"സത്യവേദപുസ്തകം/2. ശമൂവേൽ/അദ്ധ്യായം 12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. ശമൂവേല്‍/അദ്ധ്യായം 12
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 2 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 11|
Next=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 13|
}}
{{SVPM Old Testament}}
 
{{verse|1}} അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കല്‍അടുക്കൽ അയച്ചു. അവന്‍അവൻ അവന്റെ അടുക്കല്‍അടുക്കൽ ചെന്നു അവനോടു പറഞ്ഞതു: ഒരു പട്ടണത്തില്‍പട്ടണത്തിൽ രണ്ടു പുരുഷന്മാര്‍പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുത്തന്‍ഒരുത്തൻ ധനവാന്‍ധനവാൻ , മറ്റവന്‍മറ്റവൻ ദരിദ്രന്‍ദരിദ്രൻ .
 
{{verse|2}} ധനവാന്നു ആടുമാടുകള്‍ആടുമാടുകൾ അനവധി ഉണ്ടായിരുന്നു.
 
{{verse|3}} ദരിദ്രന്നോ താന്‍താൻ വിലെക്കു വാങ്ങി വളര്‍ത്തിയവളർത്തിയ ഒരു പെണ്‍കുഞ്ഞാടല്ലാതെപെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അതു അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളര്‍ന്നുവന്നുവളർന്നുവന്നു; അതു അവന്‍അവൻ തിന്നുന്നതില്‍തിന്നുന്നതിൽ ഔഹരി തിന്നുകയും അവന്‍അവൻ കുടിക്കുന്നതില്‍കുടിക്കുന്നതിൽ ഔഹരി കുടിക്കയും അവന്റെ മടിയില്‍മടിയിൽ കിടക്കയും ചെയ്തു; അവന്നു ഒരു മകളെപ്പോലെയും ആയിരുന്നു.
 
{{verse|4}} ധനവാന്റെ അടുക്കല്‍അടുക്കൽ ഒരു വഴിയാത്രക്കാരന്‍വഴിയാത്രക്കാരൻ വന്നു; തന്റെ അടുക്കല്‍അടുക്കൽ വന്ന വഴിപോക്കന്നുവേണ്ടി പാകംചെയ്‍വാന്‍പാകംചെയ്‍വാൻ സ്വന്ത ആടുമാടുകളില്‍ആടുമാടുകളിൽ ഒന്നിനെ എടുപ്പാന്‍എടുപ്പാൻ മനസ്സാകാതെ, അവന്‍അവൻ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു തന്റെ അടുക്കല്‍അടുക്കൽ വന്ന ആള്‍ക്കുവേണ്ടിആൾക്കുവേണ്ടി പാകം ചെയ്തു.
 
{{verse|5}} അപ്പോള്‍അപ്പോൾ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരെ ഏറ്റവും ജ്വലിച്ചു; അവന്‍അവൻ നാഥാനോടു: യഹോവയാണ, ഇതു ചെയ്തവന്‍ചെയ്തവൻ മരണയോഗ്യന്‍മരണയോഗ്യൻ .
 
{{verse|6}} അവന്‍അവൻ കനിവില്ലാതെ ഈ കാര്യം പ്രവര്‍ത്തിച്ചതുകൊണ്ടുപ്രവർത്തിച്ചതുകൊണ്ടു ആ ആടിന്നുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം എന്നു പറഞ്ഞു.
 
{{verse|7}} നാഥാന്‍നാഥാൻ ദാവീദിനോടു പറഞ്ഞതു: ആ മനുഷ്യന്‍മനുഷ്യൻ നീ തന്നേ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു, നിന്നെ ശൌലിന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു വിടുവിച്ചു.
 
{{verse|8}} ഞാന്‍ഞാൻ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാര്‍വ്വിടത്തിലേക്കുമാർവ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേല്‍യിസ്രായേൽ ഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കില്‍പോരായെങ്കിൽ ഇന്നിന്നതും കൂടെ ഞാന്‍ഞാൻ നിനക്കു തരുമായിരുന്നു.
 
