"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. രാജാക്കന്മാര്‍/അദ്ധ്യായം 19
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 18|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 20|
}}
{{SVPM Old Testament}}
 
{{verse|1}} ഹിസ്കീയാരാജാവു അതു കേട്ടപ്പോള്‍കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്തുകെണ്ടു യഹോവയുടെ ആലയത്തില്‍ആലയത്തിൽ ചെന്നു.
 
{{verse|2}} പിന്നെ അവന്‍അവൻ രാജധാനിവിചാരകനായ എല്യാക്കീമിനെയും രായസക്കാരനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കല്‍അടുക്കൽ അയച്ചു.
 
{{verse|3}} അവര്‍അവർ അവനോടു പറഞ്ഞതു: ഹിസ്കീയാവു ഇപ്രകാരം പറയുന്നു: ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസം അത്രേ; കുഞ്ഞുങ്ങള്‍കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല.
 
{{verse|4}} ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍നിന്ദിപ്പാൻ റബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂര്‍രാജാവുഅശ്ശൂർരാജാവു അയച്ചു പറയിക്കുന്ന വാക്കു ഒക്കെയും നിന്റെ ദൈവമായ യഹോവ പക്ഷെ കേള്‍ക്കുംകേൾക്കും; നിന്റെ ദൈവമായ യഹോവ കേട്ട വാക്കിന്നു പ്രതികാരം ചെയ്യും; ആകയാല്‍ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവര്‍ക്കുംശേഷിച്ചിരിക്കുന്നവർക്കും വേണ്ടി പക്ഷവാദം കഴിക്കേണമേ.
 
{{verse|5}} ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാര്‍ഭൃത്യന്മാർ യെശയ്യാവിന്റെ അടുക്കല്‍അടുക്കൽ വന്നപ്പോള്‍വന്നപ്പോൾ യെശയ്യാവു അവരോടു പറഞ്ഞതു:
 
{{verse|6}} നിങ്ങള്‍നിങ്ങൾ നിങ്ങളുടെ യജമാനനോടു പറയേണ്ടതെന്തെന്നാല്‍പറയേണ്ടതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂര്‍രാജാവിന്റെഅശ്ശൂർരാജാവിന്റെ ഭൃത്യന്മാര്‍ഭൃത്യന്മാർ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കുകള്‍നിമിത്തംവാക്കുകൾനിമിത്തം ഭയപ്പെടേണ്ടാ.
 
{{verse|7}} ഞാന്‍ഞാൻ അവന്നു ഒരു മനോവിഭ്രമം വരുത്തും; അവന്‍അവൻ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാന്‍ഞാൻ അവനെ അവന്റെ സ്വന്തദേശത്തുവെച്ചു വാള്‍കൊണ്ടുവാൾകൊണ്ടു വീഴുമാറാക്കും.
 
{{verse|8}} റബ്-ശാക്കേ മടങ്ങിച്ചെന്നു അശ്ശൂര്‍രാജാവുഅശ്ശൂർരാജാവു ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നതു കണ്ടു; അവന്‍അവൻ ലാഖീശ് വിട്ടു പോയി എന്നു അവന്‍അവൻ കേട്ടിരുന്നു.
 
{{verse|9}} കൂശ്രാജാവായ തിര്‍ഹാകൂതിർഹാകൂ തന്റെ നേരെ യുദ്ധം ചെയ്‍വാന്‍ചെയ്‍വാൻ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ടു അവന്‍അവൻ പിന്നെയും ഹിസ്കീയാവിന്റെ അടുക്കല്‍അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചതെന്തെന്നാല്‍പറയിച്ചതെന്തെന്നാൽ:
 
{{verse|10}} നിങ്ങള്‍നിങ്ങൾ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടതു: യെരൂശലേം അശ്ശൂര്‍അശ്ശൂർ രാജാവിന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചുകളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുതു.
 
{{verse|11}} അശ്ശൂര്‍രാജാക്കന്മാര്‍അശ്ശൂർരാജാക്കന്മാർ സകലദേശങ്ങളോടും ചെയ്തതും അവേക്കു ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ ഒഴിഞ്ഞുപോകുമോ?
 
{{verse|12}} ഗോസാന്‍ഗോസാൻ , ഹാരാന്‍ഹാരാൻ , രേസെഫ്, തെലസ്സാരിലെ എദേന്യര്‍എദേന്യർ എന്നിങ്ങനെ എന്റെ പിതാക്കന്മാര്‍പിതാക്കന്മാർ നശിപ്പിച്ചിരിക്കുന്ന ജാതികളുടെ ദേവന്മാര്‍ദേവന്മാർ അവരെ വിടുവിച്ചിട്ടുണ്ടോ?
 
