"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. രാജാക്കന്മാര്‍/അദ്ധ്യായം 18
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 17|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 19|
}}
{{SVPM Old Testament}}
 
{{verse|1}} യിസ്രയേല്‍രാജാവായയിസ്രയേൽരാജാവായ ഏലയുടെ മകനായ ഹോശേയയുടെ മൂന്നാം ആണ്ടില്‍ആണ്ടിൽ യെഹൂദാരാജാവായ ആഹാസിന്റെ മകന്‍മകൻ ഹിസ്കീയാവു രാജാവായി.
 
{{verse|2}} അവന്‍അവൻ വാഴ്ച തുടങ്ങിയപ്പോള്‍തുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍അവൻ യെരൂശലേമില്‍യെരൂശലേമിൽ ഇരുപത്തൊമ്പതു സംവത്സരം വാണു. അവന്റെ അമ്മെക്കു അബി എന്നു പേര്‍പേർ; അവള്‍അവൾ സെഖര്‍യ്യാവിന്റെസെഖർയ്യാവിന്റെ മകള്‍മകൾ ആയിരുന്നു.
 
{{verse|3}} അവന്‍അവൻ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ ഒക്കെയും യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
 
{{verse|4}} അവന്‍അവൻ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകര്‍ത്തുതകർത്തു അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസര്‍പ്പത്തെയുംതാമ്രസർപ്പത്തെയും ഉടെച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ അതിന്നു ധൂപം കാട്ടിവന്നു; അതിന്നു നെഹുഷ്ഠാന്‍നെഹുഷ്ഠാൻ എന്നു പേരായിരുന്നു.
 
{{verse|5}} അവന്‍അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയില്‍യഹോവയിൽ ആശ്രയിച്ചു; അവന്നു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാരാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല.
 
{{verse|6}} അവന്‍അവൻ യഹോവയോടു ചേര്‍ന്നിരുന്നുചേർന്നിരുന്നു അവനെ വിട്ടു പിന്മാറാതെ യഹോവ മോശെയോടു കല്പിച്ച അവന്റെ കല്പനകളെ പ്രമാണിച്ചുനടന്നു.
 
{{verse|7}} യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്‍അവൻ ചെന്നേടത്തൊക്കെയും കൃതാര്‍ത്ഥനായ്‍വന്നുകൃതാർത്ഥനായ്‍വന്നു; അവന്‍അവൻ അശ്ശൂര്‍രാജാവിനോടുഅശ്ശൂർരാജാവിനോടു മത്സരിച്ചു അവനെ സേവിക്കാതിരുന്നു.
 
{{verse|8}} അവന്‍അവൻ ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവല്‍ക്കാരുടെകാവൽക്കാരുടെ ഗോപുരംമുതല്‍ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെയുള്ള അതിന്റെ പ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.
 
{{verse|9}} യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ ഏലയുടെ മകന്‍മകൻ ഹോശേയയുടെ ഏഴാം ആണ്ടായി ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടില്‍ആണ്ടിൽ അശ്ശൂര്‍രാജാവായഅശ്ശൂർരാജാവായ ശല്മനേസെര്‍ശല്മനേസെർ ശമര്‍യ്യയുടെശമർയ്യയുടെ നേരെ പുറപ്പെട്ടു വന്നു അതിനെ നിരോധിച്ചു.
 
{{verse|10}} മൂന്നു സംവത്സരം കഴിഞ്ഞശേഷം അവര്‍അവർ അതു പിടിച്ചു; ഹിസ്കീയാവിന്റെ ആറം ആണ്ടില്‍ആണ്ടിൽ, യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടില്‍ആണ്ടിൽ തന്നേ, ശമര്‍യ്യശമർയ്യ പിടിക്കപ്പെട്ടു.
 
{{verse|11}} അശ്ശൂര്‍രാജാവുഅശ്ശൂർരാജാവു യിസ്രായേലിനെ അശ്ശൂരിലേക്കു പിടിച്ചുകൊണ്ടുപോയി ഹലഹിലും ഗോസാന്‍ഗോസാൻ നദീതീരത്തുള്ള ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാര്‍പ്പിച്ചുപാർപ്പിച്ചു.
 
