"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. രാജാക്കന്മാര്‍/അദ്ധ്യായം 24
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 23|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 25|
}}
{{SVPM Old Testament}}
 
{{verse|1}} അവന്റെ കാലത്തു ബാബേല്‍രാജാവായബാബേൽരാജാവായ നെബൂഖദ് നേസര്‍നേസർ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്നു സംവത്സരം അവന്നു ആശ്രിതനായി ഇരുന്നു; അതിന്റെ ശേഷം അവന്‍അവൻ തിരിഞ്ഞു അവനോടു മത്സരിച്ചു. അപ്പോള്‍അപ്പോൾ യഹോവ കല്‍ദയരുടെകൽദയരുടെ പടക്കൂട്ടങ്ങളെയും അരാമ്യര്‍അരാമ്യർ, മോവാബ്യര്‍മോവാബ്യർ, അമ്മോന്യര്‍അമ്മോന്യർ എന്നിവരുടെ പടക്കൂട്ടങ്ങളെയും അവന്റെ നേരെ അയച്ചു; പ്രവാചകന്മാരായ തന്റെ ദാസന്മാര്‍മുഖാന്തരംദാസന്മാർമുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവന്‍അവൻ അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരെ അയച്ചു.
 
{{verse|3}} മനശ്ശെ ചെയ്ത സകലപാപങ്ങളും നിമിത്തം യെഹൂദയെ തന്റെ സന്നിധിയില്‍നിന്നുസന്നിധിയിൽനിന്നു നീക്കിക്കളവാന്‍നീക്കിക്കളവാൻ ഇതു യഹോവയുടെ കല്പനപ്രകാരം തന്നേ അവര്‍ക്കുംഅവർക്കും ഭവിച്ചു.
 
{{verse|4}} അവന്‍അവൻ കുറ്റമില്ലാത്ത രക്തം ചൊരിയിച്ചു യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറെച്ചതും ക്ഷമിപ്പാന്‍ക്ഷമിപ്പാൻ യഹോവേക്കു മനസ്സായില്ല.
 
{{verse|5}} യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|6}} യെഹോയാക്കീം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ യെഹോയാഖീന്‍യെഹോയാഖീൻ അവന്നു പകരം രാജാവായി.
 
{{verse|7}} മിസ്രയീംരാജാവിന്നു മിസ്രയീംതോടുമുതല്‍മിസ്രയീംതോടുമുതൽ ഫ്രാത്ത് നദിവരെ ഉണ്ടായിരുന്നതൊക്കെയും ബാബേല്‍രാജാവുബാബേൽരാജാവു പിടിച്ചതുകൊണ്ടു മിസ്രയീംരാജാവു പിന്നെ തന്റെ ദേശത്തുനിന്നു പുറപ്പെട്ടുവന്നില്ല.
 
{{verse|8}} യെഹോയാഖീന്‍യെഹോയാഖീൻ വാഴ്ചതുടങ്ങിയപ്പോള്‍വാഴ്ചതുടങ്ങിയപ്പോൾ അവന്നു പതിനെട്ടു വയസ്സായിരുന്നു; അവന്‍അവൻ യെരൂശലേമില്‍യെരൂശലേമിൽ മൂന്നുമാസം വാണു. അവന്റെ അമ്മെക്കു നെഹുഷ്ഠാ എന്നു പേര്‍പേർ; അവള്‍അവൾ യെരൂശലേമ്യനായ എല്‍നാഥാന്റെഎൽനാഥാന്റെ മകള്‍മകൾ ആയിരുന്നു.
 
{{verse|9}} അവന്‍അവൻ തന്റെ അപ്പന്‍അപ്പൻ ചെയ്തതുപോലെ ഒക്കെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
 
{{verse|10}} ആ കാലത്തു ബാബേല്‍രാജാവായബാബേൽരാജാവായ നെബൂഖദ് നേസരിന്റെ ഭൃത്യന്മാര്‍ഭൃത്യന്മാർ യെരൂശലേമിന്റെ നേരെ വന്നു നഗരത്തെ നിരോധിച്ചു.
 
{{verse|11}} ഇങ്ങനെ ഭൃത്യന്മാര്‍ഭൃത്യന്മാർ നിരോധിച്ചിരിക്കുമ്പോള്‍നിരോധിച്ചിരിക്കുമ്പോൾ ബാബേല്‍ബാബേൽ രാജാവായ നെബൂഖദ് നേസരും നഗരത്തിന്റെ നേരെ വന്നു.
 
