"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. രാജാക്കന്മാര്‍/അദ്ധ്യായം 2
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 1|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 3|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവ ഏലീയാവെ ചുഴലിക്കാറ്റില്‍ചുഴലിക്കാറ്റിൽ സ്വര്‍ഗ്ഗത്തിലേക്കുസ്വർഗ്ഗത്തിലേക്കു എടുത്തുകൊള്‍വാന്‍എടുത്തുകൊൾവാൻ ഭാവിച്ചിരിക്കുമ്പോള്‍ഭാവിച്ചിരിക്കുമ്പോൾ ഏലീയാവു എലീശയോടു കൂടെ ഗില്‍ഗാലില്‍നിന്നുഗിൽഗാലിൽനിന്നു പുറപ്പെട്ടു.
 
{{verse|2}} ഏലീയാവു എലീശയോടു: നീ ഇവിടെ താമസിച്ചു കൊള്‍കകൊൾക: യഹോവ എന്നെ ബേഥേലിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. എലീശാ അവനോടു: യഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍അവർ ബേഥേലിലേക്കു പോയി.
 
{{verse|3}} ബേഥേലിലെ പ്രവാചകശിഷ്യന്മാര്‍പ്രവാചകശിഷ്യന്മാർ എലീശയുടെ അടുക്കല്‍അടുക്കൽ പുറത്തുവന്നു അവനോടു: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കല്‍നിന്നുതലെക്കൽനിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന്നു അവന്‍അവൻ : അതേ, ഞാന്‍ഞാൻ അറിയുന്നു; നിങ്ങള്‍നിങ്ങൾ മിണ്ടാതിരിപ്പിന്‍മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.
 
{{verse|4}} ഏലീയാവു അവനോടു: എലീശയേ, നീ ഇവിടെ താമസിച്ചുകൊള്‍കതാമസിച്ചുകൊൾക; യഹോവ എന്നെ യെരീഹോവിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവന്‍അവൻ : യഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍അവർ യെരീഹോവിലേക്കു പോയി.
 
{{verse|5}} യെരീഹോവിലെ പ്രവാചകശിഷ്യന്മാര്‍പ്രവാചകശിഷ്യന്മാർ എലീശയുടെ അടുക്കല്‍അടുക്കൽ വന്നു അവനോടു: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കല്‍നിന്നുതലെക്കൽനിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അതിന്നു അവന്‍അവൻ : അതേ, ഞാന്‍ഞാൻ അറിയുന്നു; നിങ്ങള്‍നിങ്ങൾ മിണ്ടാതിരിപ്പിന്‍മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.
 
{{verse|6}} ഏലീയാവു അവനോടു: നീ ഇവിടെ താമസിച്ചുകൊള്‍കതാമസിച്ചുകൊൾക; യഹോവ എന്നെ യോര്‍ദ്ദാങ്കലേക്കുയോർദ്ദാങ്കലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു; അതിന്നു അവന്‍അവൻ യഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍അവർ ഇരുവരുംകൂടെ പോയി.
 
{{verse|7}} പ്രവാചകശിഷ്യന്മാരില്‍പ്രവാചകശിഷ്യന്മാരിൽ അമ്പതുപേര്‍അമ്പതുപേർ ചെന്നു അവര്‍ക്കെതിരെഅവർക്കെതിരെ ദൂരത്തു നിന്നു; അവര്‍അവർ ഇരുവരും യോര്‍ദ്ദാന്നരികെയോർദ്ദാന്നരികെ നിന്നു.
 
{{verse|8}} അപ്പോള്‍അപ്പോൾ ഏലീയാവു തന്റെ പുതപ്പു എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവര്‍അവർ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെക്കു കടന്നു.
 
{{verse|9}} അവര്‍അവർ അക്കരെ കടന്നശേഷം ഏലീയാവു എലീശയോടു: ഞാന്‍ഞാൻ നിങ്കല്‍നിന്നുനിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുംമുമ്പെ ഞാന്‍ഞാൻ നിനക്കു എന്തു ചെയ്തു തരേണം? ചോദിച്ചുകൊള്‍കചോദിച്ചുകൊൾക എന്നു പറഞ്ഞു. അതിന്നു എലീശാ: നിന്റെ ആത്മാവില്‍ആത്മാവിൽ ഇരട്ടി പങ്കു എന്റെമേല്‍എന്റെമേൽ വരുമാറാകട്ടെ എന്നു പറഞ്ഞു.
 
{{verse|10}} അതിന്നു അവന്‍അവൻ : നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചതു; ഞാന്‍ഞാൻ നിങ്കല്‍നിന്നുനിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുമ്പോള്‍എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കില്‍കാണുന്നുവെങ്കിൽ നിനക്കു അങ്ങനെ ഉണ്ടാകും; അല്ലെന്നുവരികില്‍അല്ലെന്നുവരികിൽ ഉണ്ടാകയില്ല എന്നു പറഞ്ഞു.
 
{{verse|11}} അവര്‍അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോള്‍നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മില്‍തമ്മിൽ വേര്‍പിരിച്ചുവേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റില്‍ചുഴലിക്കാറ്റിൽ സ്വര്‍ഗ്ഗത്തിലേക്കുസ്വർഗ്ഗത്തിലേക്കു കയറി.
 
{{verse|12}} എലീശാ അതു കണ്ടിട്ടു: എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോള്‍അപ്പോൾ അവന്‍അവൻ തന്റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു.
 
