"സത്യവേദപുസ്തകം/2. ശമൂവേൽ/അദ്ധ്യായം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. ശമൂവേല്‍/അദ്ധ്യായം 2
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 2 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 1|
Next=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 3|
}}
{{SVPM Old Testament}}
 
{{verse|1}} അനന്തരം ദാവീദ് യഹോവയോടു: ഞാന്‍ഞാൻ യെഹൂദ്യനഗരങ്ങളില്‍യെഹൂദ്യനഗരങ്ങളിൽ ഒന്നിലേക്കു ചെല്ലേണമോ എന്നു ചോദിച്ചു. യഹോവ അവനോടു: ചെല്ലുക എന്നു കല്പിച്ചു. ഞാന്‍ഞാൻ എവിടേക്കു ചെല്ലേണ്ടു എന്നു ദാവീദ് ചോദിച്ചതിന്നു: ഹെബ്രോനിലേക്കു എന്നു അരുളപ്പാടുണ്ടായി.
 
{{verse|2}} അങ്ങനെ ദാവീദ് യിസ്രെയേല്‍ക്കാരത്തിയിസ്രെയേൽക്കാരത്തി അഹീനോവം, കര്‍മ്മേല്യന്‍കർമ്മേല്യൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍അബീഗയിൽ എന്നീ രണ്ടു ഭാര്യമാരുമായി അവിടേക്കു ചെന്നു.
 
{{verse|3}} ദാവീദ് തന്നോടുകൂടെ ഉണ്ടായിരുന്ന ആളുകളെ ഒക്കെയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവര്‍അവർ ഹെബ്രോന്യപട്ടണങ്ങളില്‍ഹെബ്രോന്യപട്ടണങ്ങളിൽ പാര്‍ത്തുപാർത്തു.
 
{{verse|4}} അപ്പോള്‍അപ്പോൾ യെഹൂദാപുരുഷന്മാര്‍യെഹൂദാപുരുഷന്മാർ വന്നു അവിടെവെച്ചു ദാവീദിനെ യെഹൂദാഗൃഹത്തിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.
 
{{verse|5}} ഗിലെയാദിലെ യാബേശ് നിവാസികള്‍നിവാസികൾ ആയിരുന്നു ശൌലിനെ അടക്കംചെയ്തതു എന്നു ദാവീദിന്നു അറിവുകിട്ടി. ദാവീദ്, ഗിലെയാദിലെ യാബേശ് നിവാസികളുടെ അടുക്കല്‍അടുക്കൽ ദൂതന്മാരെ അയച്ചു: നിങ്ങളുടെ യജമാനനായ ശൌലിനോടു ഇങ്ങനെ ദയകാണിച്ചു അവനെ അടക്കം ചെയ്കകൊണ്ടു നിങ്ങള്‍നിങ്ങൾ യഹോവയാല്‍യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവര്‍അനുഗ്രഹിക്കപ്പെട്ടവർ.
 
{{verse|6}} യഹോവ നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങള്‍നിങ്ങൾ ഈ കാര്യം ചെയ്തിരിക്കകൊണ്ടു ഞാനും നിങ്ങള്‍ക്കുനിങ്ങൾക്കു നന്മ ചെയ്യും.
 
{{verse|7}} ആകയാല്‍ആകയാൽ നിങ്ങള്‍നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിന്‍ശൂരന്മാരായിരിപ്പിൻ ; നിങ്ങളുടെ യജമാനനായ ശൌല്‍ശൌൽ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ തങ്ങള്‍ക്കുതങ്ങൾക്കു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറയിച്ചു.
 
{{verse|8}} എന്നാല്‍എന്നാൽ ശൌലിന്റെ സേനാപതിയായ നേരിന്റെ മകന്‍മകൻ അബ്നേര്‍അബ്നേർ ശൌലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി,
 
{{verse|9}} അവനെ ഗിലെയാദ്, അശൂരി, യിസ്രെയേല്‍യിസ്രെയേൽ, എഫ്രയീം, ബെന്യാമീന്‍ബെന്യാമീൻ എന്നിങ്ങനെ എല്ലായിസ്രായേല്യര്‍ക്കുംഎല്ലായിസ്രായേല്യർക്കും രാജാവാക്കി,
 
{{verse|10}} ശൌലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലില്‍യിസ്രായേലിൽ രാജാവായപ്പോള്‍രാജാവായപ്പോൾ അവന്നു നാല്പതു വയസ്സായിരുന്നു; അവന്‍അവൻ രണ്ടു സംവത്സരം വാണു. യെഹൂദാഗൃഹമോ ദാവീദിനോടു ചേര്‍ന്നുനിന്നുചേർന്നുനിന്നു.
 
