"സത്യവേദപുസ്തകം/2. ശമൂവേൽ/അദ്ധ്യായം 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. ശമൂവേല്‍/അദ്ധ്യായം 13
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 2 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 12|
Next=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 14|
}}
{{SVPM Old Testament}}
 
{{verse|1}} അതിന്റെ ശേഷം സംഭവിച്ചതു: ദാവീദിന്റെ മകനായ അബ്ശാലോമിന്നു സൌന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവള്‍ക്കുഅവൾക്കു താമാര്‍താമാർ എന്നു പേര്‍പേർ; ദാവീദിന്റെ മകനായ അമ്നോന്നു അവളില്‍അവളിൽ പ്രേമം ജനിച്ചു.
 
{{verse|2}} തന്റെ സഹോദരിയായ താമാര്‍താമാർ നിമിത്തം മാല്‍മാൽ മുഴുത്തിട്ടു അമ്നോന്‍അമ്നോൻ രോഗിയായ്തീര്‍ന്നുരോഗിയായ്തീർന്നു. അവള്‍അവൾ കന്യകയാകയാല്‍കന്യകയാകയാൽ അവളോടു വല്ലതും ചെയ്‍വാന്‍ചെയ്‍വാൻ അമ്നോന്നു പ്രയാസം തോന്നി.
 
{{verse|3}} എന്നാല്‍എന്നാൽ അമ്നോന്നു ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതന്‍സ്നേഹിതൻ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു.
 
{{verse|4}} അവന്‍അവൻ അവനോടു: നീ നാള്‍ക്കുനാള്‍നാൾക്കുനാൾ ഇങ്ങനെ ക്ഷീണിച്ചുവരുന്നതു എന്തു, രാജകുമാരാ? എന്നോടു പറഞ്ഞുകൂടയോ എന്നു ചോദിച്ചു. അമ്നോന്‍അമ്നോൻ അവനോടു എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങള്‍പെങ്ങൾ താമാരില്‍താമാരിൽ എനിക്കു പ്രേമം ജനിച്ചിരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|5}} യോനാദാബ് അവനോടു: നീ രോഗം നടിച്ചു കിടക്കയില്‍കിടക്കയിൽ കിടന്നുകൊള്‍കകിടന്നുകൊൾക; നിന്നെ കാണ്മാന്‍കാണ്മാൻ നിന്റെ അപ്പന്‍അപ്പൻ വരുമ്പോള്‍വരുമ്പോൾ നീ അവനോടു: എന്റെ സഹോദരിയായ താമാര്‍താമാർ വന്നു എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കയ്യില്‍കയ്യിൽ നിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഞാന്‍ഞാൻ കാണ്‍കെകാൺകെ അവള്‍അവൾ എന്റെ മുമ്പില്‍വെച്ചുമുമ്പിൽവെച്ചു തന്നേ ഭക്ഷണം ഒരുക്കേണം എന്നു അപേക്ഷിച്ചുകൊള്‍കഅപേക്ഷിച്ചുകൊൾക എന്നു പറഞ്ഞു.
 
{{verse|6}} അങ്ങനെ അമ്നോന്‍അമ്നോൻ രോഗം നടിച്ചു കിടന്നു; രാജാവു അവനെ കാണ്മാന്‍കാണ്മാൻ വന്നപ്പോള്‍വന്നപ്പോൾ അമ്നോന്‍അമ്നോൻ രാജാവിനോടു: എന്റെ സഹോദരിയായ താമാര്‍താമാർ വന്നു ഞാന്‍ഞാൻ അവളുടെ കയ്യില്‍കയ്യിൽ നിന്നു എടുത്തു ഭക്ഷിക്കേണ്ടതിന്നു എന്റെ മുമ്പില്‍വെച്ചുതന്നെമുമ്പിൽവെച്ചുതന്നെ ഒന്നു രണ്ടു വടകളെ ഉണ്ടാക്കട്ടെ എന്നു പറഞ്ഞു.
 
{{verse|7}} ഉടനെ ദാവീദ് അരമനയില്‍അരമനയിൽ താമാരിന്റെ അടുക്കല്‍അടുക്കൽ ആളയച്ചു: നിന്റെ സഹോദരനായ അമ്നോന്റെ വീട്ടില്‍ചെന്നുവീട്ടിൽചെന്നു അവന്നു ഭക്ഷണം ഉണ്ടാക്കിക്കൊടുക്ക എന്നു പറയിച്ചു.
 
{{verse|8}} താമാര്‍താമാർ തന്റെ സഹോദരനായ അമ്നോന്റെ വീട്ടില്‍വീട്ടിൽ ചെന്നു; അവന്‍അവൻ കിടക്കുകയായിരുന്നു. അവള്‍അവൾ മാവു എടുത്തു കുഴച്ചു അവന്റെ മുമ്പില്‍വെച്ചുമുമ്പിൽവെച്ചു തന്നെ വടകളായി ചുട്ടു.
 
