"സത്യവേദപുസ്തകം/2. ശമൂവേൽ/അദ്ധ്യായം 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. ശമൂവേല്‍/അദ്ധ്യായം 21
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 2 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 20|
Next=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 22|
}}
{{SVPM Old Testament}}
 
{{verse|5}} അവര്‍അവർ രാജാവിനോടു: ഞങ്ങളെ നശിപ്പിക്കയും യിസ്രായേല്‍യിസ്രായേൽ ദേശത്തെങ്ങും ഞങ്ങള്‍ഞങ്ങൾ ശേഷിക്കാതെ മുടിഞ്ഞുപോകത്തക്കവണ്ണം ഉപായം ചിന്തിക്കയും ചെയ്തവന്റെ മക്കളില്‍മക്കളിൽ ഏഴുപേരെ ഞങ്ങള്‍ക്കുഞങ്ങൾക്കു ഏല്പിച്ചുതരേണം.
 
{{verse|6}} ഞങ്ങള്‍ഞങ്ങൾ അവരെ യഹോവയുടെ വൃതനായ ശൌലിന്റെ ഗിബെയയില്‍ഗിബെയയിൽ യഹോവേക്കു തൂക്കിക്കളയും എന്നു ഉത്തരം പറഞ്ഞു. ഞാന്‍ഞാൻ അവരെ തരാമെന്നു രാജാവു പറഞ്ഞു.
 
{{verse|7}} എന്നാല്‍എന്നാൽ ദാവീദും ശൌലിന്റെ മകനായ യോനാഥാനും തമ്മില്‍തമ്മിൽ യഹോവയുടെ നാമത്തില്‍നാമത്തിൽ ചെയ്ത സത്യംനിമിത്തം രാജാവു ശൌലിന്റെ മകനായ യോനാഥാന്റെ മകന്‍മകൻ മെഫീബോശെത്തിനെ ഒഴിച്ചു.
 
{{verse|8}} അയ്യാവിന്റെ മകള്‍മകൾ രിസ്പാ ശൌലിന്നു പ്രസവിച്ച രണ്ടു പുത്രന്മാരായ അര്‍മ്മോനിയെയുംഅർമ്മോനിയെയും മെഫീബോശെത്തിനെയും ശൌലിന്റെ മകളായ മീഖള്‍മീഖൾ മെഹോലാത്യന്‍മെഹോലാത്യൻ ബര്‍സില്ലായിയുടെബർസില്ലായിയുടെ മകനായ അദ്രീയേലിന്നു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവു പിടിച്ചു ഗിബെയോന്യരുടെ കയ്യില്‍കയ്യിൽ ഏല്പിച്ചു.
 
{{verse|9}} അവര്‍അവർ അവരെ മലയില്‍മലയിൽ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു; അങ്ങനെ അവര്‍അവർ ഏഴുപേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു അവരെ കൊന്നതു.
 
{{verse|10}} അയ്യാവിന്റെ മകളായ രിസ്പാ ചാകൂശീല എടുത്തു പാറമേല്‍പാറമേൽ വിരിച്ചു കൊയ്ത്തുകാലത്തിന്റെ ആരംഭം മുതല്‍മുതൽ ആകാശത്തുനിന്നു അവരുടെ മേല്‍മേൽ മഴപെയ്തതുവരെ പകല്‍പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാന്‍തൊടുവാൻ സമ്മതിക്കാതിരുന്നു.
 