{{verse|13}} പിന്നെ അവന്‍അവൻ ഏലീയാവിന്മേല്‍നിന്നുഏലീയാവിന്മേൽനിന്നു വീണ പുതപ്പു എടുത്തു മടങ്ങിച്ചെന്നു യോര്‍ദ്ദാന്നരികെയോർദ്ദാന്നരികെ നിന്നു.
 
{{verse|14}} ഏലീയാവിന്മേല്‍നിന്നുഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ടു അവന്‍അവൻ വെള്ളത്തെ അടിച്ചു: ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവന്‍അവൻ വെള്ളത്തെ അടിച്ചപ്പോള്‍അടിച്ചപ്പോൾ അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു. എലീശാ ഇക്കരെക്കു കടന്നു.
 
{{verse|15}} യെരീഹോവില്‍യെരീഹോവിൽ അവന്നെതിരെ നിന്നിരുന്നു പ്രവാചകശിഷ്യന്മാര്‍പ്രവാചകശിഷ്യന്മാർ അവനെ കണ്ടിട്ടു: ഏലീയാവിന്റെ ആത്മാവു എലീശയുടെ മേല്‍മേൽ അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റുചെന്നു അവന്റെ മുമ്പില്‍മുമ്പിൽ സാഷ്ടാംഗം വീണു.
 
{{verse|16}} അവര്‍അവർ അവനോടു: ഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികള്‍ബലശാലികൾ ഉണ്ടു; അവര്‍അവർ ചെന്നു നിന്റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവു അവനെ എടുത്തു വല്ല മലയിലോ താഴ്വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന്നു അവന്‍അവൻ : നിങ്ങള്‍നിങ്ങൾ അയക്കരുതു എന്നു പറഞ്ഞു.
 
{{verse|17}} അവര്‍അവർ അവനെ അത്യന്തം നിര്‍ബ്ബന്ധിച്ചപ്പോള്‍നിർബ്ബന്ധിച്ചപ്പോൾ അവന്‍അവൻ : എന്നാല്‍എന്നാൽ അയച്ചുകൊള്‍വിന്‍അയച്ചുകൊൾവിൻ എന്നു പറഞ്ഞു. അവര്‍അവർ അമ്പതുപേരെ അയച്ചു; അവര്‍അവർ മൂന്നുദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല.
 
{{verse|18}} അവന്‍അവൻ യെരീഹോവില്‍യെരീഹോവിൽ പാര്‍ത്തിരുന്നതുകൊണ്ടുപാർത്തിരുന്നതുകൊണ്ടു അവര്‍അവർ അവന്റെ അടുക്കല്‍അടുക്കൽ മടങ്ങിവന്നു; അവന്‍അവൻ അവരോടു: പോകരുതു എന്നു ഞാന്‍ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
 
{{verse|19}} അനന്തരം ആ പട്ടണക്കാര്‍പട്ടണക്കാർ എലീശയോടു: ഈ പട്ടണത്തിന്റെ ഇരിപ്പു മനോഹരമായതെന്നു യജമാനന്‍യജമാനൻ കാണുന്നുവല്ലോ; എന്നാല്‍എന്നാൽ വെള്ളം ചീത്തയും ദേശം ഗര്‍ഭനാശകവുംഗർഭനാശകവും ആകുന്നു എന്നു പറഞ്ഞു.
 
{{verse|20}} അതിന്നു അവന്‍അവൻ : ഒരു പുതിയ തളിക കൊണ്ടുവന്നു അതില്‍അതിൽ ഉപ്പു ഇടുവിന്‍ഇടുവിൻ എന്നു പറഞ്ഞു. അവര്‍അവർ അതു അവന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവന്നു.
 
{{verse|21}} അവന്‍അവൻ നീരുറവിന്റെ അടുക്കല്‍അടുക്കൽ ചെന്നു അതില്‍അതിൽ ഉപ്പു ഇട്ടു. ഞാന്‍ഞാൻ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാല്‍ഇതിനാൽ മരണവും ഗര്‍ഭനാശവുംഗർഭനാശവും ഉണ്ടാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
 
{{verse|22}} എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നേ ഇരിക്കുന്നു.
 
{{verse|23}} പിന്നെ അവന്‍അവൻ അവിടെനിന്നു ബേഥേലിലേക്കു പോയി; അവന്‍അവൻ വഴിയില്‍വഴിയിൽ നടക്കുമ്പോള്‍നടക്കുമ്പോൾ ബാലന്മാര്‍ബാലന്മാർ പട്ടണത്തില്‍നിന്നുപട്ടണത്തിൽനിന്നു പുറപ്പെട്ടു വന്നു അവനെ പരിഹസിച്ചു അവനോടു: മൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ; എന്നു പറഞ്ഞു.
 
{{verse|24}} അവന്‍അവൻ പിന്നോക്കം തിരിഞ്ഞു അവനെ നോക്കി യഹോവനാമത്തില്‍യഹോവനാമത്തിൽ അവരെ ശപിച്ചു; അപ്പോള്‍അപ്പോൾ കാട്ടില്‍നിന്നുകാട്ടിൽനിന്നു രണ്ടു പെണ്‍കരടിപെൺകരടി ഇറങ്ങിവന്നു അവരില്‍അവരിൽ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.
 
{{verse|25}} അവന്‍അവൻ അവിടംവിട്ടു കര്‍മ്മേല്‍പര്‍വ്വതത്തിലേക്കുകർമ്മേൽപർവ്വതത്തിലേക്കു പോയി; അവിടെനിന്നു ശമര്‍യ്യയിലേക്കുശമർയ്യയിലേക്കു മടങ്ങിപ്പോന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 1|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 3|
}}