"സത്യവേദപുസ്തകം/2. ശമൂവേൽ/അദ്ധ്യായം 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/2. ശമൂവേല്‍/അദ്ധ്യായം 18
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 2 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 17|
Next=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 19|
}}
{{SVPM Old Testament}}
 
{{verse|1}} അനന്തരം ദാവീദ് തന്നോടുകൂടെയുള്ള ജനത്തെ എണ്ണിനോക്കി; അവര്‍ക്കുംഅവർക്കും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.
 
{{verse|2}} ദാവീദ് ജനത്തില്‍ജനത്തിൽ മൂന്നില്‍മൂന്നിൽ ഒരു പങ്കു യോവാബിന്റെ കൈക്കീഴും മൂന്നില്‍മൂന്നിൽ ഒരു പങ്കു സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായിയുടെ കൈക്കീഴും മൂന്നില്‍മൂന്നിൽ ഒരു പങ്കു ഗിത്യനായ ഇത്ഥായിയുടെ കൈക്കീഴും അയച്ചു: ഞാനും നിങ്ങളോടുകൂടെ വരും എന്നു രാജാവു ജനത്തോടു പറഞ്ഞു.
 
{{verse|3}} എന്നാല്‍എന്നാൽ ജനം: നീ വരേണ്ടാ; ഞങ്ങള്‍ഞങ്ങൾ തോറ്റോടി എന്നു വരികില്‍വരികിൽ ഞങ്ങളുടെ കാര്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളില്‍ഞങ്ങളിൽ പാതിപേര്‍പാതിപേർ പട്ടുപോയി എന്നുവരികിലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളില്‍ഞങ്ങളിൽ പതിനായിരം പേര്‍ക്കുംപേർക്കും തുല്യന്‍തുല്യൻ . ആകയാല്‍ആകയാൽ നീ പട്ടണത്തില്‍പട്ടണത്തിൽ ഇരുന്നുകൊണ്ടു ഞങ്ങള്‍ക്കുഞങ്ങൾക്കു സഹായം ചെയ്യുന്നതു നല്ലതു എന്നു പറഞ്ഞു.
 
{{verse|4}} രാജാവു അവരോടു: നിങ്ങള്‍ക്കുനിങ്ങൾക്കു ഉത്തമം എന്നു തോന്നുന്നതു ഞാന്‍ഞാൻ ചെയ്യാം എന്നു പറഞ്ഞു. പിന്നെ രാജാവു പടിവാതില്‍ക്കല്‍പടിവാതിൽക്കൽ നിന്നു; ജനമൊക്കെയും നൂറുനൂറായും ആയിരമായിരമായും പുറപ്പെട്ടു.
 
{{verse|5}} അബ്ശാലോംകുമാരനോടു എന്നെ ഔര്‍ത്തുഔർത്തു കനിവോടെ പെരുമാറുവിന്‍പെരുമാറുവിൻ എന്നു രാജാവു യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവു അധിപതിമാരോടൊക്കെയും അബ്ശാലോമിനെക്കുറിച്ചു കല്പിക്കുമ്പോള്‍കല്പിക്കുമ്പോൾ ജനമെല്ലാം കേട്ടു.
 
{{verse|6}} പിന്നെ ജനം പടനിലത്തേക്കു യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തില്‍വെച്ചുഎഫ്രയീംവനത്തിൽവെച്ചു പടയുണ്ടായി.
 
{{verse|7}} യിസ്രായേല്‍യിസ്രായേൽ ജനം ദാവീദിന്റെ ചേവകരോടു തോറ്റു. അന്നു അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരം പേര്‍പേർ പട്ടുപോയി.
 
{{verse|8}} പട ആ ദേശത്തെല്ലാടവും പരന്നു; അന്നു വാളിന്നിരയായതിലും അധികം പേര്‍പേർ വനത്തിന്നിരയായ്തീര്‍ന്നുവനത്തിന്നിരയായ്തീർന്നു.
 
