|24}} അശ്ശൂര്‍അശ്ശൂർ രാജാവു ബാബേല്‍ബാബേൽ, കൂഥാ, അവ്വ, ഹമാത്ത്, സെഫര്‍വ്വയീംസെഫർവ്വയീം എന്നിവിടങ്ങളില്‍നിന്നുഎന്നിവിടങ്ങളിൽനിന്നു ആളുകളെ വരുത്തി യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു പകരം ശമര്‍യ്യാപട്ടണങ്ങളില്‍ശമർയ്യാപട്ടണങ്ങളിൽ പാര്‍പ്പിച്ചുപാർപ്പിച്ചു; അവര്‍അവർ ശമര്‍യ്യകൈവശമാക്കിശമർയ്യകൈവശമാക്കി അതിന്റെ പട്ടണങ്ങളില്‍പട്ടണങ്ങളിൽ പാര്‍ത്തുപാർത്തു.
 
{{verse|25}} അവര്‍അവർ അവിടെ പാര്‍പ്പാന്‍പാർപ്പാൻ തുടങ്ങിയപ്പോള്‍തുടങ്ങിയപ്പോൾ യഹോവയെ ഭജിച്ചില്ല; അതുകൊണ്ടു യഹോവ അവരുടെ ഇടയില്‍ഇടയിൽ സിംഹങ്ങളെ അയച്ചു; അവ അവരില്‍അവരിൽ ചിലരെ കൊന്നുകളഞ്ഞു.
 
{{verse|26}} അപ്പോള്‍അപ്പോൾ അവര്‍അവർ അശ്ശൂര്‍അശ്ശൂർ രാജാവിനെ അറിയിച്ചതു: നീ കുടിനീക്കി ശമര്‍യ്യാപട്ടണങ്ങളില്‍ശമർയ്യാപട്ടണങ്ങളിൽ പാര്‍പ്പിച്ചപാർപ്പിച്ച ജാതികള്‍ജാതികൾ ആദേശത്തിലെ ദൈവത്തിന്റെ മാര്‍ഗ്ഗംമാർഗ്ഗം അറിയായ്കകൊണ്ടു അവന്‍അവൻ അവരുടെ ഇടയില്‍ഇടയിൽ സിംഹങ്ങളെ അയച്ചു; അവര്‍അവർ ആ ദേശത്തിലെ ദൈവത്തിന്റെ മാര്‍ഗ്ഗംമാർഗ്ഗം അറിയായ്കയാല്‍അറിയായ്കയാൽ അവ അവരെ കൊന്നുകളയുന്നു.
 
{{verse|27}} അതിന്നു അശ്ശൂര്‍അശ്ശൂർ രാജാവു: നിങ്ങള്‍നിങ്ങൾ അവിടെനിന്നു കൊണ്ടുവന്ന പുരോഹിതന്മാരില്‍പുരോഹിതന്മാരിൽ ഒരുത്തനെ അവിടേക്കു കൊണ്ടുപോകുവിന്‍കൊണ്ടുപോകുവിൻ ; അവര്‍അവർ ചെന്നു അവിടെ പാര്‍ക്കയുംപാർക്കയും അവര്‍അവർ ആ ദേശത്തെ ദൈവത്തിന്റെ മാര്‍ഗ്ഗംമാർഗ്ഗം അവരെ ഉപദേശിക്കയും ചെയ്യട്ടെ എന്നു കല്പിച്ചു.
 
{{verse|28}} അങ്ങനെ അവര്‍അവർ ശമര്‍യ്യയില്‍നിന്നുശമർയ്യയിൽനിന്നു കൊണ്ടുപോയിരുന്ന പുരോഹിതന്മാരില്‍പുരോഹിതന്മാരിൽ ഒരുത്തന്‍ഒരുത്തൻ വന്നു ബേഥേലില്‍ബേഥേലിൽ പാര്‍ത്തുപാർത്തു; യഹോവയെ ഭജിക്കേണ്ടുന്ന വിധം അവര്‍ക്കുംഅവർക്കും ഉപദേശിച്ചുകൊടുത്തു.
 
{{verse|29}} എങ്കിലും അതതു ജാതി താന്താന്റെ ദേവന്മാരെ ഉണ്ടാക്കി, ഔരോ ജാതി പാര്‍ത്തുവന്നപാർത്തുവന്ന പട്ടണങ്ങളില്‍പട്ടണങ്ങളിൽ ശമര്‍യ്യര്‍ശമർയ്യർ ഉണ്ടാക്കിയിരുന്ന പൂജാഗിരിക്ഷേത്രങ്ങളില്‍പൂജാഗിരിക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചു.
 
