"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. രാജാക്കന്മാര്‍/അദ്ധ്യായം 21
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 20|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 22|
}}
{{SVPM Old Testament}}
 
{{verse|1}} മനശ്ശെ വാഴ്ചതുടങ്ങിയപ്പോള്‍വാഴ്ചതുടങ്ങിയപ്പോൾ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവന്‍അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമില്‍യെരൂശലേമിൽ വാണു അവന്റെ അമ്മെക്കു ഹെഫ്സീബ എന്നു പേര്‍പേർ.
 
{{verse|2}} എന്നാല്‍എന്നാൽ യഹോവ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ മുമ്പില്‍നിന്നുമുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകള്‍ക്കൊത്തവണ്ണംമ്ളേച്ഛതകൾക്കൊത്തവണ്ണം അവന്‍അവൻ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
 
{{verse|3}} തന്റെ അപ്പനായ ഹിസ്കീയാവു നശിപ്പിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ അവന്‍അവൻ വീണ്ടും പണിതു; ബാലിന്നു ബലിപീഠങ്ങള്‍ബലിപീഠങ്ങൾ ഉണ്ടാക്കി; യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ ആഹാബ് ചെയ്തതു പോലെ ഒരു അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ചു ആകാശത്തിലെ സര്‍വ്വസൈന്യത്തെയുംസർവ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.
 
{{verse|4}} യെരൂശലേമില്‍യെരൂശലേമിൽ ഞാന്‍ഞാൻ എന്റെ നാം സ്ഥാപിക്കുമെന്നു യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവന്‍അവൻ ബലിപീഠങ്ങള്‍ബലിപീഠങ്ങൾ പണിതു.
 
{{verse|5}} യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും അവന്‍അവൻ ആകാശത്തിലെ സര്‍വ്വസൈന്യത്തിന്നുംസർവ്വസൈന്യത്തിന്നും ബലിപീഠങ്ങള്‍ബലിപീഠങ്ങൾ പണിതു;
 
{{verse|6}} അവന്‍അവൻ തന്റെ മകനെ അഗ്നി പ്രവേശം ചെയ്യിക്കയും മുഹൂര്‍ത്തംമുഹൂർത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാന്‍കോപിപ്പിപ്പാൻ തക്കവണ്ണം അവന്നു അനിഷ്ടമായുള്ളതു പലതും ചെയ്തു.
 
{{verse|7}} ഈ ആലയത്തിലും യിസ്രായേലിന്റെ സകലഗോത്രങ്ങളില്‍സകലഗോത്രങ്ങളിൽ നിന്നും ഞാന്‍ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാന്‍ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നു യഹോവ ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്ത ആലയത്തില്‍ആലയത്തിൽ താന്‍താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവന്‍അവൻ പ്രതിഷ്ഠിച്ചു.
 
{{verse|8}} ഞാന്‍ഞാൻ അവരോടു കല്പിച്ചതൊക്കെയും എന്റെ ദാസനായ മോശെ അവരോടു കല്പിച്ച സകല ന്യായപ്രമാണവും അനുസരിച്ചു നടക്കേണ്ടതിന്നു അവര്‍അവർ ശ്രദ്ധിക്കമാത്രം ചെയ്താല്‍ചെയ്താൽ ഇനി യിസ്രായേലിന്റെ കാല്‍കാൽ, അവരുടെ പിതാക്കന്മാര്‍ക്കുംപിതാക്കന്മാർക്കും ഞാന്‍ഞാൻ കൊടുത്ത ദേശം വിട്ടലയുവാന്‍വിട്ടലയുവാൻ ഇടവരുത്തുകയില്ല എന്നു യഹോവ കല്പിച്ചിരുന്നു.
 
{{verse|9}} എന്നാല്‍എന്നാൽ അവര്‍അവർ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ മുമ്പില്‍നിന്നുമുമ്പിൽനിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്‍വാന്‍ചെയ്‍വാൻ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.
 
{{verse|10}} ആകയാല്‍ആകയാൽ യഹോവ, പ്രവാചകന്മാരായ തന്റെ ദാസന്മാര്‍ദാസന്മാർ മുഖാന്തരം അരുളിച്ചെയ്തതെന്തെന്നാല്‍അരുളിച്ചെയ്തതെന്തെന്നാൽ:
 
{{verse|11}} യെഹൂദാരാജാവായ മനശ്ശെ തനിക്കു മുമ്പെ ഉണ്ടായിരുന്ന അമോര്‍യ്യര്‍അമോർയ്യർ ചെയ്ത സകലത്തെക്കാളും അധികം ദോഷമായി ഈ മ്ളേച്ഛതകള്‍മ്ളേച്ഛതകൾ പ്രവര്‍ത്തിച്ചിരിക്കയാലുംപ്രവർത്തിച്ചിരിക്കയാലും തന്റെ വിഗ്രഹങ്ങളെക്കൊണ്ടു യെഹൂദയെയും പാപം ചെയ്യിക്കയാലും
 
{{verse|12}} യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേള്‍ക്കുന്നകേൾക്കുന്ന ഏവന്റെയും ചെവി രണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനര്‍ത്ഥംഅനർത്ഥം ഞാന്‍ഞാൻ യെരൂശലേമിന്നും യെഹൂദെക്കും വരുത്തും.
 