{{verse|9}} ഉരുളിയോടെ എടുത്തു അവന്റെ മുമ്പില്‍മുമ്പിൽ വിളമ്പി; എന്നാല്‍എന്നാൽ ഭക്ഷിപ്പാന്‍ഭക്ഷിപ്പാൻ അവന്നു ഇഷ്ടമായില്ല. എല്ലവരെയും എന്റെ അടുക്കല്‍നിന്നുഅടുക്കൽനിന്നു പുറത്താക്കുവിന്‍പുറത്താക്കുവിൻ എന്നു അമ്നോന്‍അമ്നോൻ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കല്‍നിന്നുഅടുക്കൽനിന്നു പുറത്തുപോയി.
 
{{verse|10}} അപ്പോള്‍അപ്പോൾ അമ്നോന്‍അമ്നോൻ താമാരിനോടു: ഞാന്‍ഞാൻ നിന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഭക്ഷണം ഉള്‍മുറിയില്‍ഉൾമുറിയിൽ കൊണ്ടുവരിക എന്നു പറഞ്ഞു. താമാര്‍താമാർ താന്‍താൻ ഉണ്ടാക്കിയ വടളെ എടുത്തു ഉള്‍മുറിയില്‍ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കല്‍കൊണ്ടുചെന്നുഅടുക്കൽകൊണ്ടുചെന്നു.
 
{{verse|11}} അവന്‍അവൻ ഭക്ഷിക്കേണ്ടതിന്നു അവള്‍അവൾ അവയെ അവന്റെ അടുക്കല്‍അടുക്കൽ കൊണ്ടുചെന്നപ്പോള്‍കൊണ്ടുചെന്നപ്പോൾ അവന്‍അവൻ അവളെ പിടിച്ചു അവളോടു: സഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
 
{{verse|12}} അവള്‍അവൾ അവനോടു: എന്റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലില്‍യിസ്രായേലിൽ ഇതു കൊള്ളരുതാത്തതല്ലൊ; ഈ വഷളത്വം ചെയ്യരുതെ.
 
{{verse|13}} എന്റെ അവമാനം ഞാന്‍ഞാൻ എവിടെ കൊണ്ടുപോയി വേക്കും? നീയും യിസ്രായേലില്‍യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തില്‍കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവന്‍അവൻ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു.
 
{{verse|14}} എന്നാല്‍എന്നാൽ അവന്‍അവൻ , അവളുടെ വാക്കു കേള്‍പ്പാന്‍കേൾപ്പാൻ മനസ്സില്ലാതെ, അവളെക്കാള്‍അവളെക്കാൾ ബലമുള്ളവനാകകൊണ്ടു ബലാല്‍ക്കാരംബലാൽക്കാരം ചെയ്തു അവളോടുകൂടെ ശയിച്ചു.
 
{{verse|15}} പിന്നെ അമ്നോന്‍അമ്നോൻ അവളെ അത്യന്തം വെറുത്തു; അവന്‍അവൻ അവളെ സ്നേഹിച്ച സ്നേഹത്തെക്കാള്‍സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പു വലുതായിരുന്നു. എഴുന്നേറ്റു പോക എന്നു അമ്നോന്‍അമ്നോൻ അവളോടു പറഞ്ഞു;
 
{{verse|16}} അവള്‍അവൾ അവനോടു: അങ്ങനെയരുതു; നീ എന്നോടു ചെയ്ത മറ്റെ ദോഷത്തെക്കാള്‍ദോഷത്തെക്കാൾ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു എന്നു പറഞ്ഞു. എന്നാല്‍എന്നാൽ അവന്നു അവളുടെ വാക്കു കേള്‍പ്പാന്‍കേൾപ്പാൻ മനസ്സായില്ല.
 
{{verse|17}} അവന്‍അവൻ തനിക്കു ശുശ്രൂഷചെയ്യുന്ന ബാല്യക്കാരനെ വിളിച്ചു അവനോടു: ഇവളെ ഇവിടെനിന്നു പുറത്താക്കി വാതില്‍വാതിൽ അടെച്ചുകളക എന്നു പറഞ്ഞു.
 
{{verse|18}} അവള്‍അവൾ നിലയങ്കിധരിച്ചിരിന്നു; രാജകുമാരികളായ കന്യകമാര്‍കന്യകമാർ ഇങ്ങനെയുള്ള വസ്ത്രം ധരിക്ക പതിവായിരുന്നു. ബാല്യക്കാരന്‍ബാല്യക്കാരൻ അവളെ പുറത്തിറക്കി വാതില്‍വാതിൽ അടെച്ചുകളഞ്ഞു.
 
