"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 9" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 8|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 10|
}}
{{SVPM Old Testament}}
 
{{verse|1}} എലീശാപ്രവാചകന്‍എലീശാപ്രവാചകൻ ഒരു പ്രവാചകശിഷ്യനെ വിളിച്ചു അവനോടു പറഞ്ഞതു: നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ടു ഗിലെയാദിലെ രാമോത്തിലേക്കു പോക.
 
{{verse|2}} അവിടെ എത്തിയശേഷം നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകന്‍മകൻ യേഹൂ എവിടെ ഇരിക്കുന്നു എന്നു നോക്കി അകത്തു ചെന്നു അവന്റെ സഹോദരന്മാരുടെ നടുവില്‍നിന്നുനടുവിൽനിന്നു അവനെ എഴുന്നേല്പിച്ചു ഉള്‍മുറിയിലേക്കുഉൾമുറിയിലേക്കു കൊണ്ടുപോക.
 
{{verse|3}} പിന്നെ തൈലപാത്രം എടുത്തു അവന്റെ തലയില്‍തലയിൽ ഒഴിച്ചു: ഞാന്‍ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞിട്ടു വാതില്‍വാതിൽ തുറന്നു താമസിക്കാതെ ഔടിപ്പോരിക.
 
{{verse|4}} അങ്ങനെ പ്രവാചകനായ ആ യൌവനക്കാരന്‍യൌവനക്കാരൻ ഗിലെയാദിലെ രാമോത്തിലേക്കു പോയി.
 
{{verse|5}} അവന്‍അവൻ അവിടെ എത്തിയപ്പോള്‍എത്തിയപ്പോൾ പടനായകന്മാര്‍പടനായകന്മാർ മരുമിച്ചു ഇരിക്കുന്നതു കണ്ടു: നായകാ, എനിക്കു നിന്നോടു ഒരു കാര്യം അറിയിപ്പാനുണ്ടു എന്നു അവന്‍അവൻ പറഞ്ഞതിന്നു: ഞങ്ങള്‍ഞങ്ങൾ എല്ലാവരിലുംവെച്ചു ആരോടു എന്നു യേഹൂ ചോദിച്ചു. നിന്നോടു തന്നേ, നായകാ എന്നു അവന്‍അവൻ ഉത്തരം പറഞ്ഞു.
 
{{verse|6}} അവന്‍അവൻ എഴുന്നേറ്റു മുറിക്കകത്തു കടന്നു; അപ്പോള്‍അപ്പോൾ അവന്‍അവൻ തൈലം അവന്റെ തലയില്‍തലയിൽ ഒഴിച്ചു അവനോടു പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ഞാൻ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു.
 
{{verse|7}} എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിന്നും യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിന്നും ഈസേബെലിനോടു ഞാന്‍ഞാൻ പ്രതികാരം ചെയ്യേണ്ടതിന്നു നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നീ സംഹരിച്ചുകളയേണം.
 
{{verse|8}} ആഹാബ്ഗൃഹം അശേഷം മുടിഞ്ഞുപോകേണം; യിസ്രായേലില്‍യിസ്രായേലിൽ ആഹാബിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെ ഒക്കെയും ഞാന്‍ഞാൻ ഛേദിച്ചുകളയും.
 
{{verse|9}} ഞാന്‍ഞാൻ ആഹാബ്ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
 
{{verse|10}} ഈസേബെലിനെ യിസ്രെയേല്‍യിസ്രെയേൽ പ്രദേശത്തുവെച്ചു നായ്ക്കള്‍നായ്ക്കൾ തിന്നുകളയും; അവളെ അടക്കം ചെയ്‍വാന്‍ചെയ്‍വാൻ ആരും ഉണ്ടാകയില്ല. പിന്നെ അവന്‍അവൻ വാതില്‍വാതിൽ തുറന്നു ഔടിപ്പോയി.
 
{{verse|11}} യേഹൂതന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കല്‍അടുക്കൽ പുറത്തു വന്നപ്പോള്‍വന്നപ്പോൾ ഒരുത്തന്‍ഒരുത്തൻ അവനോടു: എന്താകുന്നു വിശേഷം? ആ ഭ്രാന്തന്‍ഭ്രാന്തൻ നിന്റെ അടുക്കല്‍അടുക്കൽ വന്നതെന്തിന്നു? എന്നു ചോദിച്ചു. അതിന്നു അവന്‍അവൻ അവരോടു: നിങ്ങള്‍നിങ്ങൾ ആ പുരുഷനെയും അവന്‍അവൻ പറഞ്ഞകാര്യത്തെയും അറിയുന്നുവല്ലോ എന്നു പറഞ്ഞു.
 
