"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. രാജാക്കന്മാര്‍/അദ്ധ്യായം 6
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 5|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 7|
}}
{{SVPM Old Testament}}
 
{{verse|1}} പ്രവാചകശിഷ്യന്മാര്‍പ്രവാചകശിഷ്യന്മാർ എലീശയോടു: ഞങ്ങള്‍ഞങ്ങൾ പാര്‍ക്കുംന്നപാർക്കുംന്ന ഈ സ്ഥലം ഞങ്ങള്‍ക്കുഞങ്ങൾക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ.
 
{{verse|2}} ഞങ്ങള്‍ഞങ്ങൾ യോര്‍ദ്ദാനോളംയോർദ്ദാനോളം ചെന്നു അവിടെനിന്നു ഔരോരുത്തന്‍ഔരോരുത്തൻ ഔരോ മരം കൊണ്ടുവന്നു ഞങ്ങള്‍ക്കുഞങ്ങൾക്കു പാര്‍ക്കേണ്ടതിന്നുപാർക്കേണ്ടതിന്നു ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിന്‍പോകുവിൻ എന്നു അവന്‍അവൻ പറഞ്ഞു.
 
{{verse|3}} അവരില്‍അവരിൽ ഒരുത്തന്‍ഒരുത്തൻ : ദയചെയ്തു അടിയങ്ങളോടുകൂടെ പോരേണമേ എന്നു അപേക്ഷിച്ചതിന്നു പോരാം എന്നു അവന്‍അവൻ പറഞ്ഞു.
 
{{verse|4}} അങ്ങനെ അവന്‍അവൻ അവരോടുകൂടെ പോയി; അവര്‍അവർ യോര്‍ദ്ദാങ്കല്‍യോർദ്ദാങ്കൽ എത്തി മരംമുറിച്ചു.
 
{{verse|5}} എന്നാല്‍എന്നാൽ ഒരുത്തന്‍ഒരുത്തൻ മരം മുറിക്കുമ്പോള്‍മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തില്‍വെള്ളത്തിൽ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായിപ്പ വാങ്ങിയതായിരുന്നു എന്നു അവന്‍അവൻ നിലവിളിച്ചു.
 
{{verse|6}} അതു എവിടെ വീണു എന്നു ദൈവപുരുഷന്‍ദൈവപുരുഷൻ ചോദിച്ചു; അവന്‍അവൻ ആ സ്ഥലം അവനെ കാണിച്ചു; അവന്‍അവൻ ഒരു കോല്‍കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പു പൊങ്ങിവന്നു.
 
{{verse|7}} അതു എടുത്തുകൊള്‍കഎടുത്തുകൊൾക എന്നു അവന്‍അവൻ പറഞ്ഞു. അവന്‍അവൻ കൈ നീട്ടി അതു എടുത്തു.
 
{{verse|8}} അനന്തരം അരാംരാജാവിന്നു യിസ്രായേലിനോടു യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്തു പാളയം ഇറങ്ങേണം എന്നിങ്ങനെ അവന്‍അവൻ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു.
 
{{verse|9}} എന്നാല്‍എന്നാൽ ദൈവപുരുഷന്‍ദൈവപുരുഷൻ യിസ്രായേല്‍രാജാവിനോടുയിസ്രായേൽരാജാവിനോടു: ഇന്ന സ്ഥലത്തുകൂടി കടക്കാതിരിപ്പാന്‍കടക്കാതിരിപ്പാൻ സൂക്ഷിക്ക; അരാമ്യര്‍അരാമ്യർ അവിടേക്കു വരുന്നുണ്ടു എന്നു പറയിച്ചു.
 
{{verse|10}} ദൈവപുരുഷന്‍ദൈവപുരുഷൻ പറഞ്ഞും പ്രബോധിപ്പിച്ചും ഇരുന്ന സ്ഥലത്തേക്കു യിസ്രായേല്‍യിസ്രായേൽ രാജാവു ആളയച്ചു; അങ്ങനെ അവന്‍അവൻ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യവുമല്ല തന്നെത്താന്‍തന്നെത്താൻ രക്ഷിച്ചതു.
 