{{verse|19}} അപ്പോള്‍അപ്പോൾ താമാര്‍താമാർ തലയില്‍തലയിൽ വെണ്ണീര്‍വെണ്ണീർ വാരിയിട്ടു താന്‍താൻ ധരിച്ചിരുന്ന നിലയങ്കി കീറി, തലയില്‍തലയിൽ കയ്യുംവെച്ചു നിലവിളിച്ചുംകൊണ്ടു നടന്നു.
 
{{verse|20}} അവളുടെ സഹോദരനായ അബ്ശാലോം അവളോടു: നിന്റെ സഹോദരനായ അമ്നോന്‍അമ്നോൻ നിന്റെ അടുക്കല്‍അടുക്കൽ ആയിരുന്നുവോ? ആകട്ടെ സഹോദരീ, മിണ്ടാതിരിക്ക; അവന്‍അവൻ നിന്റെ സഹോദരനല്ലോ; ഈ കാര്യം മനസ്സില്‍മനസ്സിൽ വെക്കരുതു എന്നു പറഞ്ഞു. അങ്ങനെ താമാര്‍താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടില്‍വീട്ടിൽ ഏകാകിയായി പാര്‍ത്തുപാർത്തു.
 
{{verse|21}} ദാവീദ് രാജാവു ഈ കാര്യം ഒക്കെയും കേട്ടപ്പോള്‍കേട്ടപ്പോൾ അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
 
{{verse|22}} എന്നാല്‍എന്നാൽ അബ്ശാലോം അമ്നോനോടു ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാരിനെ അമ്നോന്‍അമ്നോൻ അവമാനിച്ചതുകൊണ്ടു അബ്ശാലോം അവനെ ദ്വേഷിച്ചു.
 
{{verse|23}} രണ്ടു സംവത്സരം കഴിഞ്ഞശേഷം അബ്ശാലോമിന്നു എഫ്രയീമിന്നു സമിപത്തുള്ള ബാല്‍ഹാസോരില്‍ബാൽഹാസോരിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു.
 
{{verse|24}} അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നു: അടിയന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടു; രാജാവും ഭൃത്യന്മാരും അടിയനോടുകൂടെ വരേണമേ എന്നപേക്ഷിച്ചു.
 
{{verse|25}} രാജാവു അബ്ശാലോമിനോടു: വേണ്ടാ മകനേ, ഞങ്ങള്‍ഞങ്ങൾ എല്ലാവരും വന്നാല്‍വന്നാൽ നിനക്കു ഭാരമാകും എന്നു പറഞ്ഞു. അവന്‍അവൻ അവനെ നിര്‍ബ്ബന്ധിച്ചിട്ടുംനിർബ്ബന്ധിച്ചിട്ടും പോകുവാന്‍പോകുവാൻ മനസ്സാകാതെ അവന്‍അവൻ അവനെ അനുഗ്രഹിച്ചു.
 
{{verse|26}} അപ്പോള്‍അപ്പോൾ അബ്ശാലോം: അങ്ങനെയെങ്കില്‍അങ്ങനെയെങ്കിൽ എന്റെ സഹോദരന്‍സഹോദരൻ അമ്നോന്‍അമ്നോൻ ഞങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. രാജാവു അവനോടു: അവന്‍അവൻ പോരുന്നതു എന്തിന്നു എന്നു പറഞ്ഞു.
 
{{verse|27}} എങ്കിലും അബ്ശാലോം നിര്‍ബന്ധിച്ചപ്പോള്‍നിർബന്ധിച്ചപ്പോൾ അവന്‍അവൻ അമ്നോനെയും രാജകുമാരന്മാരെയൊക്കെയും അവനോടുകൂടെ അയച്ചു.
 
{{verse|28}} എന്നാല്‍എന്നാൽ അബ്ശാലോം തന്റെ ബാല്യക്കാരോടു: നോക്കിക്കൊള്‍വിന്‍നോക്കിക്കൊൾവിൻ ; അമ്നോന്‍അമ്നോൻ വീഞ്ഞുകുടിച്ചു ആനന്ദിച്ചിരിക്കുന്നേരം ഞാന്‍ഞാൻ നിങ്ങളോടു: അമ്നോനെ അടിച്ചുകൊല്ലുവിന്‍അടിച്ചുകൊല്ലുവിൻ എന്നു പറയുമ്പോള്‍പറയുമ്പോൾ നിങ്ങള്‍നിങ്ങൾ അവനെ കൊല്ലുവിന്‍കൊല്ലുവിൻ ; ഭയപ്പെടരുതു; ഞാനല്ലയോ നിങ്ങളോടു കല്പിച്ചതു? നിങ്ങള്‍നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിന്‍ശൂരന്മാരായിരിപ്പിൻ എന്നു കല്പിച്ചു.
 
