"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. രാജാക്കന്മാര്‍/അദ്ധ്യായം 7
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 6|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 8|
}}
{{SVPM Old Testament}}
 
{{verse|1}} അപ്പോള്‍അപ്പോൾ എലീശാ: യഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍കേൾപ്പിൻ : നാളെ ഈ നേരത്തു ശമര്‍യ്യയുടെശമർയ്യയുടെ പടിവാതില്‍ക്കല്‍പടിവാതിൽക്കൽ ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കലിന്നു രണ്ടു സെയാ യവവും വിലക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
 
{{verse|2}} രാജാവിന്നു കൈത്താങ്ങല്‍കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകന്‍അകമ്പടിനായകൻ ദൈവപുരുഷനോടു: യഹോവ ആകാശത്തില്‍ആകാശത്തിൽ കിളിവാതിലുകള്‍കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ എന്നു പറഞ്ഞു. അതിന്നു അവന്‍അവൻ : നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതില്‍അതിൽ നിന്നു തിന്നുകയില്ല എന്നു പറഞ്ഞു.
 
{{verse|3}} അന്നു കുഷ്ഠരോഗികളായ നാലാള്‍നാലാൾ പടിവാതില്‍ക്കല്‍പടിവാതിൽക്കൽ ഉണ്ടായിരുന്നു; അവര്‍അവർ തമ്മില്‍തമ്മിൽ തമ്മില്‍തമ്മിൽ: നാം ഇവിടെ കിടന്നു മരിക്കുന്നതു എന്തിന്നു?
 
{{verse|4}} പട്ടണത്തില്‍പട്ടണത്തിൽ ചെല്ലുക എന്നുവന്നാല്‍എന്നുവന്നാൽ പട്ടണത്തില്‍പട്ടണത്തിൽ ക്ഷാമമായിക്കകൊണ്ടു നാം അവിടെവെച്ചു മരിക്കും; ഇവിടെ പാര്‍ത്താലുംപാർത്താലും മരിക്കും. അതുകൊണ്ടു വരിക നമുക്കു അരാമ്യപാളയത്തില്‍അരാമ്യപാളയത്തിൽ പോകാം; അവര്‍അവർ നമ്മെ ജീവനോടെ വെച്ചാല്‍വെച്ചാൽ നാം ജീവിച്ചിരിക്കും; അവര്‍അവർ നമ്മെ കൊന്നാല്‍കൊന്നാൽ നാം മരിക്കയേയുള്ളു എന്നു പറഞ്ഞു.
 
{{verse|5}} അങ്ങനെ അവര്‍അവർ അരാംപാളയത്തില്‍അരാംപാളയത്തിൽ പോകുവാന്‍പോകുവാൻ സന്ധ്യാസമയത്തു പുറപ്പെട്ടു അരാംപാളയത്തിന്റെ അറ്റത്തു വന്നപ്പോള്‍വന്നപ്പോൾ അവിടെ ആരെയും കാണ്മാനില്ല.
 
{{verse|6}} കര്‍ത്താവുകർത്താവു അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ആരവം കേള്‍പ്പിച്ചിരുന്നതുകൊണ്ടുകേൾപ്പിച്ചിരുന്നതുകൊണ്ടു അവര്‍അവർ തമ്മില്‍തമ്മിൽ തമ്മില്‍തമ്മിൽ: ഇതാ, നമ്മുടെ നേരെ വരേണ്ടതിന്നു യിസ്രായേല്‍രാജാവുയിസ്രായേൽരാജാവു ഹിത്യരാജാക്കന്മാരെയും മിസ്രയീംരാജാക്കന്മാരെയും നമുക്കു വിരോധമായി കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|7}} അതുകൊണ്ടു അവര്‍അവർ സന്ധ്യാസമയത്തുതന്നേ എഴുന്നേറ്റു ഔടിപ്പോയി; കൂടാരങ്ങള്‍കൂടാരങ്ങൾ, കുതിരകള്‍കുതിരകൾ, കഴുതകള്‍കഴുതകൾ എന്നിവയെ പാളയത്തില്‍പാളയത്തിൽ ഇരുന്നപാടെ ഉപേക്ഷിച്ചു ജീവരക്ഷെക്കായി ഔടിപ്പോയി.
 
