"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. രാജാക്കന്മാര്‍/അദ്ധ്യായം 22
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 21|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 23|
}}
{{SVPM Old Testament}}
 
{{verse|37}} അവന്‍അവൻ തന്റെ പിതാക്കന്മാര്‍പിതാക്കന്മാർ ചെയ്തതുപോലെ ഒക്കെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
 
{{verse|1}} അനന്തരം രാജാവു ആളയച്ചു; അവര്‍അവർ യെഹൂദയിലും യെരൂശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്റെ അടുക്കല്‍അടുക്കൽ കൂട്ടിവരുത്തി.
 
{{verse|2}} രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേമിലെ സകലനിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും ആബാലവൃദ്ധം ജനമൊക്കെയും യഹോവയുടെ ആലയത്തിലേക്കു ചെന്നു; യഹോവയുടെ ആലയത്തില്‍വെച്ചുആലയത്തിൽവെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവര്‍അവർ കേള്‍ക്കെകേൾക്കെ അവന്‍അവൻ വായിച്ചു.
 
{{verse|3}} രാജാവു തൂണിന്നരികെ നിന്നുംകൊണ്ടു താന്‍താൻ യഹോവയെ അനുസരിച്ചുനടക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂര്‍ണ്ണഹൃദയത്തോടുംപൂർണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെപൂർണ്ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തില്‍പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വാക്യങ്ങള്‍വാക്യങ്ങൾ നിവര്‍ത്തിക്കയുംനിവർത്തിക്കയും ചെയ്യാമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമൊക്കെയും ഈ നിയമത്തില്‍നിയമത്തിൽ യോജിച്ചു.
 
{{verse|4}} രാജാവു മഹാപുരോഹിതനായ ഹില്‍ക്കീയാവോടുംഹിൽക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതില്‍വാതിൽ കാക്കുന്നവരോടും ബാലിന്നും അശേരെക്കും ആകാശത്തിലെ സര്‍വ്വസൈന്യത്തിന്നുംസർവ്വസൈന്യത്തിന്നും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തില്‍നിന്നുമന്ദിരത്തിൽനിന്നു പുറത്തു കൊണ്ടുപോകുവാന്‍കൊണ്ടുപോകുവാൻ കല്പിച്ചു; യെരൂശലേമിന്നു പുറത്തു കിദ്രോന്‍കിദ്രോൻ പ്രദേശത്തുവെച്ചു അവയെ ചുട്ടു, ചാരം ബേഥേലിലേക്കു കൊണ്ടുപോയി.
 
{{verse|5}} യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റിലുമുള്ള പൂജാഗിരികളില്‍പൂജാഗിരികളിൽ ധൂപം കാട്ടുവാന്‍കാട്ടുവാൻ യെഹൂദാരാജാക്കന്മാര്‍യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാഗിരികളെയും ബാലിന്നും സൂര്യന്നും ചന്ദ്രന്നും ഗ്രഹങ്ങള്‍ക്കുംഗ്രഹങ്ങൾക്കും ആകാശത്തിലെ സര്‍വ്വസൈന്യത്തിന്നുംസർവ്വസൈന്യത്തിന്നും ധൂപം കാട്ടിയവരെയും അവന്‍അവൻ നീക്കിക്കളഞ്ഞു.
 
{{verse|6}} അശേരാപ്രതിഷ്ഠയെയും അവന്‍അവൻ യഹോവയുടെ ആലയത്തില്‍നിന്നുആലയത്തിൽനിന്നു യെരൂശലേമിന്നു പുറത്തു കിദ്രോന്‍കിദ്രോൻ തോട്ടിങ്കലേക്കു കൊണ്ടുചെന്നു കിദ്രോന്‍കിദ്രോൻ താഴ്വീതിയില്‍വെച്ചുതാഴ്വീതിയിൽവെച്ചു ചുട്ടുപൊടിയാക്കി പൊടി സാമാന്യജനത്തിന്റെ ശവകൂഴികളിന്മേല്‍ശവകൂഴികളിന്മേൽ ഇട്ടുകളഞ്ഞു.
 