{{verse|11}} ഇതു ഹേതുവായി അരാംരാജാവിന്റെ മനസ്സു ഏറ്റവും കലങ്ങി; അവന്‍അവൻ ദൃത്യന്മാരെ വിളിച്ചു അവരോടു: നമ്മുടെ കൂട്ടത്തില്‍കൂട്ടത്തിൽ യിസ്രായേല്‍യിസ്രായേൽ രാജാവിന്റെ പക്ഷക്കാരന്‍പക്ഷക്കാരൻ ആരെന്നു നിങ്ങള്‍നിങ്ങൾ പറഞ്ഞു തരികയില്ലയോ എന്നു ചോദിച്ചു.
 
{{verse|12}} അവന്റെ ഭൃത്യന്മാരില്‍ഭൃത്യന്മാരിൽ ഒരുത്തന്‍ഒരുത്തൻ : യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ ശയനഗൃഹത്തില്‍ശയനഗൃഹത്തിൽ സംസാരിക്കുന്ന വാക്കുകള്‍വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേല്‍രാജാവിനെയിസ്രായേൽരാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു.
 
{{verse|13}} നിങ്ങള്‍നിങ്ങൾ ചെന്നു അവന്‍അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിന്‍നോക്കുവിൻ ; ഞാന്‍ഞാൻ ആളയച്ചു അവനെ പിടിപ്പിക്കും എന്നു അവന്‍അവൻ കല്പിച്ചു. അവന്‍അവൻ ദോഥാനില്‍ദോഥാനിൽ ഉണ്ടെന്നു അവന്നു അറിവുകിട്ടി.
 
{{verse|14}} അവന്‍അവൻ അവിടേക്കു ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി അയച്ചു; അവര്‍അവർ രാത്രിയില്‍രാത്രിയിൽ ചെന്നു പട്ടണം വളഞ്ഞു.
 
{{verse|15}} ദൈവപുരുഷന്റെ ബാല്യക്കാരന്‍ബാല്യക്കാരൻ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോള്‍പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരന്‍ബാല്യക്കാരൻ അവനോടു: അയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു.
 
{{verse|16}} അതിന്നു അവന്‍അവൻ : പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവര്‍നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാള്‍കൂടെയുള്ളവരെക്കാൾ അധികം എന്നു പറഞ്ഞു.
 
{{verse|17}} പിന്നെ എലീശാ പ്രാര്‍ത്ഥിച്ചുപ്രാർത്ഥിച്ചു: യഹോവേ, ഇവന്‍ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവന്‍അവൻ കണ്ടു.
 
{{verse|18}} അവര്‍അവർ അവന്റെ അടുക്കല്‍അടുക്കൽ വന്നപ്പോള്‍വന്നപ്പോൾ എലീശാ യഹോവയോടു പ്രാര്‍ത്ഥിച്ചുപ്രാർത്ഥിച്ചു: ഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശയുടെ അപേക്ഷപ്രകാരം അവന്‍അവൻ അവരെ അന്ധത പിടിപ്പിച്ചു.
 
{{verse|19}} എലീശാ അവരോടു: ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിന്‍വരുവിൻ ; നിങ്ങള്‍നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കല്‍അടുക്കൽ ഞാന്‍ഞാൻ നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവന്‍അവൻ അവരെ ശമര്‍യ്യയിലേക്കുശമർയ്യയിലേക്കു കൂട്ടിക്കൊണ്ടുപോയി
 
{{verse|20}} ശമര്‍യ്യയില്‍ശമർയ്യയിൽ എത്തിയപ്പോള്‍എത്തിയപ്പോൾ എലീശാ: യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ അവരുടെ കണ്ണു തുറന്നു; അവര്‍അവർ നോക്കിയപ്പോള്‍നോക്കിയപ്പോൾ തങ്ങള്‍തങ്ങൾ ശമര്‍യ്യയുടെശമർയ്യയുടെ നടുവില്‍നടുവിൽ നിലക്കുന്നതുകണ്ടു.
 