{{verse|9}} നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാള്‍കൊണ്ടുവാൾകൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തു. അവനെ അമ്മോന്യരുടെ വാള്‍കൊണ്ടുവാൾകൊണ്ടു കൊല്ലിച്ചു.
 
{{verse|10}} നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തതുകൊണ്ടു വാള്‍വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല.
 
{{verse|11}} യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തില്‍നിന്നുസ്വന്തഗൃഹത്തിൽനിന്നു ഞാന്‍ഞാൻ നിനക്കു അനര്‍ത്ഥംഅനർത്ഥം വരുത്തും; നീ കാണ്‍കെകാൺകെ ഞാന്‍ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവന്‍അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.
 
{{verse|12}} നീ അതു രഹസ്യത്തില്‍രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാണ്‍കെകാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും.
 
{{verse|13}} ദാവീദ് നാഥാനോടു: ഞാന്‍ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാന്‍നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.
 
{{verse|14}} എങ്കിലും നീ ഈ പ്രവൃത്തിയില്‍പ്രവൃത്തിയിൽ യഹോവയുടെ ശത്രുക്കള്‍ശത്രുക്കൾ ദൂഷണം പറവാന്‍പറവാൻ ഹേതു ഉണ്ടാക്കിയതു കൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചു പോകും എന്നു പറഞ്ഞു നാഥാന്‍നാഥാൻ തന്റെ വീട്ടിലേക്കു പോയി.
 
{{verse|15}} ഊരീയാവിന്റെ ഭാര്യ ദാവീദിന്നു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന്നു കഠിനരോഗം പിടിച്ചു.
വരി 38:
{{verse|16}} ദാവീദ് കുഞ്ഞിന്നുവേണ്ടി ദൈവത്തോടു അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്തു കടന്നു രാത്രി മുഴുവനും നിലത്തു കിടക്കയും ചെയ്തു.
 
{{verse|17}} അവന്റെ ഗൃഹപ്രമാണികള്‍ഗൃഹപ്രമാണികൾ അവനെ നിലത്തുനിന്നു എഴുന്നേല്പിപ്പാന്‍എഴുന്നേല്പിപ്പാൻ ഉത്സാഹിച്ചുകൊണ്ടു അരികെ നിന്നു; എന്നാല്‍എന്നാൽ അവന്നു മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല.
 
{{verse|18}} എന്നാല്‍എന്നാൽ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചു എന്നു ദാവീദിനെ അറിയിപ്പാന്‍അറിയിപ്പാൻ ഭൃത്യന്മാര്‍ഭൃത്യന്മാർ ഭയപ്പെട്ടു. കുഞ്ഞു ജീവനോടിരുന്ന സമയം നാം സംസാരിച്ചിട്ടു അവന്‍അവൻ നമ്മുടെ വാക്കു കേള്‍ക്കാതിരിക്കെകേൾക്കാതിരിക്കെ കുഞ്ഞു മരിച്ചുപോയി എന്നു നാം അവനോടു എങ്ങനെ പറയും? അവന്‍അവൻ തനിക്കുതന്നേ വല്ല കേടും വരുത്തും എന്നു അവര്‍അവർ പറഞ്ഞു.
 
{{verse|19}} ഭൃത്യന്മാര്‍ഭൃത്യന്മാർ തമ്മില്‍തമ്മിൽ മന്ത്രിക്കുന്നതു കണ്ടപ്പോള്‍കണ്ടപ്പോൾ കുഞ്ഞുമരിച്ചുപോയി എന്നു ദാവീദ് ഗ്രഹിച്ചു, തന്റെ ഭൃത്യന്മാരോടു: കുഞ്ഞു മരിച്ചുപോയോ എന്നു ചോദിച്ചു; മരിച്ചുപോയി എന്നു അവര്‍അവർ പറഞ്ഞു.
 