{{verse|29}} അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാര്‍ബാല്യക്കാർ അമ്നോനോടു ചെയ്തു. അപ്പോള്‍അപ്പോൾ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റു താന്താന്റെ കോവര്‍കഴുതപ്പുറത്തുകോവർകഴുതപ്പുറത്തു കയറി ഔടിപ്പോയി.
 
{{verse|30}} അവര്‍അവർ വഴിയില്‍വഴിയിൽ ആയിരിക്കുമ്പോള്‍ആയിരിക്കുമ്പോൾ തന്നേ: അബ്ശാലോം രാജകുമാരന്മാരെയൊക്കെയും കൊന്നുകളഞ്ഞു; അവരില്‍അവരിൽ ഒരുത്തനും ശേഷിച്ചില്ല എന്നു ദാവീദിന്നു വര്‍ത്തമാനംവർത്തമാനം എത്തി.
 
{{verse|31}} അപ്പോള്‍അപ്പോൾ രാജാവു എഴുന്നേറ്റു വസ്ത്രംകീറി നിലത്തു കിടന്നു; അവന്റെ സകലഭൃത്യന്മാരും വസ്ത്രം കീറി അരികെ നിന്നു.
 
{{verse|32}} എന്നാല്‍എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞതു: അവര്‍അവർ രാജകുമാരന്മാരായ യുവാക്കളെ ഒക്കെയും കൊന്നുകളഞ്ഞു എന്നു യജമാനന്‍യജമാനൻ വിചാരിക്കരുതു; അമ്നോന്‍അമ്നോൻ മാത്രമെ മരിച്ചിട്ടുള്ളു; തന്റെ സഹോദരിയായ താമാരിനെ അവന്‍അവൻ അവമാനിച്ച നാള്‍മുതല്‍നാൾമുതൽ അബ്ശാലോമിന്റെ മുഖത്തു ഈ നിര്‍ണ്ണയംനിർണ്ണയം കാണ്മാന്‍കാണ്മാൻ ഉണ്ടായിരുന്നു.
 
{{verse|33}} ആകയാല്‍ആകയാൽ രാജകുമാരന്മാര്‍രാജകുമാരന്മാർ ഒക്കെയും മരിച്ചുപോയി എന്നുള്ള വര്‍ത്തമാനംവർത്തമാനം യജമാനനായ രാജാവു ഗണ്യമാക്കരുതേ; അമ്നോന്‍അമ്നോൻ മാത്രമേ മരിച്ചിട്ടുള്ള.
 
{{verse|34}} എന്നാല്‍എന്നാൽ അബ്ശാലോം ഔടിപ്പോയി. കാവല്‍നിന്നിരുന്നകാവൽനിന്നിരുന്ന ബാല്യക്കാരന്‍ബാല്യക്കാരൻ തല ഉയര്‍ത്തിനോക്കിയപ്പോള്‍ഉയർത്തിനോക്കിയപ്പോൾ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നതു കണ്ടു.
 
{{verse|35}} അപ്പോള്‍അപ്പോൾ യോനാദാബ് രാജാവിനോടു: ഇതാ, രാജകുമാരന്മാര്‍രാജകുമാരന്മാർ വരുന്നു; അടിയന്റെ വാക്കു ഒത്തുവല്ലോ എന്നു പറഞ്ഞു.
 
{{verse|36}} അവന്‍അവൻ സംസാരിച്ചു തീര്‍ന്നപ്പോഴെക്കുതീർന്നപ്പോഴെക്കു രാജകുമാരന്മാര്‍രാജകുമാരന്മാർ വന്നു ഉറക്കെ കരഞ്ഞു. രാജാവും സകലഭൃത്യന്മാരും വാവിട്ടുകരഞ്ഞു.
 
{{verse|37}} എന്നാല്‍എന്നാൽ അബ്ശാലോം ഔടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂര്‍രാജാവായഗെശൂർരാജാവായ താല്മായിയുടെ അടുക്കല്‍അടുക്കൽ ചെന്നു. ദാവീദോ ഇടവിടാതെ തന്റെ മകനെക്കുറിച്ചു ദുഃഖിച്ചുകൊണ്ടിരുന്നു.
 
{{verse|38}} ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്കു ഔടിപ്പോയി മൂന്നു സംവത്സരം അവിടെ താമസിച്ചു.
 
{{verse|39}} എന്നാല്‍എന്നാൽ ദാവീദ്‍രാജാവു അബ്ശാലോമിനെ കാണ്മാന്‍കാണ്മാൻ വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന്നു ആശ്വാസം വന്നിരുന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 12|
Next=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 14|
}}