{{verse|12}} എന്നാറെ അവര്‍അവർ: അതു നേരല്ല; നീ ഞങ്ങളോടു പറയേണം എന്നു പറഞ്ഞതിന്നു അവന്‍അവൻ : ഞാന്‍ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നാദിയായി ഇന്നിന്ന കാര്യങ്ങള്‍കാര്യങ്ങൾ അവന്‍അവൻ എന്നോടു സംസാരിച്ചു എന്നു പറഞ്ഞു.
 
{{verse|13}} ഉടനെ അവര്‍അവർ ബദ്ധപ്പെട്ടു ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ വസ്ത്രം എടുത്തു കോവണിപ്പടികളിന്മേല്‍കോവണിപ്പടികളിന്മേൽ അവന്റെ കാല്‍ക്കല്‍കാൽക്കൽ വിരിച്ചു. കാഹളം ഊതി: യേഹൂ രാജാവായി എന്നു പറഞ്ഞു.
 
{{verse|14}} അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകന്‍മകൻ യേഹൂ യോരാമിന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും എല്ലായിസ്രായേലും അരാംരാജാവായ ഹസായേല്‍നിമിത്തംഹസായേൽനിമിത്തം ഗിലെയാദിലെ രാമോത്തിനെ കാവല്‍കാവൽ ആക്കി സൂക്ഷിച്ചിരുന്നു.
 
{{verse|15}} അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തില്‍യുദ്ധത്തിൽ അരാമ്യര്‍അരാമ്യർ തനിക്കു ഏല്പിച്ച മുറിവുകള്‍ക്കുമുറിവുകൾക്കു യിസ്രെയേലില്‍വെച്ചുയിസ്രെയേലിൽവെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോന്നിരുന്നു. എന്നാല്‍എന്നാൽ യേഹൂ: നിങ്ങള്‍ക്കുനിങ്ങൾക്കു സമ്മതമെങ്കില്‍സമ്മതമെങ്കിൽ യിസ്രെയേലില്‍യിസ്രെയേലിൽ ചെന്നു ഇതു അറിയിക്കേണ്ടതിന്നു ആരും പട്ടണം വിട്ടുപോകാതെ സൂക്ഷിക്കേണം എന്നു പറഞ്ഞു.
 
{{verse|16}} അങ്ങനെ യേഹൂ രഥം കയറി യിസ്രെയേലിലേക്കു പോയി; യോരാം അവിടെ കിടക്കുകയായിരുന്നു. യോരാമിനെ കാണ്മാന്‍കാണ്മാൻ യെഹൂദാരാജാവായ അഹസ്യാവും അവിടെ വന്നിരുന്നു.
 
{{verse|17}} യിസ്രെയേലിലെ ഗോപുരമുകളില്‍ഗോപുരമുകളിൽ ഒരു കാവല്‍ക്കാരന്‍കാവൽക്കാരൻ നിന്നിരുന്നു; അവന്‍അവൻ യേവഹൂവിന്റെ കൂട്ടം വരുന്നതു കണ്ടിട്ടു: ഞാന്‍ഞാൻ ഒരു കൂട്ടത്തെ കാണുന്നു എന്നു പറഞ്ഞു. അപ്പോള്‍അപ്പോൾ യോരാം: നീ ഒരു കുതിരച്ചേവകനെ വിളിച്ചു അവരുടെ നേരെ അയക്കേണം; അവന്‍അവൻ ചെന്നു: സമാധാനമോ എന്നു ചോദിക്കട്ടെ എന്നു കല്പിച്ചു.
 
{{verse|18}} അങ്ങനെ ഒരുത്തന്‍ഒരുത്തൻ കുതിരപ്പുറത്തു കയറി അവനെ എതിരേറ്റു ചെന്നു: സമാധാനമോ എന്നു രാജാവു ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനം കൊണ്ടു നിനക്കു എന്തു കാര്യം? തിരിഞ്ഞു എന്റെ പുറകില്‍പുറകിൽ വരിക എന്നു യേഹൂ പറഞ്ഞു. അപ്പോള്‍അപ്പോൾ കാവല്‍ക്കാരന്‍കാവൽക്കാരൻ : ദൂതന്‍ദൂതൻ അവരുടെ അടുക്കലോളം ചെന്നിട്ടും മടങ്ങിവരുന്നില്ല എന്നു അറിയിച്ചു.
 
{{verse|19}} അവന്‍അവൻ മറ്റൊരുത്തനെ കുതിരപ്പുറത്തു അയച്ചു; അവനും അവരുടെ അടുക്കല്‍അടുക്കൽ ചെന്നു: സമാധാനമോ എന്നു രാജാവു ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനംകൊണ്ടു നിനക്കു എന്തു കാര്യം? തിരിഞ്ഞു എന്റെ പുറകില്‍പുറകിൽ വരിക എന്നു യേഹൂ പറഞ്ഞു.
 