{{verse|20}} ഉടനെ ദാവീദ് നിലത്തുനിന്നു എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തില്‍ആലയത്തിൽ ചെന്നു നമസ്കരിച്ചു; അരമനയില്‍അരമനയിൽ വന്നു; അവന്റെ കല്പനപ്രകാരം അവര്‍അവർ ഭക്ഷണം അവന്റെ മുമ്പില്‍വെച്ചുമുമ്പിൽവെച്ചു അവന്‍അവൻ ഭക്ഷിച്ചു.
 
{{verse|21}} അവന്റെ ഭൃത്യന്മാര്‍ഭൃത്യന്മാർ അവനോടു: നീ ഈ ചെയ്തിരിക്കുന്നതെന്തു? കുഞ്ഞു ജീവനോടിരുന്ന സമയം നീ അവന്നു വേണ്ടി ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റു ഭക്ഷണം കഴിച്ചുവല്ലോ എന്നു ചോദിച്ചു.
 
{{verse|22}} അതിന്നു അവന്‍അവൻ : കുഞ്ഞു ജീവനോടിരുന്ന സമയം ഞാന്‍ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന്നു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആര്‍ക്കുംആർക്കും അറിയാം എന്നു ഞാന്‍ഞാൻ വിചാരിച്ചു.
 
{{verse|23}} ഇപ്പോഴോ അവന്‍അവൻ മരിച്ചുപോയി; ഇനി ഞാന്‍ഞാൻ ഉപവസിക്കുന്നതു എന്തിന്നു? അവനെ മടക്കി വരുത്തുവാന്‍വരുത്തുവാൻ എനിക്കു കഴിയുമോ? ഞാന്‍ഞാൻ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവന്‍അവൻ എന്റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു.
 
{{verse|24}} പിന്നെ ദാവീദ് തന്റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ചു അവളുടെ അടുക്കല്‍അടുക്കൽ ചെന്നു അവളോടുകൂടെ ശയിച്ചു; അവള്‍അവൾ ഒരു മകനെ പ്രസവിച്ചു; അവന്‍അവൻ അവന്നു ശലോമോന്‍ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു.
 
{{verse|25}} അവന്‍അവൻ നാഥാന്‍നാഥാൻ പ്രവാചകനെ നിയോഗിച്ചു; അവന്‍അവൻ യഹോവയുടെ പ്രീതിനിമിത്തം അവന്നു യെദീദ്യാവു എന്നു പേര്‍പേർ വിളിച്ചു.
 
{{verse|26}} എന്നാല്‍എന്നാൽ യോവാബ് അമ്മോന്യരുടെ രബ്ബയോടു പൊരുതു രാജനഗരം പിടിച്ചു.
 
{{verse|27}} യോവാബ് ദാവീദിന്റെ അടുക്കല്‍അടുക്കൽ ദൂതന്മാരെ അയച്ചു: ഞാന്‍ഞാൻ രബ്ബയോടു പൊരുതു ജലനഗരം പിടിച്ചിരിക്കുന്നു.
 
{{verse|28}} ആകയാല്‍ആകയാൽ ഞാന്‍ഞാൻ നഗരം പിടിച്ചിട്ടു കീര്‍ത്തികീർത്തി എനിക്കാകാതിരിക്കേണ്ടതിന്നു നീ ശേഷം ജനത്തെ ഒരുമിച്ചു കൂട്ടി നഗരത്തിന്നു നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊള്‍കപിടിച്ചുകൊൾക എന്നു പറയിച്ചു.
 
{{verse|29}} അങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്നു പടവെട്ടി അതിനെ പിടിച്ചു.
 
{{verse|30}} അവന്‍അവൻ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയില്‍നിന്നുതലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു; അതിന്മേല്‍അതിന്മേൽ രത്നം പതിച്ചിരുന്നു; അവര്‍അവർ അതു ദാവീദിന്റെ തലയില്‍തലയിൽ വെച്ചു; അവന്‍അവൻ നഗരത്തില്‍നിന്നുനഗരത്തിൽനിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
 
{{verse|31}} അവിടത്തെ ജനത്തെയും അവന്‍അവൻ പുറത്തു കൊണ്ടുവന്നു അവരെ ഈര്‍ച്ചവാളിന്നുംഈർച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവന്‍അവൻ അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 11|
Next=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 13|
}}