{{verse|7}} സ്ത്രീകള്‍സ്ത്രീകൾ അശേരെക്കു കൂടാരശീലകള്‍കൂടാരശീലകൾ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിങ്കലുള്ള പുരുഷമൈഥുനക്കാരുടെ വീടുകളെയും അവന്‍അവൻ ഇടിച്ചുകളഞ്ഞു.
 
{{verse|8}} അവന്‍അവൻ യെഹൂദാപട്ടണങ്ങളില്‍നിന്നുയെഹൂദാപട്ടണങ്ങളിൽനിന്നു സകല പുരോഹിതന്മാരെയും വരുത്തി, ഗേബമുതല്‍ഗേബമുതൽ ബേര്‍ബേർ-ശേബവരെ പുരോഹിതന്മാര്‍പുരോഹിതന്മാർ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി, പട്ടണവാതില്‍പ്രവേശനത്തിങ്കല്‍പട്ടണവാതിൽപ്രവേശനത്തിങ്കൽ ഇടത്തുഭാഗത്തു നഗരാധിപതിയായ യോശുവയുടെ വാതില്‍ക്കലുള്ളവാതിൽക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളെയും അവന്‍അവൻ ഇടിച്ചുകളഞ്ഞു.
 
{{verse|9}} എന്നാല്‍എന്നാൽ പൂജാഗിരിപുരോഹിതന്മാര്‍പൂജാഗിരിപുരോഹിതന്മാർ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിങ്കല്‍യാഗപീഠത്തിങ്കൽ കയറിയില്ല; അവര്‍അവർ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തില്‍കൂട്ടത്തിൽ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളു.
 
{{verse|10}} ആരും തന്റെ മകനെയോ മകളെയോ മോലെക്കിന്നു അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന്നു ബെന്‍ബെൻ -ഹിന്നോംതാഴ്വരയിലെ ദഹനസ്ഥലവും അവന്‍അവൻ അശുദ്ധമാക്കി.
 
{{verse|11}} യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിങ്കല്‍പ്രവേശനത്തിങ്കൽ വളപ്പിന്നകത്തുള്ള നാഥാന്‍നാഥാൻ -മേലെക്‍മേലെൿ എന്ന ഷണ്ഡന്റെ അറെക്കരികെ യെഹൂദാരാജാക്കന്മാര്‍യെഹൂദാരാജാക്കന്മാർ സൂര്യന്നു പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങളെ അവന്‍അവൻ നീക്കി, സൂര്യരഥങ്ങളെ തീയിലിട്ടു ചുട്ടുകളഞ്ഞു.
 
{{verse|12}} യെഹൂദാരാജാക്കന്മാര്‍യെഹൂദാരാജാക്കന്മാർ ആഹാസിന്റെ മാളികയുടെ മേല്‍പുരയില്‍മേൽപുരയിൽ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും രാജാവു തകര്‍ത്തുതകർത്തു അവിടെനിന്നു നീക്കി അവയുടെ പൊടി കിദ്രോന്‍കിദ്രോൻ തോട്ടില്‍തോട്ടിൽ ഇട്ടുകളഞ്ഞു.
 
{{verse|13}} യെരൂശലേമിന്നെതിരെ നാശപര്‍വ്വതത്തിന്റെനാശപർവ്വതത്തിന്റെ വലത്തു ഭാഗത്തു യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ ശലോമോന്‍ശലോമോൻ സീദോന്യരുടെ മ്ളേച്ഛബിംബമായ അസ്തോരെത്തിന്നും മോവാബ്യരുടെ മ്ളേച്ഛബിംബമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛബിംബമായ മില്‍ക്കോമിന്നുംമിൽക്കോമിന്നും പണിതിരുന്ന പൂജാഗിരികളെയും രാജാവു അശുദ്ധമാക്കി.
 