{{verse|20}} അപ്പോള്‍അപ്പോൾ കാവല്‍ക്കാരന്‍കാവൽക്കാരൻ : അവനും അവരുടെ അടുക്കലോളം ചെന്നിട്ടു മടങ്ങിവരുന്നില്ല; ആ ഔടിക്കുന്നതു നിംശിയുടെ മകനായ യേഹൂ ഔടിക്കുന്നതുപോലെ ഇരിക്കുന്നു; ഭ്രന്തനപ്പോലെയല്ലോ അവന്‍അവൻ ഔടിച്ചുവരുന്നതു എന്നു പറഞ്ഞു.
 
{{verse|21}} ഉടനെ യോരാം: രഥം പൂട്ടുക എന്നു കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രായേല്‍യിസ്രായേൽ രാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും താന്താന്റെ രഥത്തില്‍രഥത്തിൽ കയറി യേഹൂവിന്റെ നേരെ പുറപ്പെട്ടു, യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിങ്കല്‍വെച്ചുനിലത്തിങ്കൽവെച്ചു അവനെ എതിരേറ്റു.
 
{{verse|22}} യേഹൂവിനെ കണ്ടപ്പോള്‍കണ്ടപ്പോൾ യോരാം: യേഹൂവേ, സമാധാനമോ എന്നു ചോദിച്ചു. അതിന്നു യേഹൂ: നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം എന്നു പറഞ്ഞു.
 
{{verse|23}} അപ്പോള്‍അപ്പോൾ യോരാം രഥം തിരിച്ചു ഔടിച്ചുകൊണ്ടു അഹസ്യാവോടു: അഹസ്യാവേ, ഇതു ദ്രോഹം എന്നു പറഞ്ഞു.
 
{{verse|24}} യേഹൂ വില്ലുകുലെച്ചു യോരാമിനെ ഭുജങ്ങളുടെ നടുവെ എയ്തു; അമ്പു അവന്റെ ഹൃദയം തുളഞ്ഞു മറുപുറം കടന്നു; അവന്‍അവൻ രഥത്തില്‍രഥത്തിൽ ചുരുണ്ടു വീണു.
 
{{verse|25}} യേഹൂ തന്റെ പടനായകനായ ബിദ്കാരോടു പറഞ്ഞതു: അവനെ എടുത്തു യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തില്‍നിലത്തിൽ എറിഞ്ഞുകളക; ഞാനും നീയും ഒരുമിച്ചു അവന്റെ അപ്പനായ ആഹാബിന്റെ പിന്നാലെ കുതിരയേറി പോകുമ്പോള്‍പോകുമ്പോൾ:
 
{{verse|26}} നാബോത്തിന്റെ രക്തവും അവന്റെ മക്കളുടെ രക്തവും ഇന്നലെ ഞാന്‍ഞാൻ കണ്ടിരിക്കുന്നു സത്യം എന്നു യഹോവ അരുളിച്ചെയ്യുന്നു; ഈ നിലത്തുവെച്ചു ഞാന്‍ഞാൻ നിനക്കു പകരം വീട്ടുമെന്നും യഹോവ അരുളിച്ചെയ്യുന്നു എന്നിങ്ങനെ യഹോവയുടെ ഈ അരുപ്പാടു അവന്നു വിരോധമായി ഉണ്ടായെന്നു ഔര്‍ത്തുകൊള്‍കഔർത്തുകൊൾക; അവനെ എടുത്തു യഹോവയുടെ വചന പ്രകാരം തന്നേ ഈ നിലത്തില്‍നിലത്തിൽ എറിഞ്ഞുകളക.
 
{{verse|27}} യെഹൂദാരാജാവായ അഹസ്യാവു ഇതു കണ്ടിട്ടു ഉദ്യാനഗൃഹത്തിന്റെ വഴിയായി ഔടിപ്പോയി. യേഹൂ അവനെ പിന്തുടര്‍ന്നുപിന്തുടർന്നു: അവനെയും രഥത്തില്‍രഥത്തിൽ വെട്ടിക്കളവിന്‍വെട്ടിക്കളവിൻ എന്നു കല്പിച്ചു. അവര്‍അവർ യിബ്ളെയാമിന്നു സമീപത്തുള്ള ഗൂര്‍കയറ്റത്തിങ്കല്‍വെച്ചുഗൂർകയറ്റത്തിങ്കൽവെച്ചു അവനെ വെട്ടി; അവന്‍അവൻ മെഗിദ്ദോവിലേക്കു ഔടിച്ചെന്നു അവിടെവെച്ചു മരിച്ചുപോയി.
 