{{verse|9}} അബ്ശാലോം ദാവീദിന്റെ ചേവകര്‍ക്കുംചേവകർക്കും എതിര്‍പ്പെട്ടുഎതിർപ്പെട്ടു; അബ്ശാലോം കോവര്‍കഴുതപ്പുറത്തുകോവർകഴുതപ്പുറത്തു ഔടിച്ചുപോകുമ്പോള്‍ഔടിച്ചുപോകുമ്പോൾ കോവര്‍കഴുതകോവർകഴുത കൊമ്പു തിങ്ങിനിലക്കുന്ന ഒരു വലിയ കരുവേലകത്തിന്‍കരുവേലകത്തിൻ കീഴെ എത്തി; അവന്റെ തലമുടി കരുവേലകത്തില്‍കരുവേലകത്തിൽ പിടിപെട്ടിട്ടു അവന്‍അവൻ ആകാശത്തിന്നും ഭൂമിക്കും മദ്ധ്യേ തൂങ്ങി; അവന്റെ കീഴില്‍നിന്നുകീഴിൽനിന്നു കോവര്‍കഴുതകോവർകഴുത ഔടിപ്പോയി.
 
{{verse|10}} ഒരുത്തന്‍ഒരുത്തൻ അതു കണ്ടിട്ടു: അബ്ശാലോം ഒരു കരുവേലകത്തില്‍കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നതു ഞാന്‍ഞാൻ കണ്ടു എന്നു യോവാബിനോടു അറിയിച്ചു.
 
{{verse|11}} യോവാബ് തന്നെ അറിയിച്ചവനോടു: നീ അവനെ കണ്ടിട്ടു അവിടെവെച്ചുതന്നേ വെട്ടിക്കളയാഞ്ഞതു എന്തു? ഞാന്‍ഞാൻ നിനക്കു പത്തു ശേക്കെല്‍ശേക്കെൽ വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.
 
{{verse|12}} അവന്‍അവൻ യോവാബിനോടു പറഞ്ഞതു: ആയിരം ശേക്കെല്‍ശേക്കെൽ വെള്ളി എനിക്കു തന്നാലും ഞാന്‍ഞാൻ രാജകുമാരന്റെ നേരെ കൈ നീട്ടുകയില്ല; അബ്ശാലോംകുമാരനെ ആരും തൊടാതിരിപ്പാന്‍തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊള്‍വിന്‍സൂക്ഷിച്ചുകൊൾവിൻ എന്നു രാജാവു നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങള്‍ഞങ്ങൾ കേള്‍ക്കെയല്ലോകേൾക്കെയല്ലോ കല്പിച്ചതു.
 
{{verse|13}} അല്ല, ഞാന്‍ഞാൻ അവന്റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കില്‍ദ്രോഹിച്ചിരുന്നെങ്കിൽ--രാജാവിന്നു ഒന്നും മറവായിരിക്കയില്ലല്ലോ--നീ തന്നേ എന്നോടു അകന്നു നിലക്കുമായിരുന്നു.
 
{{verse|14}} എന്നാല്‍എന്നാൽ യോവാബ്: ഞാന്‍ഞാൻ ഇങ്ങനെ നിന്നോടു സംസാരിച്ചു നേരം കളകയില്ല എന്നു പറഞ്ഞു മൂന്നു കുന്തം കയ്യില്‍കയ്യിൽ എടുത്തു അബ്ശാലോം കരുവേലകത്തില്‍കരുവേലകത്തിൽ ജീവനോടു തൂങ്ങിക്കിടക്കുമ്പോള്‍തൂങ്ങിക്കിടക്കുമ്പോൾ തന്നേ അവയെ അവന്റെ നെഞ്ചിന്നകത്തു കുത്തിക്കടത്തി.
 
{{verse|15}} യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാര്‍ബാല്യക്കാർ വളഞ്ഞു നിന്നു അബ്ശാലോമിനെ അടിച്ചുകൊന്നു.
 
{{verse|16}} പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ടു അവര്‍അവർ യിസ്രായേലിനെ പിന്തുടരുന്നതു വിട്ടുമടങ്ങി.
 