{{verse|14}} അവന്‍അവൻ വിഗ്രഹസ്തംഭങ്ങളെ തകര്‍ത്തുതകർത്തു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു, അവ നിന്നിരുന്ന സ്ഥലങ്ങളെ മനുഷ്യാസ്ഥികള്‍കൊണ്ടുമനുഷ്യാസ്ഥികൾകൊണ്ടു നിറെച്ചു.
 
{{verse|15}} അത്രയുമല്ല, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാം ബേഥേലില്‍ബേഥേലിൽ ഉണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയും അവന്‍അവൻ ഇടിച്ചുകളഞ്ഞു; പൂജാഗിരി അവന്‍അവൻ ചുട്ടു പൊടിയാക്കി, അശേരാപ്രതിഷ്ഠയും ചുട്ടുകളഞ്ഞു.
 
{{verse|16}} എന്നാല്‍എന്നാൽ യോശീയാവു തിരിഞ്ഞു നോക്കിയപ്പോള്‍നോക്കിയപ്പോൾ അവിടെ മലയില്‍മലയിൽ ഉണ്ടായിരുന്ന കല്ലറകള്‍കല്ലറകൾ കണ്ടിട്ടു ആളയച്ചു കല്ലറകളില്‍നിന്നുകല്ലറകളിൽനിന്നു അസ്ഥികളെ എടുപ്പിച്ചു, ഈ കാര്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷന്‍ദൈവപുരുഷൻ പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ഇട്ടു ചുട്ടു അതു അശുദ്ധമാക്കിക്കളഞ്ഞു.
 
{{verse|17}} ഞാന്‍ഞാൻ കാണുന്ന ആ ജ്ഞാപകസ്തംഭം എന്തു എന്നു അവന്‍അവൻ ചോദിച്ചു. അതിന്നു ആ പട്ടണക്കാര്‍പട്ടണക്കാർ അവനോടു: അതു യെഹൂദയില്‍നിന്നുയെഹൂദയിൽനിന്നു വരികയും നീ ചെയ്തിരിക്കുന്ന കാര്യങ്ങളെ ബേഥേലിലെ യാഗപീഠത്തെക്കുറിച്ചു മുന്നറിയിക്കയും ചെയ്ത ദൈവ പുരുഷന്റെ കല്ലറയാകുന്നു എന്നു പറഞ്ഞു.
 
{{verse|18}} അപ്പോള്‍അപ്പോൾ അവന്‍അവൻ : അതു ഇരിക്കട്ടെ; അവന്റെ അസ്ഥികളെ ആരും അനക്കരുതു എന്നു കല്പിച്ചു. അങ്ങനെ അവര്‍അവർ അവന്റെ അസ്ഥികളെയും ശമര്‍യ്യയില്‍നിന്നുശമർയ്യയിൽനിന്നു വന്ന പ്രവാചകന്റെ അസ്ഥികളെയും വിട്ടേച്ചുപോയി.
 
{{verse|19}} യഹോവയെ കോപിപ്പിക്കേണ്ടതിന്നു യിസ്രായേല്‍രാജാക്കന്മാര്‍യിസ്രായേൽരാജാക്കന്മാർ ശമര്‍യ്യാപട്ടണങ്ങളില്‍ശമർയ്യാപട്ടണങ്ങളിൽ ഉണ്ടാക്കിയിരുന്ന സകലപൂജാഗിരിക്ഷേത്രങ്ങളെയും യോശീയാവു നീക്കിക്കളഞ്ഞു ബേഥേലില്‍ബേഥേലിൽ അവന്‍അവൻ ചെയ്തതുപോലെയൊക്കെയും അവയോടും ചെയ്തു.
 
{{verse|20}} അവന്‍അവൻ അവിടെയുള്ള പൂജാഗിരിപുരോഹിതന്മാരെയൊക്കെയും ബലിപീഠങ്ങളിന്മേല്‍ബലിപീഠങ്ങളിന്മേൽ വെട്ടിക്കൊല്ലിക്കയും അവയുടെ മേല്‍മേൽ മനുഷ്യാസ്ഥികള്‍മനുഷ്യാസ്ഥികൾ ചുടുകയും ചെയ്തിട്ടു യെരൂശലേമിലകൂ മടങ്ങിപ്പോന്നു.
 