{{verse|30}} ബാബേല്‍കാര്‍ബാബേൽകാർ സുക്കോത്ത്-ബെനോത്തിനെ ഉണ്ടാക്കി; കൂഥക്കാര്‍കൂഥക്കാർ നേര്‍ഗാലിനെനേർഗാലിനെ ഉണ്ടാക്കി; ഹമാത്ത്കാര്‍ഹമാത്ത്കാർ അശീമയെ ഉണ്ടാക്കി;
 
{{verse|31}} അവ്വക്കാര്‍അവ്വക്കാർ നിബ്ഹസിനെയും തര്‍ത്തക്കിനെയുംതർത്തക്കിനെയും ഉണ്ടാക്കി; സെഫര്‍വ്വക്കാര്‍സെഫർവ്വക്കാർ സെഫര്‍വ്വയീംദേവന്മാരായസെഫർവ്വയീംദേവന്മാരായ അദ്രമേലെക്കിന്നും അനമേലെക്കിന്നും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചു.
 
{{verse|32}} അവര്‍അവർ യഹോവയെ ഭജിക്കയും തങ്ങളുടെ ഇടയില്‍നിന്നുഇടയിൽനിന്നു തന്നേ പൂജാഗിരിപുരോഹിതന്മാരെ നിയമിക്കയും അവര്‍അവർ അവര്‍ക്കുംഅവർക്കും വേണ്ടി പൂജാഗിരിക്ഷേത്രങ്ങളില്‍പൂജാഗിരിക്ഷേത്രങ്ങളിൽ യാഗം കഴിക്കയും ചെയ്യും.
 
{{verse|33}} അങ്ങനെ അവര്‍അവർ യഹോവയെ ഭജിക്കയും തങ്ങള്‍തങ്ങൾ വിട്ടു പുറപ്പെട്ടു പോന്ന ജാതികളുടെ മര്യാദപ്രകാരം സ്വന്ത ദേവന്മാരെ സേവിക്കയും ചെയ്തുപോന്നു.
 
{{verse|34}} ഇന്നുവരെയും അവര്‍അവർ മുമ്പിലത്തെ മര്യാദപ്രകാരം തന്നേ ചെയ്യുന്നു; യഹോവയെ ഭജിക്കുന്നില്ല; തങ്ങളുടെ സ്വന്തചട്ടങ്ങളെയും മാര്‍ഗ്ഗവിധികളെയുംമാർഗ്ഗവിധികളെയും ആകട്ടെ, യഹോവ യിസ്രായേല്‍യിസ്രായേൽ എന്നു പേര്‍വിളിച്ചപേർവിളിച്ച യക്കോബിന്റെ മക്കളോടു കല്പിച്ച ന്യായപ്രമാണത്തെയും കല്പനയെയുമാകട്ടെ അനുസരിച്ചുനടക്കുന്നതുമില്ല.
 
{{verse|35}} യഹോവ അവരോടു ഒരു നിയമം ചെയ്തു കല്പിച്ചതു എന്തെന്നാല്‍എന്തെന്നാൽ: നിങ്ങള്‍നിങ്ങൾ അന്യദൈവങ്ങളെ ഭജിക്കയും അവേക്കു യാഗംകഴിക്കയും ചെയ്യാതെ
 
{{verse|36}} നിങ്ങളെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മാത്രം ഭജിക്കയും അവനെ മാത്രം നമസ്കരിക്കയും അവന്നു മാത്രം യാഗംകഴിക്കയും വേണം.
 
{{verse|37}} അവന്‍അവൻ നിങ്ങള്‍ക്കുനിങ്ങൾക്കു എഴുതിത്തന്ന ചട്ടങ്ങളെയും ന്യായങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും നിങ്ങള്‍നിങ്ങൾ എല്ലാനാളും പ്രമാണിച്ചുനടക്കേണം; അന്യദൈവങ്ങളെ ഭജിക്കരുതു.
 
{{verse|38}} ഞാന്‍ഞാൻ നിങ്ങളോടു ചെയ്ത നിയമം നിങ്ങള്‍നിങ്ങൾ മറക്കരുതു; അന്യ ദൈവങ്ങളെ ഭജിക്കയുമരുതു.
 
{{verse|39}} നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങള്‍നിങ്ങൾ ഭജിക്കേണം; എന്നാല്‍എന്നാൽ അവന്‍അവൻ നിങ്ങളെ നിങ്ങളുടെ സകലശത്രുക്കളുടെയും കയ്യില്‍നിന്നുകയ്യിൽനിന്നു വിടുവിക്കും.
 
{{verse|40}} എങ്കിലും അവര്‍അവർ കേള്‍ക്കാതെകേൾക്കാതെ തങ്ങളുടെ പണ്ടത്തെ മര്യാദ അനുസരിച്ചു നടന്നു.
 
{{verse|41}} അങ്ങനെ ഈ ജാതികള്‍ജാതികൾ യഹോവയെ ഭജിക്കയും തങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തു; പിതാക്കന്മാര്‍പിതാക്കന്മാർ ചെയ്തതുപോലെ പുത്രന്മാരും പൌത്രന്മാരും ഇന്നുവരെ ചെയ്തുവരുന്നു.
 
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 16|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 18|
}}