{{verse|12}} അവര്‍അവർ തങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം കേട്ടനുസരിക്കാതെ അവന്റെ നിയമവും യഹോവയുടെ ദാസനായ മോശെ കല്പിച്ചതൊക്കെയും ലംഘിച്ചുകളകയാല്‍ലംഘിച്ചുകളകയാൽ തന്നേ; അവര്‍അവർ അതു കേള്‍ക്കയോകേൾക്കയോ അനുസരിക്കയോ ചെയ്തിരുന്നില്ല.
 
{{verse|13}} യെഹൂദാരാജാവായ ഹിസ്കീയാവിന്റെ പതിന്നാലാം ആണ്ടില്‍ആണ്ടിൽ അശ്ശൂര്‍രാജാവായഅശ്ശൂർരാജാവായ സന്‍സൻ ഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു.
 
{{verse|14}} അപ്പോള്‍അപ്പോൾ യെഹൂദാരാജാവായ ഹിസ്കീയാവു ലാഖീശില്‍ലാഖീശിൽ അശ്ശൂര്‍രാജാവിന്റെഅശ്ശൂർരാജാവിന്റെ അടുക്കല്‍അടുക്കൽ ആളയച്ചു: ഞാന്‍ഞാൻ കുറ്റം ചെയ്തു; എന്നെ വിട്ടു മടങ്ങിപ്പോകേണം; നീ എനിക്കു കല്പിക്കുന്ന പിഴ ഞാന്‍ഞാൻ അടെച്ചു കൊള്ളാം എന്നു പറയിച്ചു. അശ്ശൂര്‍രാജാവുഅശ്ശൂർരാജാവു യെഹൂദാരാജാവായ ഹിസ്കീയാവിന്നു മുന്നൂറു താലന്തു വെള്ളിയും മുപ്പതു താലന്ത് പൊന്നും പിഴ കല്പിച്ചു.
 
{{verse|15}} ഹിസ്കീയാവു യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയൊക്കെയും കൊടുത്തു.
 
{{verse|16}} ആ കാലത്തു യെഹൂദാരാജാവായ ഹിസ്കീയാവു യഹോവയുടെ മന്ദിരത്തിന്റെ വാതിലുകളിലും കട്ടളകളിലും താന്‍താൻ പൊതിഞ്ഞിരുന്ന പൊന്നും പറിച്ചെടുത്തു അശ്ശൂര്‍രാജാവിന്നുഅശ്ശൂർരാജാവിന്നു കൊടുത്തയച്ചു.
 
{{verse|17}} എങ്കിലും അശ്ശൂര്‍അശ്ശൂർ രാജാവു തര്‍ത്ഥാനെയുംതർത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശില്‍നിന്നുലാഖീശിൽനിന്നു ഹിസ്കീയാരാജാവിന്റെ അടുക്കല്‍അടുക്കൽ ഒരു വലിയ സൈന്യവുമായി യെരൂശലേമിന്റെ നേരെ അയച്ചു; അവര്‍അവർ പുറപ്പെട്ടു യെരൂശലേമില്‍യെരൂശലേമിൽ വന്നു. അവിടെ എത്തിയപ്പോള്‍എത്തിയപ്പോൾ അവര്‍അവർ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ ചെന്നുനിന്നു.
 
{{verse|18}} അവര്‍അവർ രാജാവിനെ വിളിച്ചപ്പോള്‍വിളിച്ചപ്പോൾ ഹില്‍ക്കീയാവിന്റെഹിൽക്കീയാവിന്റെ മകന്‍മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകന്‍മകൻ യോവാഹ് എന്ന മന്ത്രിയും അവരുടെ അടുക്കല്‍അടുക്കൽ പുറത്തു ചെന്നു.
 
{{verse|19}} റബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ: നിങ്ങള്‍നിങ്ങൾ ഫിസ്കീയാവോടു പറയേണ്ടതു: മഹാരാജാവായ അശ്ശൂര്‍രാജാവുഅശ്ശൂർരാജാവു ഇപ്രകാരം കല്പിക്കുന്നു: നീ ആശ്രിയിച്ചിരിക്കുന്ന ഈ ആശ്രയം എന്തു?
 
{{verse|20}} യുദ്ധത്തിന്നു വേണ്ടുന്ന ആലോചനയും ബലവും ഉണ്ടെന്നു നീ പറയുന്നതു വെറും വാക്കത്രേ. ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നതു?
 