{{verse|8}} ആ കുഷ്ഠരോഗികള്‍കുഷ്ഠരോഗികൾ പാളയത്തിന്റെ അറ്റത്തു എത്തി ഒരു കൂടാരത്തിന്നകത്തു കയറി തിന്നുകുടിച്ചശേഷം അവിടെ നിന്നു വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവെച്ചു; മടങ്ങിവന്നു മറ്റൊരു കൂടാരത്തിന്നകത്തു കയറി അതില്‍നിന്നുംഅതിൽനിന്നും എടുത്തു കൊണ്ടുപോയി ഒളിച്ചു വെച്ചു.
 
{{verse|9}} പിന്നെ അവര്‍അവർ തമ്മില്‍തമ്മിൽ തമ്മില്‍തമ്മിൽ: നാം ചെയ്യുന്നതു ശരിയല്ല; ഇന്നു സദ്വര്‍ത്തമാനദിവസമല്ലോസദ്വർത്തമാനദിവസമല്ലോ; നാമോ മിണ്ടാതിരിക്കുന്നു; നേരം പുലരുംവരെ നാം താമസിച്ചാല്‍താമസിച്ചാൽ നമുക്കു കുറ്റം വരും; ആകയാല്‍ആകയാൽ വരുവിന്‍വരുവിൻ ; നാം ചെന്നു രാജധാനിയില്‍രാജധാനിയിൽ അറിവുകൊടുക്ക എന്നു പറഞ്ഞു.
 
{{verse|10}} അങ്ങനെ അവര്‍അവർ പട്ടണവാതില്‍ക്കല്‍പട്ടണവാതിൽക്കൽ ചെന്നു കാവല്‍ക്കാരനെകാവൽക്കാരനെ വിളിച്ചു: ഞങ്ങള്‍ഞങ്ങൾ അരാംപാളയത്തില്‍അരാംപാളയത്തിൽ പോയിരുന്നു; അവിടെ ഒരു മനുഷ്യനും ഇല്ല; ഒരു മനുഷ്യന്റെയും ശബ്ദം കേള്‍പ്പാനുമില്ലകേൾപ്പാനുമില്ല കുതിരകളും കഴുതകളും കെട്ടിയിരിക്കുന്നപാടെ നിലക്കുന്നു; കൂടാരങ്ങളും അപ്പാടെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|11}} അവന്‍അവൻ കാവല്‍ക്കാരെകാവൽക്കാരെ വിളിച്ചു; അവര്‍അവർ അകത്തു രാജധാനിയില്‍രാജധാനിയിൽ അറിവുകൊടുത്തു.
 
{{verse|12}} രാജാവു രാത്രിയില്‍രാത്രിയിൽ തന്നേ എഴുന്നേറ്റു ഭൃത്യന്മാരോടു: അരാമ്യര്‍അരാമ്യർ നമ്മോടു ഇച്ചെയ്തതു എന്തെന്നു ഞാന്‍ഞാൻ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്നു അവര്‍അവർ അറിഞ്ഞിട്ടു: അവര്‍അവർ പട്ടണത്തില്‍പട്ടണത്തിൽ നിന്നു പുറത്തുവരും; അപ്പോള്‍അപ്പോൾ നമുക്കു അവരെ ജീവനോടെ പിടിക്കയും പട്ടണത്തില്‍പട്ടണത്തിൽ കടക്കയും ചെയ്യാം എന്നുറെച്ചു അവര്‍അവർ പാളയം വിട്ടുപോയി വയലില്‍വയലിൽ ഒളിച്ചിരിക്കയാകുന്നു എന്നു പറഞ്ഞു.
 