{{verse|13}} ഹമാത്ത് രാജാവും അര്‍പ്പാദ്അർപ്പാദ് രാജാവും സെഫര്‍വ്വയീംപട്ടണംസെഫർവ്വയീംപട്ടണം ഹേന ഇവ്വ എന്നവേക്കു രാജാവായിരുന്നവനും എവിടെ?
 
{{verse|14}} ഹിസ്കീയാവു ദൂതന്മാരുടെ കയ്യില്‍നിന്നുകയ്യിൽനിന്നു എഴുത്തു വാങ്ങിവായിച്ചു: ഹിസ്കീയാവു യഹോവയുടെ ആലയത്തില്‍ആലയത്തിൽ ചെന്നു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ അതു വിടര്‍ത്തിവിടർത്തി.
 
{{verse|15}} ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാര്‍ത്ഥിച്ചുപറഞ്ഞതുപ്രാർത്ഥിച്ചുപറഞ്ഞതു എന്തെന്നാല്‍എന്തെന്നാൽ: കെരൂബുകള്‍ക്കുമീതെകെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങള്‍ക്കുംസകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.
 
{{verse|16}} യഹോവേ, ചെവിചായിച്ചു കേള്‍ക്കേണമേകേൾക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്നു നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍നിന്ദിപ്പാൻ അയച്ചിരിക്കുന്ന സന്‍സൻ ഹേരീബിന്റെ വാക്കു കേള്‍ക്കേണമേകേൾക്കേണമേ.
 
{{verse|17}} യഹോവേ, അശ്ശൂര്‍അശ്ശൂർ രാജാക്കന്മാര്‍രാജാക്കന്മാർ ആ ജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കിയതു സത്യം തന്നേ.
 
{{verse|18}} അവരുടെ ദേവന്മാരെ അവര്‍അവർ തീയിലിട്ടു ചുട്ടുകളഞ്ഞു; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാല്‍ആകയാൽ അവര്‍അവർ അവയെ നശിപ്പിച്ചുകളഞ്ഞു.
 
{{verse|19}} ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു രക്ഷിക്കേണമേ.
 
{{verse|20}} ആമോസിന്റെ മകനായ യെശയ്യാവു ഹിസ്കീയാവിന്റെ അടുക്കല്‍അടുക്കൽ പറഞ്ഞയച്ചതു എന്തെന്നാല്‍എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ അശ്ശൂര്‍രാജാവായഅശ്ശൂർരാജാവായ സന്‍സൻ ഹേരീബിന്‍ഹേരീബിൻ നിമിത്തം എന്നോടു പ്രാര്‍ത്ഥിച്ചതുപ്രാർത്ഥിച്ചതു ഞാന്‍ഞാൻ കേട്ടു.
 
{{verse|21}} അവനെക്കുറിച്ചു യഹോവ അരുളിച്ചെയ്ത വചനമാവിതു: സീയോന്‍സീയോൻ പുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തല കുലുക്കുന്നു.
 
{{verse|22}} നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചതു? ആര്‍ക്കുംആർക്കും വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയര്‍ത്തുകയുംഉയർത്തുകയും ചെയ്തതു? യിസ്രായേലിന്റെ പരിശുദ്ധന്നു വിരോധമായിട്ടു തന്നേയല്ലോ.
 
{{verse|23}} നിന്റെ ദൂതന്മാര്‍ദൂതന്മാർ മുഖാന്തരം നീ കര്‍ത്താവിനെകർത്താവിനെ നിന്ദിച്ചു: എന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാന്‍ഞാൻ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാന്‍ഞാൻ മുറിക്കും; അതിന്റെ അറ്റത്തെ പാര്‍പ്പിടംവരെയുംപാർപ്പിടംവരെയും ചെഴിപ്പുള്ള കാടുവരെയും ഞാന്‍ഞാൻ കടന്നുചെല്ലും.
 
{{verse|24}} ഞാന്‍ഞാൻ അന്യജലം കുഴിച്ചെടുത്തു കുടിക്കും. എന്റെ കാലടികളാല്‍കാലടികളാൽ മിസ്രയീമിലെ സകലനദികളെയും വറ്റിക്കും എന്നു പറഞ്ഞു.
 
{{verse|25}} ഞാന്‍ഞാൻ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി, പൂര്‍വ്വകാലത്തുപൂർവ്വകാലത്തു തന്നേ അതിനെ നിര്‍മ്മിച്ചുനിർമ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ ശൂന്യക്കൂമ്പാരങ്ങളാക്കുവാന്‍ശൂന്യക്കൂമ്പാരങ്ങളാക്കുവാൻ ഞാന്‍ഞാൻ ഇപ്പോള്‍ഇപ്പോൾ സംഗതി വരുത്തിയിരിക്കുന്നു.
 
