"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 24|
Next=സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 1|
}}
{{SVPM Old Testament}}
 
{{verse|1}} അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടില്‍ആണ്ടിൽ പത്താം മാസം പത്താം തിയ്യതി ബാബേല്‍രാജാവായബാബേൽരാജാവായ നെബൂഖദ് നേസര്‍നേസർ തന്റെ സര്‍വ്വസൈന്യവുമായിസർവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയം ഇറങ്ങി; അതിന്നെതിരെ ചുറ്റും വാടകോരി.
 
{{verse|2}} സിദെക്കീയാ രാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.
 
{{verse|3}} നാലാം മാസം ഒമ്പതാം തിയ്യതി നഗരത്തില്‍നഗരത്തിൽ ക്ഷാമം കലശലായി ദേശത്തെ ജനത്തിന്നു ആഹാരം ഇല്ലാതെപോയി.
 
{{verse|4}} അപ്പോള്‍അപ്പോൾ നഗരമതില്‍നഗരമതിൽ ഒരിടം പൊളിച്ചു കല്‍ദയര്‍കൽദയർ നഗരം വളഞ്ഞിരിക്കെ പടയാളികള്‍പടയാളികൾ ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകള്‍ക്കുംമതിലുകൾക്കും മദ്ധ്യേയുള്ള പടിവാതില്‍വഴിയായിപടിവാതിൽവഴിയായി ഔടിപ്പോയി; രാജാവും അരാബയിലേക്കുള്ള വഴിയായി പുറപ്പെട്ടുപോയി.
 
{{verse|5}} എന്നാല്‍എന്നാൽ കല്‍ദയരുടെകൽദയരുടെ സൈന്യം രാജാവിനെ പിന്തുടര്‍ന്നുപിന്തുടർന്നു യെരീഹോസമഭൂമിയില്‍വെച്ചുയെരീഹോസമഭൂമിയിൽവെച്ചു അവനോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിന്നിപ്പോയി.
 
{{verse|6}} അവര്‍അവർ രാജാവിനെ പിടിച്ചു രിബ്ളയില്‍രിബ്ളയിൽ ബാബേല്‍രാജാവിന്റെബാബേൽരാജാവിന്റെ അടുക്കല്‍അടുക്കൽ കൊണ്ടു ചെന്നു; അവര്‍അവർ അവന്നു വിധി കല്പിച്ചു.
 
{{verse|7}} അവര്‍അവർ സിദെക്കീയാവിന്റെ പുത്രന്മാരെ അവന്‍അവൻ കാണ്‍കെകാൺകെ കൊന്നു; സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചിട്ടു രണ്ടു ചങ്ങലകൊണ്ടു അവനെ ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുപോയി.
 
{{verse|8}} അഞ്ചാം മാസം ഏഴാം തിയ്യതി, നെബൂഖദ് നേസര്‍നേസർ രാജാവെന്ന ബാബേല്‍രാജാവിന്റെബാബേൽരാജാവിന്റെ പത്തൊമ്പതാം ആണ്ടില്‍ആണ്ടിൽ തന്നേ, ബാബേല്‍രാജാവിന്റെബാബേൽരാജാവിന്റെ ഭൃത്യനായി അകമ്പടി നായകനായ നെബൂസരദാന്‍നെബൂസരദാൻ യെരൂശലേമില്‍വന്നുയെരൂശലേമിൽവന്നു.
 
{{verse|9}} അവന്‍അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ എല്ലാവീടുകളും പ്രധാനഭവനങ്ങളൊക്കെയും അവന്‍അവൻ തീ വെച്ചു ചുട്ടുകളഞ്ഞു.
 
{{verse|10}} അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്‍ദയസൈന്യമൊക്കെയുംകൽദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെ ഇടിച്ചുകളഞ്ഞു.
 
{{verse|11}} നഗരത്തില്‍നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബേല്‍രാജാവിനെബാബേൽരാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തില്‍പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസരദാന്‍നെബൂസരദാൻ കൊണ്ടുപോയി.
 