{{verse|13}} അതിന്നു അവന്റെ ഭൃത്യന്മാരില്‍ഭൃത്യന്മാരിൽ ഒരുത്തന്‍ഒരുത്തൻ : പട്ടണത്തില്‍പട്ടണത്തിൽ ശേഷിപ്പുള്ള കുതിരകളില്‍കുതിരകളിൽ അഞ്ചിനെ കൊണ്ടുവരട്ടെ; നാം ആളയച്ചു നോക്കിക്കേണം; അവര്‍അവർ ഇവിടെ ശേഷിച്ചിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും നശിച്ചുപോയിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും എന്നപോലെ ഇരിക്കും എന്നു ഉത്തരം പറഞ്ഞു.
 
{{verse|14}} അങ്ങനെ അവര്‍അവർ രണ്ടു രഥം കുതിരയെ കെട്ടി കൊണ്ടുവന്നു; രാജാവു അവരെ അരാമ്യസൈന്യത്തിന്റെ പിന്നാലെ അയച്ചു: നിങ്ങള്‍നിങ്ങൾ ചെന്നു നോക്കുവിന്‍നോക്കുവിൻ എന്നു കല്പിച്ചു.
 
{{verse|15}} അവര്‍അവർ യോര്‍ദ്ദാന്‍യോർദ്ദാൻ വരെ അവരുടെ പിന്നാലെ ചെന്നു; എന്നാല്‍എന്നാൽ അരാമ്യര്‍അരാമ്യർ തത്രപ്പാടില്‍തത്രപ്പാടിൽ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളും കൊണ്ടു വഴിയൊക്കെയും നിറഞ്ഞിരുന്നു; ദൂതന്മാര്‍ദൂതന്മാർ മടങ്ങിവന്നു വിവരം രാജാവിനെ അറിയിച്ചു.
 
{{verse|16}} അങ്ങനെ ജനം പുറപ്പെട്ടു അരാംപാളയം കൊള്ളയിട്ടു. യഹോവയുടെ വചനപ്രകാരം അന്നു ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കെലിന്നു രണ്ടു സെയാ യവവും വിറ്റു.
 
{{verse|17}} രാജാവു തനിക്കു കൈത്താങ്ങല്‍കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകനെ വാതില്‍ക്കല്‍വാതിൽക്കൽ വിചാരകനായി നിയമിച്ചിരുന്നു; ജനം അവനെ ചവിട്ടിക്കളഞ്ഞു; രാജാവു ദൈവപുരുഷന്റെ അടുക്കല്‍അടുക്കൽ വന്നപ്പോള്‍വന്നപ്പോൾ അവന്‍അവൻ പറഞ്ഞിരുന്നതുപോലെ അവന്‍അവൻ മരിച്ചുപോയി.
 
{{verse|18}} നാളെ ഈ നേരത്തു ശമര്‍യ്യയുടെശമർയ്യയുടെ പടിവാതില്‍ക്കല്‍പടിവാതിൽക്കൽ ശേക്കെലിന്നു രണ്ടു സെയാ യവവും ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും വിലക്കുമെന്നു ദൈവപുരുഷന്‍ദൈവപുരുഷൻ രാജാവിനോടു പറഞ്ഞപ്പോള്‍പറഞ്ഞപ്പോൾഅകമ്പടിനായകന്‍അകമ്പടിനായകൻ ദൈവപുരുഷനോടു:
 
{{verse|19}} യഹോവ ആകാശത്തില്‍ആകാശത്തിൽ കിളിവാതിലുകള്‍കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ എന്നുത്തരം പറഞ്ഞു. അതിന്നു അവന്‍അവൻ ; നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതില്‍നിന്നുഅതിൽനിന്നു തിന്നുകയില്ല എന്നു പറഞ്ഞിരുന്നു.
 
{{verse|20}} അവ്വണ്ണം തന്നേ അവന്നു ഭവിച്ചു; പടിവാതില്‍ക്കല്‍വെച്ചുപടിവാതിൽക്കൽവെച്ചു ജനം അവനെ ചവിട്ടിക്കളഞ്ഞു; അവന്‍അവൻ മരിച്ചുപോയി.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 6|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 8|
}}