{{verse|17}} അബ്ശാലോമിനെ അവര്‍അവർ എടുത്തു വനത്തില്‍വനത്തിൽ ഒരു വലിയ കുഴിയില്‍കുഴിയിൽ ഇട്ടു; അവന്റെ മേല്‍മേൽ ഏറ്റവും വലിയോരു കല്‍ക്കൂമ്പാരംകൽക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും താന്താന്റെ വീട്ടിലേക്കു ഔടിപ്പോയി.
 
{{verse|18}} അബ്ശാലോം ജീവനോടിരുന്ന സമയം: എന്റെ പേര്‍പേർ നിലനിര്‍ത്തേണ്ടതിന്നുനിലനിർത്തേണ്ടതിന്നു എനിക്കു മകനില്ലല്ലോ എന്നു പറഞ്ഞു, രാജാവിന്‍രാജാവിൻ താഴ്വരയിലെ തൂണ്‍തൂൺ എടുത്തു നാട്ടി അതിന്നു തന്റെ പേര്‍പേർ വിളിച്ചിരുന്നു; അതിന്നു ഇന്നുവരെ അബ്ശാലോമിന്റെ ജ്ഞാപക സ്തംഭം എന്നു പറഞ്ഞുവരുന്നു.
 
{{verse|19}} അനന്തരം സാദോക്കിന്റെ മകനായ അഹീമാസ്: ഞാന്‍ഞാൻ ഔടിച്ചെന്നു രാജാവിനോടു, യഹോവ അവന്നുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വര്‍ത്തമാനംസദ്വർത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞു.
 
{{verse|20}} യോവാബ് അവനോടു: നീ ഇന്നു സദ്വര്‍ത്തമാനസദ്വർത്തമാന ദൂതനാകയില്ല; ഇനി ഒരു ദിവസം സദ്വര്‍ത്തമാനംസദ്വർത്തമാനം കൊണ്ടുപോകാം; രാജകുമാരന്‍രാജകുമാരൻ മരിച്ചിരിക്കകൊണ്ടു നീ ഇന്നു സദ്വര്‍ത്തമാനസദ്വർത്തമാന ദൂതനാകയില്ല എന്നു പറഞ്ഞു.
 
{{verse|21}} പിന്നെ യോവാബ് കൂശ്യനോടു: നി കണ്ടതു രാജാവിനെ ചെന്നു അറിയിക്ക എന്നു പറഞ്ഞു. കൂശ്യന്‍കൂശ്യൻ യോവാബിനെ വണങ്ങി ഔടി. സാദോക്കിന്റെ മകനായ അഹീമാസ് പിന്നെയും യോവാബിനോടു: ഏതായാലും ഞാനും കൂശ്യന്റെ പിന്നാലെ ഔടട്ടെ എന്നു പറഞ്ഞു.
 
{{verse|22}} അതിന്നു യോവാബ്: എന്റെ മകനേ, നീ എന്തിന്നു ഔടുന്നു? നിനക്കു പ്രതിഫലം കിട്ടുകയില്ലല്ലോ എന്നു പറഞ്ഞു.
 
{{verse|23}} അവന്‍അവൻ പിന്നെയും: ഏതായാലും ഞാന്‍ഞാൻ ഔടും എന്നു പറഞ്ഞതിന്നു: എന്നാല്‍എന്നാൽ ഔടിക്കൊള്‍കഔടിക്കൊൾക എന്നു അവന്‍അവൻ പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഔടി കൂശ്യനെ കടന്നുപോയി.
 
{{verse|24}} എന്നാല്‍എന്നാൽ ദാവീദ് രണ്ടു പടിവാതിലിന്നു മദ്ധ്യേ ഇരിക്കയായിരുന്നു. കാവല്‍ക്കാരന്‍കാവൽക്കാരൻ പടിവാതിലിന്നും മീതെ മതിലിന്റെ മുകളില്‍മുകളിൽ കയറി തല ഉയര്‍ത്തിനോക്കിഉയർത്തിനോക്കി ഒരുത്തന്‍ഒരുത്തൻ തനിച്ചു ഔടിവരുന്നതു കണ്ടു.
 