{{verse|21}} യിസ്രായേല്‍രാജാവുയിസ്രായേൽരാജാവു അവരെ കണ്ടിട്ടു എലീശയോടു: എന്റെ പിതാവേ, വെട്ടിക്കളയട്ടെ ഞാന്‍ഞാൻ ഇവരെ വെട്ടിക്കളയട്ടെ എന്നു ചോദിച്ചു.
 
{{verse|22}} അതിന്നു അവന്‍അവൻ : വെട്ടിക്കളയരുതു; നിന്റെ വാള്‍കൊണ്ടുംവാൾകൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ വെട്ടിക്കളയുമോ? ഇവര്‍ഇവർ തിന്നുകുടിച്ചു തങ്ങളുടെ യജമാനന്റെ അടുക്കല്‍അടുക്കൽ പോകേണ്ടതിന്നു അപ്പവും വെള്ളവും അവര്‍ക്കുംഅവർക്കും കൊടുക്കുക എന്നു പറഞ്ഞു.
 
{{verse|23}} അങ്ങനെ അവന്‍അവൻ അവര്‍ക്കുംഅവർക്കും വലിയോരു വിരുന്നു ഒരുക്കി; അവര്‍അവർ തിന്നുകുടിച്ചശേഷം അവന്‍അവൻ അവരെ വിട്ടയച്ചു; അവര്‍അവർ തങ്ങളുടെ യജമാനന്റെ അടുക്കല്‍അടുക്കൽ പോയി. അരാമ്യപ്പടക്കൂട്ടങ്ങള്‍അരാമ്യപ്പടക്കൂട്ടങ്ങൾ യിസ്രായേല്‍ദേശത്തേക്കുയിസ്രായേൽദേശത്തേക്കു പിന്നെ വന്നില്ല.
 
{{verse|24}} അതിന്റെശേഷം അരാംരാജാവായ ബെന്‍ബെൻ -ഹദദ് തന്റെ സൈന്യത്തെ ഒക്കെയും കൂട്ടി പുറപ്പെട്ടുചെന്നു ശമര്‍യ്യയെശമർയ്യയെ വളഞ്ഞു.
 
{{verse|25}} അവര്‍അവർ ശമര്‍യ്യയെശമർയ്യയെ വളഞ്ഞിരിക്കുമ്പോള്‍വളഞ്ഞിരിക്കുമ്പോൾ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്കു എണ്പതു വെള്ളിക്കാശും കാല്‍കബ്കാൽകബ് പ്രാക്കാഷ്ഠത്തിന്നു അഞ്ചു വെള്ളിക്കാശും വരെ വിലകയറി.
 
{{verse|26}} ഒരിക്കല്‍ഒരിക്കൽ യിസ്രായേല്‍രാജാവുയിസ്രായേൽരാജാവു മതിലിന്മേല്‍മതിലിന്മേൽ നടക്കുമ്പോള്‍നടക്കുമ്പോൾ ഒരു സ്ത്രീ അവനോടു: യജമാനനായ രാജാവേ, രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
 
{{verse|27}} അതിന്നു അവന്‍അവൻ : യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കില്‍രക്ഷിക്കുന്നില്ലെങ്കിൽ ഞാന്‍ഞാൻ എവിടെനിന്നു തന്നു നിന്നെ രക്ഷിക്കേണ്ടു? കളപ്പുരയില്‍നിന്നോകളപ്പുരയിൽനിന്നോ മുന്തിരിച്ചക്കില്‍നിന്നോമുന്തിരിച്ചക്കിൽനിന്നോ എന്നു ചോദിച്ചു.
 
