"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. രാജാക്കന്മാര്‍/അദ്ധ്യായം 8
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 7|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 9|
}}
{{SVPM Old Testament}}
 
{{verse|1}} അനന്തരം എലീശാ താന്‍താൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീയോടു: നീയും നിന്റെ ഭവനവും പുറപ്പെട്ടു എവിടെയെങ്കിലും പരദേശവാസം ചെയ്തുകൊള്‍വിന്‍ചെയ്തുകൊൾവിൻ ; യഹോവ ഒരു ക്ഷാമം വരുത്തുവാന്‍വരുത്തുവാൻ പോകുന്നു; അതു ഏഴു സംവത്സരം ദേശത്തു ഉണ്ടായിരിക്കും എന്നു പറഞ്ഞു.
 
{{verse|2}} ആ സ്ത്രീ എഴുന്നേറ്റു ദൈവപുരുഷന്‍ദൈവപുരുഷൻ പറഞ്ഞതുപോലെ ചെയ്തു; അവളും ഭവനവും ഫെലിസ്ത്യദേശത്തുപോയി ഏഴു സംവത്സരം പരദേശവാസം ചെയ്തു.
 
{{verse|3}} ഏഴു സംവത്സരം കഴിഞ്ഞിട്ടു അവള്‍അവൾ ഫെലിസ്ത്യദേശത്തുനിന്നു മടങ്ങിവന്നു; പിന്നെ അവള്‍അവൾ തന്റെ വീടും നിലവും സംബന്ധിച്ചു രാജാവിനോടു സങ്കടം ബോധിപ്പിപ്പാന്‍ബോധിപ്പിപ്പാൻ ചെന്നു.
 
{{verse|4}} അന്നേരം രാജാവു ദൈവപുരുഷന്റെ ബാല്യക്കാരനായ ഗേഹസിയോടു സംസാരിക്കയില്‍സംസാരിക്കയിൽ: എലീശാ ചെയ്ത വന്‍വൻ കാര്യങ്ങളൊക്കെയും നീ എന്നോടു വിവരിച്ചുപറക എന്നു കല്പിച്ചു.
 
{{verse|5}} മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവന്‍അവൻ രാജാവിനെ കേള്‍പ്പിക്കുമ്പോള്‍കേൾപ്പിക്കുമ്പോൾ തന്നേ അവന്‍അവൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീ വന്നു തന്റെ വീടും നിലവും സംബന്ധിച്ചു രാജാവിനോടു സങ്കടം ബോധിപ്പിച്ചു. അപ്പോള്‍അപ്പോൾ ഗേഹസി: യജമാനനായ രാജാവേ, ഇവള്‍ഇവൾ തന്നേ ആ സ്ത്രീ; എലീശാ ജീവിപ്പിച്ചുകൊടുത്ത മകന്‍മകൻ ഇവന്‍ഇവൻ തന്നേ എന്നു പറഞ്ഞു.
 
{{verse|6}} രാജാവു സ്ത്രീയോടു ചോദിച്ചപ്പോള്‍ചോദിച്ചപ്പോൾ അവളും അതു വിവരിച്ചു പറഞ്ഞു രാജാവു ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു: അവള്‍ക്കുണ്ടായിരുന്നതൊക്കെയുംഅവൾക്കുണ്ടായിരുന്നതൊക്കെയും അവള്‍അവൾ ദേശം വിട്ടുപോയ നാള്‍മുതല്‍നാൾമുതൽ ഇതുവരെയുള്ള നിലത്തിന്റെ ആദായവും അവള്‍ക്കുഅവൾക്കു കൊടുപ്പിക്കേണം എന്നു കല്പിച്ചു.
 
{{verse|7}} അനന്തരം എലീശാ ദമ്മേശെക്കില്‍ദമ്മേശെക്കിൽ ചെന്നു; അന്നു അരാംരാജാവായ ബെന്‍ബെൻ -ഹദദ് ദീനംപിടിച്ചു കിടക്കുകയായിരുന്നു; ദൈവപുരുഷന്‍ദൈവപുരുഷൻ വന്നിട്ടുണ്ടു എന്നു അവന്നു അറിവു കിട്ടി.
 
{{verse|8}} രാജാവു ഹസായേലിനോടു: ഒരു സമ്മാനം എടുത്തുകൊണ്ടു ദൈവപുരുഷനെ ചെന്നുകണ്ടു: ഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു അവന്‍അവൻ മുഖാന്തരം യഹോവയോടു ചോദിക്ക എന്നു പറഞ്ഞു.
 