{{verse|28}} അവന്റെ ഭൃത്യന്മാര്‍ഭൃത്യന്മാർ അവനെ രഥത്തില്‍വെച്ചുരഥത്തിൽവെച്ചു യെരൂശലേമിലേക്കു കെണ്ടുപോയി ദാവീദിന്റെ നഗരത്തില്‍നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവന്റെ കല്ലറയില്‍കല്ലറയിൽ അവനെ അടക്കംചെയ്തു.
 
{{verse|29}} ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാം ആണ്ടില്‍ആണ്ടിൽ ആയിരുന്നു അഹസ്യാവു യെഹൂദയില്‍യെഹൂദയിൽ രാജാവായതു.
 
{{verse|30}} യേഹൂ യിസ്രായേലില്‍യിസ്രായേലിൽ വന്നതു ഈസേബെല്‍ഈസേബെൽ കേട്ടിട്ടു തന്റെ കണ്ണില്‍കണ്ണിൽ മഷിയെഴുതി തലചീകി മിനുക്കിക്കൊണ്ടു കിളിവാതില്‍ക്കല്‍കൂടികിളിവാതിൽക്കൽകൂടി നോക്കി.
 
{{verse|31}} യേഹൂ പടിവാതില്‍പടിവാതിൽ കടന്നപ്പോള്‍കടന്നപ്പോൾ അവള്‍അവൾ: യജമാനനെ കൊന്നവനായ സിമ്രിക്കു സമാധാനമോ എന്നു ചോദിച്ചു.
 
{{verse|32}} അവന്‍അവൻ തന്റെ മുഖം കിളിവാതില്‍ക്കലേക്കുകിളിവാതിൽക്കലേക്കു ഉയര്‍ത്തിഉയർത്തി: ആരുള്ളു എന്റെ പക്ഷത്തു? ആരുള്ളു എന്നു ചോദിച്ചു. എന്നാറെ രണ്ടുമൂന്നു ഷണ്ഡന്മാര്‍ഷണ്ഡന്മാർ പുറത്തേക്കു നോക്കി.
 
{{verse|33}} അവളെ താഴെ തള്ളിയിടുവിന്‍തള്ളിയിടുവിൻ എന്നു അവന്‍അവൻ കല്പിച്ചു. ഉടനെ അവര്‍അവർ അവളെ താഴെ തള്ളിയിട്ടു; അവളുടെ രക്തം ചുവരിന്മേലും കുതിരകളിന്മേലും തെറിച്ചു; അവന്‍അവൻ അവളെ ചവിട്ടിക്കളഞ്ഞു.
 
{{verse|34}} അവന്‍അവൻ ചെന്നു ഭക്ഷിച്ചു പാനം ചെയ്തശേഷം: ആ ശപിക്കപ്പെട്ടവളെ ചെന്നു നോക്കി അടക്കം ചെയ്‍വിന്‍ചെയ്‍വിൻ ; അവള്‍അവൾ രാജകുമാരിയല്ലോ എന്നു പറഞ്ഞു.
 
{{verse|35}} അവര്‍അവർ അവളെ അടക്കം ചെയ്‍വാന്‍ചെയ്‍വാൻ ചെന്നാറെ അവളുടെ തലമണ്ടയും കാലുകളും കൈപ്പത്തികളും അല്ലാതെ മറ്റൊന്നും കണ്ടില്ല.
 
{{verse|36}} അവര്‍അവർ മടങ്ങിവന്നു അവനോടു അതു അറിയിച്ചു. അപ്പോള്‍അപ്പോൾ അവന്‍അവൻ : യിസ്രെയേല്‍യിസ്രെയേൽ പ്രദേശത്തുവെച്ചു നായ്ക്കള്‍നായ്ക്കൾ ഈസേബെലിന്റെ മാംസം തിന്നുകളയും;
 
{{verse|37}} അതു ഈസേബെല്‍ഈസേബെൽ എന്നു പറവാന്‍പറവാൻ കഴിയാതവണ്ണം ഈസേബെലിന്റെ പിണം യിസ്രെയേല്‍പ്രദേശത്തുയിസ്രെയേൽപ്രദേശത്തു വയലിലെ ചാണകം പോലെ ആകും എന്നിങ്ങനെ യഹോവ തിശ്ബ്യനായ എലീയാവു എന്ന തന്റെ ദാസന്‍ദാസൻ മുഖാന്തരം അരുളിച്ചെയ്ത വചനം തന്നേ ഇതു എന്നു പറഞ്ഞു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 8|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 11|
}}