{{verse|21}} അനന്തരം രാജാവു സകലജനത്തോടും: ഈ നിയമപുസ്കത്തില്‍നിയമപുസ്കത്തിൽ എഴുതിയിരിക്കുന്ന പ്രകാരം നിങ്ങളുടെ ദൈവമായ യഹോവേക്കു പെസഹ ആചരിപ്പിന്‍ആചരിപ്പിൻ എന്നു കല്പിച്ചു.
 
{{verse|22}} യിസ്രായേലിന്നു ന്യായപാലനം ചെയ്തിരുന്ന ന്യായാധിപന്മാരുടെ കാലം മുതലക്കും യിസ്രായേല്‍രാജാക്കന്മാരുടെയുംയിസ്രായേൽരാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും കാലത്തും ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല.
 
{{verse|23}} യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടില്‍ആണ്ടിൽ യെരൂശലേമില്‍യെരൂശലേമിൽ യഹോവേക്കു ഈ പെസഹ ആചരിച്ചു.
 
{{verse|24}} ഹില്‍ക്കീയാപുരോഹിതന്‍ഹിൽക്കീയാപുരോഹിതൻ യഹോവയുടെ ആലയത്തില്‍ആലയത്തിൽ കണ്ടെത്തിയ പുസ്തകത്തില്‍പുസ്തകത്തിൽ എഴുതിയിരുന്ന ന്യായപ്രാമണത്തിന്റെ വാക്യങ്ങളെ നിവര്‍ത്തിപ്പാന്‍നിവർത്തിപ്പാൻ തക്കവണ്ണം യോശീയാവു വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും ഗൃഹബിംബങ്ങളെയും മറ്റുവിഗ്രഹങ്ങളെയും യെഹൂദാദേശത്തും യെരൂശലേമിലും കണ്ട സകലമ്ളേച്ഛതകളെയും അശേഷം നശിപ്പിച്ചുകളഞ്ഞു.
 
{{verse|25}} അവനെപ്പോലെ പൂര്‍ണ്ണപൂർണ്ണ ഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംപൂർണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടുംപൂർണ്ണശക്തിയോടും കൂടെ മോശെയുടെ ന്യായപ്രമാണ പ്രകാരമൊക്കെയും യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവു മുമ്പുണ്ടായിട്ടില്ല, പിമ്പു ഒരുത്തന്‍ഒരുത്തൻ എഴുന്നേറ്റിട്ടുമില്ല.
 
{{verse|26}} എങ്കിലും മനശ്ശെ യഹോവയെ കോപിപ്പിച്ച സകലകോപഹേതുക്കളും നിമിത്തം യെഹൂദയുടെ നേരെ ജ്വലിച്ച തന്റെ മഹാകോപത്തിന്റെ ഉഗ്രതയെ യഹോവ വിട്ടുമാറാതെ:
 
{{verse|27}} ഞാന്‍ഞാൻ യിസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ യെഹൂദയെയും എന്റെ സന്നിധിയില്‍നിന്നുസന്നിധിയിൽനിന്നു നീക്കുകയും ഞാന്‍ഞാൻ തിരഞ്ഞെടുത്ത ഈ യെരൂശലേം നഗരത്തെയും എന്റെ നാമം അവിടെ ഇരിക്കും എന്നു ഞാന്‍ഞാൻ അരുളിച്ചെയ്ത ആലയത്തെയും ത്യജിച്ചുകളകയും ചെയ്യും എന്നു യഹോവ കല്പിച്ചു.
 
{{verse|28}} യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|29}} അവന്റെ കാലത്തു മിസ്രയീംരാജാവായ ഫറവോന്‍ഫറവോൻ -നെഖോ അശ്ശൂര്‍രാജാവിന്റെഅശ്ശൂർരാജാവിന്റെ നേരെ ഫ്രാത്ത് നദിക്കു പുറപ്പെട്ടു; യോശീയാരാജാവു അവന്റെ നേരെ ചെന്നു; അവന്‍അവൻ അവനെ കണ്ടിട്ടു മെഗിദ്ദോവില്‍വെച്ചുമെഗിദ്ദോവിൽവെച്ചു കൊന്നുകളഞ്ഞു.
 