{{verse|9}} അങ്ങനെ ഹസായേല്‍ഹസായേൽ ദമ്മേശെക്കിലെ വിശേഷവസ്തുക്കളില്‍നിന്നൊക്കെയുംവിശേഷവസ്തുക്കളിൽനിന്നൊക്കെയും എടുത്തു നാല്പതു ഒട്ടകച്ചുമടുമായി അവനെ ചെന്നുകണ്ടു അവന്റെ മുമ്പില്‍മുമ്പിൽ നിന്നു: നിന്റെ മകന്‍മകൻ അരാം രാജാവായ ബെന്‍ബെൻ -ഹദദ് എന്നെ നിന്റെ അടുക്കല്‍അടുക്കൽ അയച്ചു: ഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു ചോദിക്കുന്നു എന്നു പറഞ്ഞു. അതിന്നു എലീശാ;
 
{{verse|10}} നീ ചെന്നു അവനോടു: നിനക്കു നിശ്ചയമായിട്ടു സൌഖ്യം വരും എന്നു പറക; എന്നാല്‍എന്നാൽ അവന്‍അവൻ നിശ്ചയമായി മരിച്ചുപോകുമെന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|11}} പിന്നെ അവന്നു ലജ്ജ തോന്നുവോളം അവന്‍അവൻ കണ്ണുപറിക്കാതെ അവനെ ഉറ്റുനോക്കി ദൈവപുരുഷന്‍ദൈവപുരുഷൻ കരഞ്ഞു.
 
{{verse|12}} യജമാനന്‍യജമാനൻ കരയുന്നതു എന്തു എന്നു ഹസായേല്‍ഹസായേൽ ചോദിച്ചതിന്നു അവന്‍അവൻ : നീ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു ചെയ്‍വാനിരിക്കുന്ന ദോഷം ഞാന്‍ഞാൻ അറിയുന്നതുകൊണ്ടു തന്നേ; നീ അവരുടെ ദുര്‍ഗ്ഗങ്ങളെദുർഗ്ഗങ്ങളെ തീയിട്ടു ചുടുകയും അവരുടെ യൌവനക്കാരെ വാള്‍കൊണ്ടുവാൾകൊണ്ടു കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ അടിച്ചു തകര്‍ക്കയുംതകർക്കയും അവരുടെ ഗര്‍ഭിണികളെഗർഭിണികളെ പിളര്‍ക്കയുംപിളർക്കയും ചെയ്യും എന്നു പറഞ്ഞു.
 
{{verse|13}} ഈ മഹാകാര്യം ചെയ്‍വാന്‍ചെയ്‍വാൻ നായായിരിക്കുന്ന അടിയന്‍അടിയൻ എന്തു മാത്രമുള്ളു എന്നു ഹസായേല്‍ഹസായേൽ പറഞ്ഞതിന്നു എലീശാ: നീ അരാമില്‍അരാമിൽ രാജാവാകും എന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|14}} അവന്‍അവൻ എലീശയെ വിട്ടു പുറപ്പെട്ടു തന്റെ യജമാനന്റെ അടുക്കല്‍അടുക്കൽ വന്നപ്പോള്‍വന്നപ്പോൾ: എലീശാ നിന്നോടു എന്തു പറഞ്ഞു എന്നു അവന്‍അവൻ ചോദിച്ചു. നിനക്കു നിശ്ചയമായി സൌഖ്യം വരും എന്നു അവന്‍അവൻ എന്നോടു പറഞ്ഞു എന്നു അവന്‍അവൻ ഉത്തരംപറഞ്ഞു.
 
{{verse|15}} പിറ്റെന്നാള്‍പിറ്റെന്നാൾ അവന്‍അവൻ ഒരു കമ്പിളി എടുത്തു വെള്ളത്തില്‍വെള്ളത്തിൽ മുക്കി അവന്റെ മുഖത്തിട്ടു; അതിനാല്‍അതിനാൽ അവന്‍അവൻ മരിച്ചുപോയി; ഹസായേല്‍ഹസായേൽ അവന്നുപകരം രാജാവായ്തീര്‍ന്നുരാജാവായ്തീർന്നു.
 
{{verse|16}} യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ ആഹാബിന്റെ മകനായ യോരാമിന്റെ അഞ്ചാം ആണ്ടില്‍ആണ്ടിൽ യെഹോശാഫാത്ത് യെഹൂദയില്‍യെഹൂദയിൽ രാജാവായിരിക്കുമ്പോള്‍രാജാവായിരിക്കുമ്പോൾ തന്നേ യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകന്‍മകൻ യെഹോരാം രാജാവായി.
 