{{verse|28}} രാജാവു പിന്നെയും അവളോടു: നിന്റെ സങ്കടം എന്തു എന്നു ചോദിച്ചതിന്നു അവള്‍അവൾ: ഈ സ്ത്രീ എന്നോടു: നിന്റെ മകനെ കൊണ്ടുവാ; ഇന്നു നമുക്കു അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം എന്നു പറഞ്ഞു.
 
{{verse|29}} അങ്ങനെ ഞങ്ങള്‍ഞങ്ങൾ എന്റെ മകനെ പുഴുങ്ങിത്തിന്നു; പിറ്റെന്നാള്‍പിറ്റെന്നാൾ ഞാന്‍ഞാൻ അവളോടു: നിന്റെ മകനെ കൊണ്ടുവാ; നമുക്കു അവനെയും തിന്നാം എന്നു പറഞ്ഞാറെ അവള്‍അവൾ തന്റെ മകനെ ഒളിപ്പിച്ചുകളഞ്ഞു എന്നു പറഞ്ഞു.
 
{{verse|30}} സ്ത്രീയുടെ വാക്കു കേട്ടപ്പോള്‍കേട്ടപ്പോൾ രാജാവു വസ്ത്രം കീറി; അവന്‍അവൻ മതിലിന്മേല്‍മതിലിന്മേൽ നടന്നു പോകയായിരുന്നു; ജനം അവനെ നോക്കിയപ്പോള്‍നോക്കിയപ്പോൾ അവന്‍അവൻ അകമെ ദേഹം പറ്റെ രട്ടു ഉടുത്തിരിക്കുന്നതു കണ്ടു.
 
{{verse|31}} ശാഫാത്തിന്റെ മകനായ എലീശയുടെ തല ഇന്നു അവന്റെ ഉടലിന്മേല്‍ഉടലിന്മേൽ ഇരുന്നാല്‍ഇരുന്നാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു അവന്‍അവൻ പറഞ്ഞു.
 
{{verse|32}} എലീശാ തന്റെ വീട്ടില്‍വീട്ടിൽ മൂപ്പന്മേരോടുകൂടെ ഇരിക്കുമ്പോള്‍ഇരിക്കുമ്പോൾ രാജാവു ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതന്‍ദൂതൻ എലീശയുടെ അടുക്കല്‍അടുക്കൽ എത്തുന്നതിന്നു മുമ്പെ അവന്‍അവൻ മൂപ്പന്മാരോടു: എന്റെ തല എടുത്തുകളവാന്‍എടുത്തുകളവാൻകുലപാതകപുത്രന്‍കുലപാതകപുത്രൻ ആളയച്ചിരിക്കുന്നതു നിങ്ങള്‍നിങ്ങൾ കണ്ടുവോ? നോക്കുവിന്‍നോക്കുവിൻ ദൂതന്‍ദൂതൻ വരുമ്പോള്‍വരുമ്പോൾ നിങ്ങള്‍നിങ്ങൾ വാതില്‍വാതിൽ അടെച്ചു വാതില്‍ക്കല്‍വാതിൽക്കൽ അവനെ തടുത്തുകൊള്‍വിന്‍തടുത്തുകൊൾവിൻ ; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പില്‍പിമ്പിൽ കേള്‍ക്കുന്നുണ്ടല്ലോകേൾക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു.
 
{{verse|33}} അവന്‍അവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ദൂതന്‍ദൂതൻ അവന്റെ അടുക്കല്‍അടുക്കൽ എത്തി; ഇതാ, ഈ അനര്‍ത്ഥംഅനർത്ഥം യഹോവയാല്‍യഹോവയാൽ വരുന്നു; ഞാന്‍ഞാൻ ഇനി യഹോവയെ കാത്തിരിക്കുന്നതു എന്തിന്നു എന്നു രാജാവു പറഞ്ഞു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 5|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 7|
}}