{{verse|12}} എന്നാല്‍എന്നാൽ അകമ്പടിനായകന്‍അകമ്പടിനായകൻ ദേശത്തെ എളിയവരില്‍എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചു പോയി.
 
{{verse|13}} യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്‍ദയര്‍കൽദയർ ഉടെച്ചുകളഞ്ഞു അവയുടെ താമ്രം ബാബേലിലേക്കു കൊണ്ടുപോയി.
 
{{verse|14}} കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷെക്കുള്ള താമ്രോപകരണങ്ങളൊക്കെയും അവര്‍അവർ എടുത്തു കൊണ്ടുപോയി.
 
{{verse|15}} തീച്ചട്ടികളും കലശങ്ങളും പൊന്നും വെള്ളിയുംകൊണ്ടുള്ളതൊക്കെയും അകമ്പടിനായകന്‍അകമ്പടിനായകൻ കൊണ്ടുപോയി.
 
{{verse|16}} ശലോമോന്‍ശലോമോൻ യഹോവയുടെ ആലയത്തിന്നുവേണ്ടി ഉണ്ടാക്കിയ രണ്ടു സ്തംഭം, ഒരു കടല്‍കടൽ, പീഠങ്ങള്‍പീഠങ്ങൾ എന്നിങ്ങനെയുള്ള സകലഉപകരങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു.
 
{{verse|17}} ഒരു സ്തംഭത്തിന്റെ ഉയരം പതിനെട്ടു മുഴം; അതിന്മേലുള്ള പോതിക താമ്രംകൊണ്ടു ആയിരുന്നു; പോതികയുടെ ഉയരം മൂന്നു മുഴം; പോതികയുടെ ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രംകൊണ്ടായിരുന്നു; ഇതുപോലെ മറ്റെ സ്തംഭത്തിന്നും വലപ്പണിയും മറ്റും ഉണ്ടായിരുന്നു.
 
{{verse|18}} അകമ്പടിനായകന്‍അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്നു ഉമ്മരപ്പടിക്കാവല്‍ക്കാരെയുംഉമ്മരപ്പടിക്കാവൽക്കാരെയും പിടിച്ചു കൊണ്ടു പോയി.
 
{{verse|19}} നഗരത്തില്‍നഗരത്തിൽ നിന്നു അവന്‍അവൻ യോദ്ധാക്കളുടെ മേല്‍വിചാരകനായമേൽവിചാരകനായ ഒരു ഷണ്ഡനെയും നഗരത്തില്‍വെച്ചുനഗരത്തിൽവെച്ചു കണ്ടെത്തിയ രാജപരിചാരകന്മാരില്‍രാജപരിചാരകന്മാരിൽ അഞ്ചുപേരെയും ദേശത്തെ ജനത്തെ പടെക്കു സ്വരൂപിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തില്‍നഗരത്തിൽ കണ്ട ദേശത്തെ ജനത്തില്‍ജനത്തിൽ അറുപതുപേരെയും പിടിച്ചു കൊണ്ടുപോയി.
 
{{verse|20}} ഇവരെ അകമ്പടിനായകനായ നെബൂസരദാന്‍നെബൂസരദാൻ പിടിച്ചു രിബ്ളയില്‍രിബ്ളയിൽ ബാബേല്‍രാജാവിന്റെബാബേൽരാജാവിന്റെ അടുക്കല്‍അടുക്കൽ കൊണ്ടുചെന്നു.
 
{{verse|21}} ബാബേല്‍രാജാവുബാബേൽരാജാവു ഹാമത്ത് ദേശത്തിലെ രിബ്ളയില്‍വെച്ചുരിബ്ളയിൽവെച്ചു അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടുപോകേണ്ടിവന്നു.
 
{{verse|22}} ബാബേല്‍രാജാവായബാബേൽരാജാവായ നെബൂഖദ്നേസര്‍നെബൂഖദ്നേസർ യെഹൂദാദേശത്തു ശേഷിപ്പിച്ചുവെച്ച ജനത്തിന്നു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ അധിപതിയാക്കി.
 