{{verse|11}} ദാവീദ് ഹെബ്രോനില്‍ഹെബ്രോനിൽ യെഹൂദാഗൃഹത്തിന്നു രാജാവായിരുന്ന കാലം ഏഴു സംവത്സരവും ആറു മാസവും തന്നേ.
 
{{verse|12}} നേരിന്റെ മകന്‍മകൻ അബ്നേരും ശൌലിന്റെ മകനായ ഈശ്-ബേശെത്തിന്റെ ചേവകരും മഹനയീമില്‍നിന്നുമഹനയീമിൽനിന്നു ഗിബെയോനിലേക്കു വന്നു.
 
{{verse|13}} അപ്പോള്‍അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിന്നരികെവെച്ചു അവരെ നേരിട്ടു; അവര്‍അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റേവര്‍മറ്റേവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.
 
{{verse|14}} അബ്നേര്‍അബ്നേർ യോവാബിനോടു: ബാല്യക്കാര്‍ബാല്യക്കാർ എഴുന്നേറ്റു നമ്മുടെ മുമ്പാകെ ഒന്നു കളിക്കട്ടെ എന്നു പറഞ്ഞു.
 
{{verse|15}} അങ്ങനെയാകട്ടെ എന്നു യോവാബും പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്നു പന്ത്രണ്ടുപേരും ദാവീദിന്റെ ചേവകരില്‍ചേവകരിൽ പന്ത്രണ്ടുപേരും എണ്ണമൊത്തു എഴുന്നേറ്റു തമ്മില്‍തമ്മിൽ അടുത്തു.
 
{{verse|16}} ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാള്‍വാൾ കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിന്നു ഹെല്‍ക്കത്ത്ഹെൽക്കത്ത്-ഹസ്സൂരീം എന്നു പേരായി.
 
{{verse|17}} അന്നു യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ചേവകരോടു തോറ്റുപോയി.
 
{{verse|18}} അവിടെ യോവാബ്, അബീശായി, അസാഹേല്‍അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേല്‍അസാഹേൽ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.
 
{{verse|19}} അസാഹേല്‍അസാഹേൽ അബ്നേരിനെ പിന്തുടര്‍ന്നുപിന്തുടർന്നു; അബ്നേരിനെ പിന്തുടരുന്നതില്‍പിന്തുടരുന്നതിൽ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല.
 
{{verse|20}} അബ്നേര്‍അബ്നേർ പിറകോട്ടു നോക്കി: നീ അസാഹേലോ എന്നു ചോദിച്ചതിന്നു: അതേ എന്നു അവന്‍അവൻ ഉത്തരം പറഞ്ഞു.
 
{{verse|21}} അബ്നേര്‍അബ്നേർ അവനോടു: നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞു, ബാല്യക്കാരില്‍ബാല്യക്കാരിൽ ഒരുത്തനെ പിടിച്ചു അവന്റെ ആയുധവര്‍ഗ്ഗംആയുധവർഗ്ഗം എടുത്തുകൊള്‍കഎടുത്തുകൊൾക എന്നു പറഞ്ഞു. എങ്കിലും അസാഹേലിന്നു അവനെ വിട്ടുമാറുവാന്‍വിട്ടുമാറുവാൻ മനസ്സായില്ല.
 
{{verse|22}} അബ്നേര്‍അബ്നേർ അസാഹേലിനോടു: എന്നെ വിട്ടുപോക; ഞാന്‍ഞാൻ നിന്നെ വെട്ടിവീഴിക്കുന്നതു എന്തിന്നു? പിന്നെ ഞാന്‍ഞാൻ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്തു എങ്ങനെ നോക്കും എന്നു പറഞ്ഞു.
 
{{verse|23}} എന്നാറെയും വിട്ടുമാറുവാന്‍വിട്ടുമാറുവാൻ അവന്നു മനസ്സായില്ല; അബ്നേര്‍അബ്നേർ അവനെ കുന്തംകൊണ്ടു പിറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവന്‍അവൻ അവിടെ തന്നെ വീണു മരിച്ചു. അസാഹേല്‍അസാഹേൽ മരിച്ചുകിടന്നേടത്തു വന്നവര്‍വന്നവർ ഒക്കെയും നിന്നുപോയി.
 