{{verse|21}} ചതെഞ്ഞ ഔടക്കോലായ ഈ മിസ്രയീമിലല്ലോ നീ ആശ്രയിക്കുന്നതു; അതിന്മേല്‍അതിന്മേൽ ഒരുത്തന്‍ഒരുത്തൻ ഊന്നിയാല്‍ഊന്നിയാൽ അതു അവന്റെ ഉള്ളംകയ്യില്‍ഉള്ളംകയ്യിൽ തറെച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോന്‍ഫറവോൻ തന്നില്‍തന്നിൽ ആശ്രയിക്കുന്ന ഏവര്‍ക്കുംഏവർക്കും അങ്ങനെ തന്നേയാകുന്നു.
 
{{verse|22}} അല്ല, നിങ്ങള്‍നിങ്ങൾ എന്നോടു: ഞങ്ങളുടെ ദൈവമായ യഹോവയില്‍യഹോവയിൽ ഞങ്ങള്‍ഞങ്ങൾ ആശ്രയിക്കുന്നു എന്നു പറയുന്നു എങ്കില്‍എങ്കിൽ, അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവു നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും യെരൂശലേമിലുള്ള ഈ യാഗപീഠത്തിന്റെ മുമ്പില്‍മുമ്പിൽ നമസ്കരിപ്പിന്‍നമസ്കരിപ്പിൻ എന്നു കല്പിച്ചതു.
 
{{verse|23}} ആകട്ടെ എന്റെ യജമാനനായ അശ്ശൂര്‍രാജാവുമായിഅശ്ശൂർരാജാവുമായി വാതുകെട്ടുക; നിനക്കു കുതിരച്ചേവകരെ കയറ്റുവാന്‍കയറ്റുവാൻ കഴിയുമെങ്കില്‍കഴിയുമെങ്കിൽ ഞാന്‍ഞാൻ നിനക്കു രണ്ടായിരം കുതിരയെ തരാം.
 
{{verse|24}} നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരില്‍ദാസന്മാരിൽ ഒരു പട നായകനെയെങ്കിലും മടക്കും? രഥങ്ങള്‍ക്കായിട്ടുംരഥങ്ങൾക്കായിട്ടും കുതിരച്ചേവകര്‍ക്കായിട്ടുംകുതിരച്ചേവകർക്കായിട്ടും നീ മിസ്രയീമില്‍മിസ്രയീമിൽ ആശ്രയിക്കുന്നുവല്ലോ.
 
{{verse|25}} ഞാന്‍ഞാൻ ഇപ്പോള്‍ഇപ്പോൾ ഈ സ്ഥലം നശിപ്പിപ്പാന്‍നശിപ്പിപ്പാൻ യഹോവയെ കൂടാതെയോ അതിന്റെ നേരെ പുറപ്പെട്ടുവന്നിരിക്കുന്നതു? യഹോവ എന്നോടു: ഈ ദേശത്തിന്റെ നേരെ പുറപ്പെട്ടുചെന്നു അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു.
 
{{verse|26}} അപ്പോള്‍അപ്പോൾ ഹില്‍ക്കീയാവിന്റെഹിൽക്കീയാവിന്റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കേയോടു: അടിയങ്ങളോടു അരാംഭാഷയില്‍അരാംഭാഷയിൽ സംസാരിക്കേണമേ; അതു ഞങ്ങള്‍ക്കുഞങ്ങൾക്കു അറിയാം; മതിലിന്മേലുള്ള ജനം കേള്‍ക്കെകേൾക്കെ ഞങ്ങളോടു യെഹൂദാഭാഷയില്‍യെഹൂദാഭാഷയിൽ സംസാരിക്കരുതേ എന്നു പറഞ്ഞു.
 
{{verse|27}} റബ്-ശാക്കേ അവരോടു: നിന്റെ യജമാനനോടും നിന്നോടും ഈ വാക്കു പറവാനോ എന്റെ യജമാനന്‍യജമാനൻ എന്നെ അയച്ചിരിക്കുന്നതു? നിങ്ങളോടുകൂടെ സ്വന്ത മലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‍വാന്‍ചെയ്‍വാൻ മതിലിന്മേല്‍മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കല്‍അടുക്കൽ അല്ലയോ എന്നു പറഞ്ഞു.
 