{{verse|12}} യെഹൂദാരാജാവായ യെഹോയാഖീനും അവന്റെ അമ്മയും അവന്റെ ഭൃത്യന്മാരും പ്രഭുക്കന്മാരും ഷണ്ഡന്മാരും ബാബേല്‍രാജാവിന്റെബാബേൽരാജാവിന്റെ അടുക്കലേക്കു പുറത്തു ചെന്നു; ബാബേല്‍രാജാവുബാബേൽരാജാവു തന്റെ വാഴ്ചയുടെ എട്ടാം ആണ്ടില്‍ആണ്ടിൽ അവനെ പിടിച്ചു.
 
{{verse|13}} അവന്‍അവൻ യഹോവയുടെ ആലയത്തിലെ സകലനിക്ഷേപങ്ങളും രാജധാനിയിലെ നിക്ഷേപങ്ങളും അവിടെനിന്നു എടുത്തു കൊണ്ടു പോയി; യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ ശലോമോന്‍ശലോമോൻ യഹോവയുടെ മന്ദിരത്തില്‍മന്ദിരത്തിൽ ഉണ്ടാക്കിവെച്ചിരുന്ന പൊന്നുകൊണ്ടുള്ള ഉപകരണങ്ങളൊക്കെയും യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവന്‍അവൻ ഖണ്ഡിച്ചുകളഞ്ഞു.
 
{{verse|14}} എല്ലാ യെരൂശലേമ്യരെയും സകലപ്രഭുക്കന്മാരും സകല പരാക്രമശാലികളും ആയി പതിനായിരം പേരെയും എല്ലാ ആശാരിമാരെയും കൊല്ലന്മാരെയും അവന്‍അവൻ ബദ്ധരാക്കി കൊണ്ടുപോയി; ദേശത്തു എളിയജനം മാത്രമല്ലാതെ ആരും ശേഷിച്ചിരുന്നില്ല.
 
{{verse|15}} യെഹോയാഖീനെ അവന്‍അവൻ ബാബേലിലേക്കു കൊണ്ടുപോയി; രാജമാതാവിനെയും രാജഭാര്യമാരെയും അവന്റെ ഷണ്ഡന്മാരെയും ദേശത്തിലെ പ്രധാനികളെയും അവന്‍അവൻ ബദ്ധരാക്കി യെരൂശലേമില്‍നിന്നുയെരൂശലേമിൽനിന്നു ബാബേലിലേക്കു കൊണ്ടുപോയി.
 
{{verse|16}} സകല ബലവാന്മാരുമായ ഏഴായിരംപേരെയും ആശാരിമാരും കൊല്ലന്മാരുമായ ആയിരം പേരെയും ഇങ്ങനെ യുദ്ധപ്രാപ്തന്മാരായ സകല വീരന്മാരെയും ബാബേല്‍രാജാവുബാബേൽരാജാവു ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
 
{{verse|17}} അവന്നു പകരം ബാബേല്‍രാജാവുബാബേൽരാജാവു അവന്റെ ചിറ്റപ്പനായ മത്ഥന്യാവെ രാജാവാക്കി; അവന്നു സിദെക്കീയാവു എന്നു പേര്‍പേർ മാറ്റിയിട്ടു.
 
{{verse|18}} സിദെക്കീയാവു വാഴ്ചതുടങ്ങിയപ്പോള്‍വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍അവൻ പതിനൊന്നു സംവത്സരം യെരൂശലേമില്‍യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു ഹമൂതല്‍ഹമൂതൽ എന്നു പേര്‍പേർ; അവള്‍അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകള്‍മകൾ ആയിരുന്നു.
 
{{verse|19}} യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവന്‍അവൻ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
 
{{verse|20}} യഹോവയുടെ കോപം ഹേതുവായി യെരൂശലേമിന്നും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവന്‍അവൻ ഒടുവില്‍ഒടുവിൽ അവരെ തന്റെ സന്നിധിയില്‍നിന്നുസന്നിധിയിൽനിന്നു തള്ളിക്കളഞ്ഞു; എന്നാല്‍എന്നാൽ സിദെക്കീയാവും ബാബേല്‍രാജാവിനോടുബാബേൽരാജാവിനോടു മത്സരിച്ചു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 23|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 25|
}}