{{verse|30}} അവന്റെ ഭൃത്യന്മാര്‍ഭൃത്യന്മാർ മരിച്ചുപോയവനെ രഥത്തില്‍രഥത്തിൽ കയറ്റി മെഗിദ്ദോവില്‍നിന്നുമെഗിദ്ദോവിൽനിന്നു യെരൂശലേമിലേക്കു കൊണ്ടുവന്നു അവന്റെ സ്വന്തകല്ലറയില്‍സ്വന്തകല്ലറയിൽ അടക്കം ചെയ്തു. പിന്നെ ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടു വന്നു അഭിഷേകം കഴിപ്പിച്ചു അവന്റെ അപ്പന്നുപകരം രാജാവാക്കി.
 
{{verse|31}} യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോള്‍വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവന്‍അവൻ മൂന്നു മാസം യെരൂശലേമില്‍യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു ഹമൂതല്‍ഹമൂതൽ എന്നു പേര്‍പേർ; അവള്‍അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകള്‍മകൾ ആയിരുന്നു.
 
{{verse|32}} അവന്‍അവൻ തന്റെ പിതാക്കന്മാര്‍പിതാക്കന്മാർ ചെയ്തതുപോലെ ഒക്കെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
 
{{verse|33}} അവന്‍അവൻ യെരൂശലേമില്‍യെരൂശലേമിൽ വാഴാതിരിക്കേണ്ടതിന്നു ഫറവോന്‍ഫറവോൻ -നെഖോ ഹമാത്ത് ദേശത്തിലെ രിബ്ളയില്‍വെച്ചുരിബ്ളയിൽവെച്ചു അവനെ ബന്ധിച്ചു, ദേശത്തിന്നു നൂറു താലന്തു വെള്ളിയും ഒരു താലന്തു പൊന്നും പിഴ കല്പിച്ചു.
 
{{verse|34}} ഫറവോന്‍ഫറവോൻ -നെഖോ യോശീയാവിന്റെ മകനായ എല്യാക്കീമിനെ അവന്റെ അപ്പനായ യോശീയാവിന്നു പകരം രാജാവാക്കി; അവന്റെ പേര്‍പേർ യെഹോയാക്കീം എന്നു മാറ്റി; യെഹോവാഹാസിനെ അവന്‍അവൻ കൊണ്ടുപോയി; അവന്‍അവൻ മിസ്രയീമില്‍മിസ്രയീമിൽ ചെന്നു അവിടെവെച്ചു മരിച്ചുപോയി.
 
{{verse|35}} ആ വെള്ളിയും പൊന്നും യെഹോയാക്കീം ഫറവോന്നു കൊടുത്തു; എന്നാല്‍എന്നാൽ ഫറവോന്റെ കല്പനപ്രകാരം വെള്ളി കൊടുക്കേണ്ടതിന്നു അവന്‍അവൻ ദേശത്തു വരിയിട്ടു; അവന്‍അവൻ ദേശത്തെ ജനത്തില്‍ജനത്തിൽ ഔരോരുത്തന്റെയും പേരില്‍പേരിൽ വരിയിട്ടതുപോലെ വെള്ളിയും പൊന്നും അവരവരോടു പിരിച്ചെടുത്തു ഫറവോന്‍ഫറവോൻ -നെഖോവിന്നു കൊടുത്തു.
 
{{verse|36}} യെഹോയാക്കീം വാഴ്ചതുടങ്ങിയപ്പോള്‍വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍അവൻ പതിനൊന്നു സംവത്സരം യെരൂശലേമില്‍യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു സെബീദാ എന്നു പേര്‍പേർ; അവള്‍അവൾ രൂമക്കാരനായ പെദായാവിന്റെ മകള്‍മകൾ ആയിരുന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 21|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 23|
}}