{{verse|25}} കാവല്‍ക്കാരന്‍കാവൽക്കാരൻ രാജാവിനോടു വിളിച്ചു അറിയിച്ചു. അവന്‍അവൻ ഏകന്‍ഏകൻ എങ്കില്‍എങ്കിൽ സദ്വര്‍ത്തമാനവുംസദ്വർത്തമാനവും കൊണ്ടാകുന്നു വരുന്നതു എന്നു രാജാവു പറഞ്ഞു.
 
{{verse|26}} അവന്‍അവൻ നടന്നു അടുത്തു. പിന്നെ കാവല്‍ക്കാരന്‍കാവൽക്കാരൻ മറ്റൊരുത്തന്‍മറ്റൊരുത്തൻ ഔടിവരുന്നതു കണ്ടു; കാവല്‍ക്കാരന്‍കാവൽക്കാരൻ വാതില്‍വാതിൽ കാക്കുന്നവനോടു: ഇതാ, പിന്നെയും ഒരു ആള്‍ആൾ തനിച്ചു ഔടി വരുന്നു എന്നു വിളിച്ചു പറഞ്ഞു. അവനും സദ്വര്‍ത്തമാനദൂതനാകുന്നുസദ്വർത്തമാനദൂതനാകുന്നു എന്നു രാജാവു പറഞ്ഞു.
 
{{verse|27}} ഒന്നാമത്തവന്റെ ഔട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഔട്ടം പോലെ എനിക്കു തോന്നുന്നു എന്നു കാവല്‍ക്കാരന്‍കാവൽക്കാരൻ പറഞ്ഞു. അതിന്നു രാജാവു: അവന്‍അവൻ നല്ലവന്‍നല്ലവൻ ; നല്ലവര്‍ത്തമാനംനല്ലവർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
 
{{verse|28}} അഹീമാസ് രാജാവിനോടു ശുഭം, ശുഭം എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പില്‍മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: യജമാനനായ രാജാവിന്റെ നേരെ കൈ ഔങ്ങിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവന്‍സ്തുതിക്കപ്പെട്ടവൻ എന്നു പറഞ്ഞു.
 
{{verse|29}} അപ്പോള്‍അപ്പോൾ രാജാവു അബ്ശാലോംകുമാരന്‍അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അഹീമാസ്: യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയക്കുമ്പോള്‍അയക്കുമ്പോൾ വലിയോരു കലഹം കണ്ടു; എന്നാല്‍എന്നാൽ അതു എന്തെന്നു ഞാന്‍ഞാൻ അറിഞ്ഞില്ല എന്നു പറഞ്ഞു.
 
{{verse|30}} നീ അവിടെ മാറി നില്‍ക്കനിൽക്ക എന്നു രാജാവു പറഞ്ഞു. അവന്‍അവൻ മാറിനിന്നു.
 
{{verse|31}} ഉടനെ കൂശ്യന്‍കൂശ്യൻ വന്നു: യജമാനനായ രാജാവിന്നു ഇതാ നല്ല വര്‍ത്തമാനംവർത്തമാനം; നിന്നോടു എതിര്‍ത്തഎതിർത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു കൂശ്യന്‍കൂശ്യൻ പറഞ്ഞു.
 
{{verse|32}} അപ്പോള്‍അപ്പോൾ രാജാവു കൂശ്യനോടു: അബ്ശാലോംകുമാരന്‍അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു കൂശ്യന്‍കൂശ്യൻ യജമാനനായ രാജാവിന്റെ ശത്രുക്കളും നിന്നോടു ദോഷം ചെയ്‍വാന്‍ചെയ്‍വാൻ എഴുന്നേലക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ എന്നു പറഞ്ഞു.
 
{{verse|33}} ഉടനെ രാജാവു നടുങ്ങി പടിപ്പുരമാളികയില്‍പടിപ്പുരമാളികയിൽ കയറി: എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാന്‍ഞാൻ നിനക്കു പകരം മരിച്ചെങ്കില്‍മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 17|
Next=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 19|
}}