{{verse|23}} ബാബേല്‍രാജാവുബാബേൽരാജാവു ഗെദല്യാവെ അധിപതിയാക്കി എന്നു നെഥന്യാവിന്റെ മകന്‍മകൻ യിശ്മായേല്‍യിശ്മായേൽ, കാരേഹിന്റെ മകന്‍മകൻ യോഹാനാന്‍യോഹാനാൻ , നെതോഫാത്യനായ തന്‍തൻ ഹൂമെത്തിന്റെ മകന്‍മകൻ സെരായ്യാവു, മാഖാത്യന്റെ മകന്‍മകൻ യാസന്യാവു എന്നിങ്ങനെ സകലസേനാപതികളും അവരുടെ ആളുകളും കേട്ടപ്പോള്‍കേട്ടപ്പോൾ അവര്‍അവർ മിസ്പെയില്‍മിസ്പെയിൽ ഗെദല്യാവിന്റെ അടുക്കല്‍അടുക്കൽ വന്നു.
 
{{verse|24}} ഗെദല്യാവു അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു അവരോടു: നിങ്ങള്‍നിങ്ങൾ കല്‍ദയരുടെകൽദയരുടെ ദാസന്മാര്‍നിമിത്തംദാസന്മാർനിമിത്തം ഭയപ്പെടരുതു; ദേശത്തു പാര്‍ത്തുപാർത്തു ബാബേല്‍ബാബേൽ രാജാവിനെ സേവിപ്പിന്‍സേവിപ്പിൻ ; അതു നിങ്ങള്‍ക്കുനിങ്ങൾക്കു നന്മയായിരിക്കും.
 
{{verse|25}} എന്നാല്‍എന്നാൽ ഏഴാം മാസത്തില്‍മാസത്തിൽ രാജവംശക്കാരനായ എലീശയുടെ മകനായ നെഥന്യാവിന്റെ മകനായ യിശ്മായേല്‍യിശ്മായേൽ പത്തു ആളുമായി വന്നു ഗെദല്യാവെയും അവനോടുകൂടെ മിസ്പെയില്‍മിസ്പെയിൽ ഉണ്ടായിരുന്ന യെഹൂദ്യരെയും കല്‍ദയരെയുംകൽദയരെയും വെട്ടിക്കൊന്നു.
 
{{verse|26}} അപ്പോള്‍അപ്പോൾ ആബാലവൃദ്ധം ജനമൊക്കെയും സേനാപതിമാരും കല്‍ദയരെകൽദയരെ ഭയപ്പെടുകയാല്‍ഭയപ്പെടുകയാൽ എഴുന്നേറ്റു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.
 
{{verse|27}} യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാം ആണ്ടില്‍ആണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ബാബേല്‍ബാബേൽ രാജാവായ എവീല്‍എവീൽ-മെരോദക്‍മെരോദൿ താന്‍താൻ രാജാവായ ആണ്ടില്‍ആണ്ടിൽ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തില്‍നിന്നുകാരാഗൃഹത്തിൽനിന്നു വിടുവിച്ചു
 
{{verse|28}} അവനോടു ആദരവായി സംസാരിച്ചു അവന്റെ ആസനത്തെ തന്നോടുകൂടെ ബാബേലില്‍ബാബേലിൽ ഉണ്ടായിരുന്ന രാജാക്കന്മാരുടെ ആസനങ്ങള്‍ക്കുആസനങ്ങൾക്കു മേലായി വെച്ചു;
 
{{verse|29}} അവന്റെ കാരാഗൃഹവസ്ത്രം മാറ്റി; അവന്‍അവൻ ജീവപര്യന്തം നിത്യം അവന്റെ സന്നിധിയില്‍സന്നിധിയിൽ ഭക്ഷണം കഴിച്ചു പോന്നു.
 
{{verse|30}} അവന്റെ അഹോവൃത്തിയോ, രാജാവു അവന്നു അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസംപ്രതിയുള്ള ഔഹരി കൊടുത്തുപോന്നു.
വരി 68:
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 24|
Next=സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 1|
}}