{{verse|26}} അതുകൊണ്ടു അവയിലെ നിവാസികള്‍നിവാസികൾ ദുര്‍ബ്ബലന്മാരായിദുർബ്ബലന്മാരായി വിരണ്ടു അമ്പരന്നുപോയി; അവര്‍അവർ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുമ്മുമ്പെ കരിഞ്ഞുപോയ ധാന്യവുംപോലെ ആയ്തീര്‍ന്നുആയ്തീർന്നു.
 
{{verse|27}} എന്നാല്‍എന്നാൽ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാന്‍ഞാൻ അറിയുന്നു.
 
{{verse|28}} എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും നിന്റെ അഹങ്കാരം എന്റെ ചെവിയില്‍ചെവിയിൽ എത്തിയിരിക്കുന്നതുകൊണ്ടും ഞാന്‍ഞാൻ എന്റെ കൊളുത്തു നിന്റെ മൂക്കിലും എന്റെ കടിഞ്ഞാണ്‍കടിഞ്ഞാൺ നിന്റെ അധരങ്ങളിലും ഇട്ടു, നീ വന്ന വഴിക്കു നിന്നെ മടക്കിക്കൊണ്ടു പോകും.
 
{{verse|29}} എന്നാല്‍എന്നാൽ ഇതു നിനക്കു അടയാളം ആകും; നിങ്ങള്‍നിങ്ങൾആണ്ടില്‍ആണ്ടിൽ പടുവിത്തുവിളയുന്നതും രണ്ടാം ആണ്ടില്‍ആണ്ടിൽ താനേ കിളുര്‍ത്തുകിളുർത്തു വിളയുന്നതും തിന്നും; മൂന്നാം ആണ്ടില്‍ആണ്ടിൽ നിങ്ങള്‍നിങ്ങൾ വിതെച്ചു കൊയ്യുകയും മുന്തിരിത്തോട്ടം ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.
 
{{verse|30}} യെഹൂദാഗൃഹത്തില്‍യെഹൂദാഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന ഒരു രക്ഷിതഗണം വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായക്കും.
 
{{verse|31}} ഒരു ശേഷിപ്പു യെരൂശലേമില്‍നിന്നുംയെരൂശലേമിൽനിന്നും ഒരു രക്ഷിതഗണം സീയോന്‍സീയോൻ പര്‍വ്വതത്തില്‍നിന്നുംപർവ്വതത്തിൽനിന്നും പുറപ്പെട്ടുവരും; യഹോവയുടെ തീക്ഷണത അതിനെ അനുഷ്ഠിക്കും.
 
{{verse|32}} അതുകൊണ്ടു യഹോവ അശ്ശൂര്‍രാജാവിനെക്കുറിച്ചുഅശ്ശൂർരാജാവിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവന്‍അവൻ ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പു അവിടെ എയ്കയില്ല. അതിന്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന്നു എതിരെ വാടകോരുകയുമില്ല.
 
{{verse|33}} അവന്‍അവൻ വന്ന വഴിക്കു തന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയില്ല.
 
{{verse|34}} എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാന്‍ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാടു.
 
{{verse|35}} അന്നു രാത്രി യഹോവയുടെ ദൂതന്‍ദൂതൻ പുറപ്പെട്ടു അശ്ശൂര്‍പാളയത്തില്‍അശ്ശൂർപാളയത്തിൽ ഒരു ലക്ഷത്തെണ്പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോള്‍എഴുന്നേറ്റപ്പോൾ അവര്‍അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.
 
{{verse|36}} അങ്ങനെ അശ്ശൂര്‍രാജാവായഅശ്ശൂർരാജാവായ സന്‍സൻ ഹേരീബ് യാത്ര പുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയില്‍നീനെവേയിൽ പാര്‍ത്തുപാർത്തു.
 
{{verse|37}} അവന്‍അവൻ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്തു അവന്റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അവനെ വാള്‍കൊണ്ടുവാൾകൊണ്ടു കൊന്നിട്ടു അരാരാത്ത് ദേശത്തേക്കു ഔടിപ്പൊയ്ക്കളഞ്ഞു. അവന്റെ മകനായ ഏസെര്‍ഏസെർ-ഹദ്ദോന്‍ഹദ്ദോൻ അവന്നുപകരം രാജാവായ്തീര്‍ന്നുരാജാവായ്തീർന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 18|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 20|
}}