{{verse|13}} ഞാന്‍ഞാൻ യെരൂശലേമിന്മേല്‍യെരൂശലേമിന്മേൽ ശമര്‍യ്യയുടെശമർയ്യയുടെ അളവുനൂലും ആഹാബ് ഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തന്‍ഒരുത്തൻ ഒരു തളിക തുടെക്കയും തുടെച്ചശേഷം അതു കവിഴ്ത്തിവെക്കയും ചെയ്യുന്നതുപോലെ ഞാന്‍ഞാൻ യെരൂശലേമിനെ തുടെച്ചുകളയും.
 
{{verse|14}} എന്റെ അവകാശത്തിന്റെ ശേഷിപ്പു ഞാന്‍ഞാൻ ത്യജിച്ചു അവരെ അവരുടെ ശത്രുക്കളുടെ കയ്യില്‍കയ്യിൽ ഏല്പിക്കും; അവര്‍അവർ തങ്ങളുടെ സകലശത്രുക്കള്‍ക്കുംസകലശത്രുക്കൾക്കും കവര്‍ച്ചയുംകവർച്ചയും കൊള്ളയും ആയ്തീരും.
 
{{verse|15}} അവരുടെ പിതാക്കന്മാര്‍പിതാക്കന്മാർ മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു പുറപ്പെട്ട നാള്‍മുതല്‍നാൾമുതൽ ഇന്നുവരെ അവര്‍അവർ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നെ കോപിപ്പിച്ചിരിക്കുന്നതുകൊണ്ടു തന്നേ.
 
{{verse|16}} അത്രയുമല്ല, യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്യേണ്ടതിന്നു മനശ്ശെ യെഹൂദയെക്കൊണ്ടു ചെയ്യിച്ച പാപം കൂടാതെ അവന്‍അവൻ യെരൂശലേമില്‍യെരൂശലേമിൽ ഒരറ്റംമുതല്‍ഒരറ്റംമുതൽ മറ്റേഅറ്റംവരെ നിറെപ്പാന്‍നിറെപ്പാൻ തക്കവണ്ണം കുറ്റമില്ലാത്ത രക്തവും ഏറ്റവും വളരെ ചിന്നിച്ചു.
 
{{verse|17}} മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍അവൻ ചെയ്തതൊക്കെയും അവന്റെ പാപവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|18}} മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അരമനയുടെ തോട്ടത്തില്‍തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തില്‍തോട്ടത്തിൽ തന്നേ, അവനെ അടക്കംചെയ്തു; അവന്റെ മകനായ ആമോന്‍ആമോൻ അവന്നുപകരം രാജാവായി.
 
{{verse|19}} ആമോന്‍ആമോൻ വാഴ്ചതുടങ്ങിയപ്പോള്‍വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവന്‍അവൻ രണ്ടു സംവത്സരം യെരൂശലേമില്‍യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു മെശൂല്ലേമെത്ത് എന്നു പേര്‍പേർ; അവള്‍അവൾ യൊത്ബക്കാരനായ ഹാരൂസിന്റെ മകള്‍മകൾ ആയിരുന്നു.
 
{{verse|20}} അവന്‍അവൻ തന്റെ അപ്പനായ മനശ്ശെ ചെയ്തതുപോലെ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു;
 
{{verse|21}} തന്റെ അപ്പന്‍അപ്പൻ നടന്ന വഴിയിലൊക്കെയും നടന്നു; തന്റെ അപ്പന്‍അപ്പൻ സേവിച്ച വിഗ്രഹങ്ങളെയും സേവിച്ചു നമസ്കരിച്ചു.
 
{{verse|22}} അങ്ങനെ അവന്‍അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞു; യഹോവയുടെ വഴിയില്‍വഴിയിൽ നടന്നതുമില്ല.
 
{{verse|23}} എന്നാല്‍എന്നാൽ ആമോന്റെ ഭൃത്യന്മാര്‍ഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ അരമനയില്‍വെച്ചുഅരമനയിൽവെച്ചു കൊന്നുകളഞ്ഞു;
 
{{verse|24}} എന്നാല്‍എന്നാൽ ദേശത്തെ ജനം ആമോന്‍ആമോൻ രാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെ ഒക്കെയും കൊന്നു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവന്നുപകരം രാജാവാക്കി.
 
{{verse|25}} ആമോന്‍ആമോൻ ചെയ്ത മറ്റുള്ള വൃത്താന്തങ്ങള്‍വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|26}} ഉസ്സയുടെ തോട്ടത്തിലെ അവന്റെ കല്ലറയില്‍കല്ലറയിൽ അവനെ അടക്കംചെയ്തു. അവന്റെ മകനായ യോശീയാവു അവന്നുപകരം രാജാവായി.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 20|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 22|
}}