{{verse|17}} അവന്‍അവൻ വാഴ്ചതുടങ്ങിയപ്പോള്‍വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവന്‍അവൻ എട്ടു സംവത്സരം യെരൂശലേമില്‍യെരൂശലേമിൽ വാണു.
 
{{verse|18}} ആഹാബിന്റെ മകള്‍മകൾ അവന്നു ഭാര്യയായിരുന്നതുകൊണ്ടു അവന്‍അവൻ ആഹാബിന്റെ ഗൃഹം ചെയ്തതുപോലെ യിസ്രായേല്‍രാജാക്കന്മാരുടെയിസ്രായേൽരാജാക്കന്മാരുടെ വഴിയില്‍വഴിയിൽ നടന്നു യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
 
{{verse|19}} എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോടു അവന്നും അവന്റെ മക്കള്‍ക്കുംമക്കൾക്കും എന്നേക്കും ഒരു ദീപം നലകും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ടു അവന്റെ നിമിത്തം യെഹൂദയെ നശിപ്പിപ്പാന്‍നശിപ്പിപ്പാൻ തനിക്കു മനസ്സായില്ല.
 
{{verse|20}} അവന്റെ കാലത്തു എദോമ്യര്‍എദോമ്യർ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങള്‍ക്കുതങ്ങൾക്കു ഒരു രാജാവിനെ വാഴിച്ചു.
 
{{verse|21}} അപ്പോള്‍അപ്പോൾ യെഹോരാം സകലരഥങ്ങളുമായി സായിരിലേക്കു ചെന്നു; എന്നാല്‍എന്നാൽ രാത്രിയില്‍രാത്രിയിൽ അവന്‍അവൻ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; ജനം തങ്ങളുടെ കൂടാരങ്ങളിലേക്കു ഔടിപ്പോയി.
 
{{verse|22}} അങ്ങിനെ എദോമ്യര്‍എദോമ്യർ യെഹൂദയുടെ മേലധികാരത്തോടു ഇന്നുവരെ മത്സരിച്ചുനിലക്കുന്നു; ആ കാലത്തു തന്നേ ലിബ്നയും മത്സരിച്ചു.
 
{{verse|23}} യെഹോരാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|24}} യെഹോരാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തില്‍നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.
 
{{verse|25}} യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ ആഹാബിന്റെ മകന്‍മകൻ യോരാമിന്റെ പന്ത്രണ്ടാം ആണ്ടില്‍ആണ്ടിൽ യെഹൂദാരാജാവായ യെഹോരാമിന്റെ മകന്‍മകൻ അഹസ്യാവു രാജാവായി.
 
{{verse|26}} അഹസ്യാവു വാഴ്ച തുടങ്ങിയപ്പോള്‍തുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവന്‍അവൻ ഒരു സംവത്സരം യെരൂശലേമില്‍യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു അഥല്യാ എന്നു പേര്‍പേർ; അവള്‍അവൾ യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ ഒമ്രിയുടെ പൌത്രി ആയിരുന്നു.
 
{{verse|27}} അവന്‍അവൻ ആഹാബ്ഗൃഹത്തിന്റെ വഴിയില്‍വഴിയിൽ നടന്നു ആഹാബ്ഗൃഹം ചെയ്തതുപോലെ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവന്‍അവൻ ആഹാബിന്റെ ഗൃഹത്തോടു സംബന്ധമുള്ളവന്‍സംബന്ധമുള്ളവൻ ആയിരുന്നുവല്ലോ.
 
{{verse|28}} അവന്‍അവൻ ആഹാബിന്റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു അരാംരാജാവായ ഹസായേലിനോടു യുദ്ധം ചെയ്‍വാന്‍ചെയ്‍വാൻ പോയി; എന്നാല്‍എന്നാൽ അരാമ്യര്‍അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.
 
{{verse|29}} അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തില്‍യുദ്ധത്തിൽ രാമയില്‍വെച്ചുരാമയിൽവെച്ചു അരാമ്യര്‍അരാമ്യർ തന്നെ വെട്ടിയ മുറിവുകള്‍ക്കുമുറിവുകൾക്കു യിസ്രെയേലില്‍വെച്ചുയിസ്രെയേലിൽവെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയാകകൊണ്ടു യെഹൂദാരാജാവായ യെഹോരാമിന്റെ മകന്‍മകൻ അഹസ്യാവു യിസ്രെയേലില്‍യിസ്രെയേലിൽ അവനെ കാണ്മാന്‍കാണ്മാൻ ചെന്നിരുന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 7|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 9|
}}