{{verse|24}} യോവാബും അബീശായിയും അബ്നോരിനെ പിന്തുടര്‍ന്നുപിന്തുടർന്നു; അവര്‍അവർ ഗിബെയോന്‍ഗിബെയോൻ മരുഭൂമിയിലെ വഴിയരികെ ഗീഹിന്റെ മുമ്പിലുള്ള അമ്മാക്കുന്നില്‍അമ്മാക്കുന്നിൽ എത്തിയപ്പോള്‍എത്തിയപ്പോൾ സൂര്യന്‍സൂര്യൻ അസ്തമിച്ചു.
 
{{verse|25}} ബെന്യാമീന്യര്‍ബെന്യാമീന്യർ അബ്നേരിന്റെ അടുക്കല്‍അടുക്കൽ ഒരേ കൂട്ടമായി കൂടി ഒരു കുന്നിന്‍കുന്നിൻ മുകളില്‍നിന്നുമുകളിൽനിന്നു.
 
{{verse|26}} അപ്പോള്‍അപ്പോൾ അബ്നേര്‍അബ്നേർ യോവാബിനോടു: വാള്‍വാൾ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവില്‍ഒടുവിൽ കൈപ്പുണ്ടാകുമെന്നു നീ അറിയുന്നില്ലയോ? സഹോരദന്മാരെ പിന്തുടരുന്നതു മതിയാക്കേണ്ടതിന്നു ജനത്തോടു കല്പിപ്പാന്‍കല്പിപ്പാൻ നീ എത്രത്തോളം താമസിക്കും എന്നു വിളിച്ചു പറഞ്ഞു.
 
{{verse|27}} അതിന്നു യോവാബ്: ദൈവത്താണ, നീ പറഞ്ഞില്ലെങ്കില്‍പറഞ്ഞില്ലെങ്കിൽ ജനം രാവിലെ തങ്ങളുടെ സഹോദരന്മാരെ പിന്തുടരാതെ മടങ്ങിപ്പോകുമായിരുന്നു എന്നു പറഞ്ഞു.
 
{{verse|28}} ഉടനെ യോവാബ് കാഹളം ഊതിച്ചു, ജനം ഒക്കെയും നിന്നു, യിസ്രായേലിനെ പിന്തുടര്‍ന്നില്ലപിന്തുടർന്നില്ല പൊരുതതുമില്ല.
 
{{verse|29}} അബ്നേരും അവന്റെ ആളുകളും അന്നു രാത്രിമുഴുവനും അരാബയില്‍കൂടിഅരാബയിൽകൂടി നടന്നു യോര്‍ദ്ദാന്‍യോർദ്ദാൻ കടന്നു ബിത്രോനില്‍കൂടിബിത്രോനിൽകൂടി ചെന്നു മഹനയീമില്‍മഹനയീമിൽ എത്തി.
 
{{verse|30}} യോവാബും അബ്നേരിനെ പിന്തുടരുന്നതു വിട്ടു മടങ്ങി, ജനത്തെ ഒക്കെയും ഒന്നിച്ചു കൂട്ടിയപ്പോള്‍കൂട്ടിയപ്പോൾ ദാവീദിന്റെ ചേവരകരില്‍ചേവരകരിൽ പത്തൊമ്പതുപേരും അസാഹേലും ഇല്ലായിരുന്നു.
 
{{verse|31}} എന്നാല്‍എന്നാൽ ദാവീദിന്റെ ചേവകര്‍ചേവകർ ബെന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോല്പിക്കയും അവരില്‍അവരിൽ മുന്നൂറ്ററുപതുപേരെ സംഹരിക്കയും ചെയ്തിരുന്നു.
 
{{verse|32}} അസാഹേലിനെ അവര്‍അവർ എടുത്തു ബേത്ത്ളേഹെമില്‍ബേത്ത്ളേഹെമിൽ അവന്റെ അപ്പന്റെ കല്ലറയില്‍കല്ലറയിൽ അടക്കം ചെയ്തു; യോവാബും അവന്റെ ആളുകളും രാത്രി മുഴുവനും നടന്നു പുലര്‍ച്ചെക്കുപുലർച്ചെക്കു ഹെബ്രോനില്‍ഹെബ്രോനിൽ എത്തി.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 1|
Next=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 3|
}}