{{verse|28}} അങ്ങനെ റബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയില്‍യെഹൂദാഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞതു എന്തെന്നാല്‍എന്തെന്നാൽ: മഹാരാജാവായ അശ്ശൂര്‍രാജാവിന്റെഅശ്ശൂർരാജാവിന്റെ വാക്കു കേള്‍പ്പിന്‍കേൾപ്പിൻ .
 
{{verse|29}} രാജാവു ഇപ്രകാരം കല്പിക്കുന്നു: ഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; നിങ്ങളെ എന്റെ കയ്യില്‍കയ്യിൽ നിന്നു വിടുവിപ്പാന്‍വിടുവിപ്പാൻ അവന്നു കഴികയില്ല.
 
{{verse|30}} യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂര്‍രാജാവിന്റെഅശ്ശൂർരാജാവിന്റെ കയ്യില്‍കയ്യിൽ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ യഹോവയില്‍യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുതു.
 
{{verse|31}} ഹിസ്കീയാവിന്നു നിങ്ങള്‍നിങ്ങൾ ചെവികൊടുക്കരുതു; അശ്ശൂര്‍രാജാവുഅശ്ശൂർരാജാവു ഇപ്രകാരം കല്പിക്കുന്നു: നിങ്ങള്‍നിങ്ങൾ എന്നോടു സന്ധി ചെയ്തു എന്റെ അടുക്കല്‍അടുക്കൽ പുറത്തുവരുവിന്‍പുറത്തുവരുവിൻ ; നിങ്ങള്‍നിങ്ങൾ ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും ഫലം തിന്നുകയും താന്താന്റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊള്‍വിന്‍ചെയ്തുകൊൾവിൻ .
 
{{verse|32}} പിന്നെ ഞാന്‍ഞാൻ വന്നു നിങ്ങളുടെ ദേശത്തിന്നു തുല്യമായി ധാന്യവും വിഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകും; എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ മരിക്കാതെ ജീവിച്ചിരിക്കും; യഹോവ നമ്മെ വിടുവിക്കും എന്നു പറഞ്ഞു നിങ്ങളെ ചതിക്കുന്ന ഹിസ്കീയാവിന്നു ചെവികൊടുക്കരുതു.
 
{{verse|33}} ജാതികളുടെ ദേവന്മാര്‍ദേവന്മാർ ആരെങ്കിലും തന്റെ ദേശത്തെ അശ്ശൂര്‍രാജാവിന്റെഅശ്ശൂർരാജാവിന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു വിടുവിച്ചിട്ടുണ്ടോ?
 
{{verse|34}} ഹമാത്തിലെയും അര്‍പ്പാദിലെയുംഅർപ്പാദിലെയും ദേവന്മാര്‍ദേവന്മാർ എവിടെ? സെഫര്‍വ്വയീമിലെയുംസെഫർവ്വയീമിലെയും ഹേനയിലെയും ഇവ്വയിലേയും ദേവന്മാര്‍ദേവന്മാർ എവിടെ? ശമര്‍യ്യയെശമർയ്യയെ അവര്‍അവർ എന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു വിടുവിച്ചിട്ടുണ്ടോ?
 
{{verse|35}} യഹോവ യെരൂശലേമിനെ എന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു വിടുവിപ്പാന്‍വിടുവിപ്പാൻ ആ ദേശങ്ങളിലെ സകലദേവന്മാരിലും വെച്ചു ഒരുത്തന്‍ഒരുത്തൻ തന്റെ ദേശത്തെ എന്റെ കയ്യില്‍കയ്യിൽ നിന്നു വിടുവിച്ചുവോ?
 
{{verse|36}} എന്നാല്‍എന്നാൽ ജനം മിണ്ടാതിരുന്നു അവനോടു ഒന്നും ഉത്തരം പറഞ്ഞില്ല; അവനോടു ഉത്തരം പറയരുതെന്നു കല്പന ഉണ്ടായിരുന്നു.
 
{{verse|37}} ഹില്‍ക്കീയാവിന്റെഹിൽക്കീയാവിന്റെ മകനായ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകനായ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കല്‍അടുക്കൽ വന്നു റബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 17|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 19|
}}