{{verse|11}} ശൌലിന്റെ വെപ്പാട്ടിയായി അയ്യാവിന്റെ മകളായ രിസ്പാ ചെയ്തതു ദാവീദ് കേട്ടിട്ടു
 
{{verse|12}} ദാവീദ് ചെന്നു ഫെലിസ്ത്യര്‍ഫെലിസ്ത്യർ ഗില്‍ബോവയില്‍വെച്ചുഗിൽബോവയിൽവെച്ചു ശൌലിനെ കൊന്ന നാളില്‍നാളിൽ ബേത്ത്-ശാന്‍ശാൻ നഗരവീഥിയില്‍നഗരവീഥിയിൽ ഫെലിസ്ത്യര്‍ഫെലിസ്ത്യർ തൂക്കിക്കളകയും ഗിലെയാദിലെ യാബേശ് പൌരന്മാര്‍പൌരന്മാർ അവിടെനിന്നു മോഷ്ടിച്ചു കൊണ്ടുവരികയും ചെയ്തിരുന്ന ശൌലിന്റെയും അവന്റെ മകന്‍മകൻ യോനാഥാന്റെയും അസ്ഥികളെ അവരുടെ അടുക്കല്‍നിന്നുഅടുക്കൽനിന്നു എടുത്തു.
 
{{verse|13}} അങ്ങനെ അവന്‍അവൻ ശൌലിന്റെയും അവന്റെ മകന്‍മകൻ യോനാഥാന്റെയും അസ്ഥികളെ അവിടെനിന്നു വരുത്തി; തൂക്കിക്കൊന്നവരുടെ അസ്ഥികളെയും അവര്‍അവർ പെറുക്കിയെടുത്തു.
 
{{verse|14}} ശൌലിന്റെയും അവന്റെ മകന്‍മകൻ യോനാഥാന്റെയും അസ്ഥികളെ അവര്‍അവർ ബെന്യാമീന്‍ബെന്യാമീൻ ദേശത്തു സേലയില്‍സേലയിൽ അവന്റെ അപ്പനായ കീശിന്റെ കല്ലറയില്‍കല്ലറയിൽ അടക്കംചെയ്തു; രാജാവു കല്പിച്ചതൊക്കെയും അവര്‍അവർ ചെയ്തു. അതിന്റെ ശേഷം ദൈവം ദേശത്തിന്റെ പ്രാര്‍ത്ഥനയെപ്രാർത്ഥനയെ കേട്ടരുളി.
 
{{verse|15}} ഫെലിസ്ത്യര്‍ക്കുംഫെലിസ്ത്യർക്കും യിസ്രായേലിനോടു വീണ്ടും യുദ്ധം ഉണ്ടായി; ദാവീദ് തന്റെ ഭൃത്യന്മാരുമായി ചെന്നു ഫെലിസ്ത്യരോടു പടയേറ്റു; ദാവീദ്, തളര്‍ന്നുപോയിതളർന്നുപോയി.
 
{{verse|16}} അപ്പോള്‍അപ്പോൾ മുന്നൂറു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള താമ്രശൂലം ധരിച്ചവനും പുതിയ വാള്‍വാൾ അരെക്കു കെട്ടിയവനുമായി രാഫാമക്കളില്‍രാഫാമക്കളിൽ യിശ്ബിബെനോബ് എന്നൊരുവന്‍എന്നൊരുവൻ ദാവീദിനെ കൊല്ലുവാന്‍കൊല്ലുവാൻ ഭാവിച്ചു.
 
{{verse|17}} എന്നാല്‍എന്നാൽ സെരൂയയുടെ മകനായ അബീശായി അവന്നു തുണയായ്‍വന്നു ഫെലിസ്ത്യനെ വെട്ടിക്കൊന്നു; അപ്പോള്‍അപ്പോൾ ദാവീദിന്റെ ഭൃത്യന്മാര്‍ഭൃത്യന്മാർ അവനോടു: നീ യിസ്രായേലിന്റെ ദീപം കെടുക്കാതിരിക്കേണ്ടതിന്നു മേലാല്‍മേലാൽ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പറപ്പെടരുതു എന്നു സത്യംചെയ്തു പറഞ്ഞു.
 
{{verse|18}} അതിന്റെശേഷം ഗോബില്‍വെച്ചുഗോബിൽവെച്ചു വീണ്ടും ഫെലിസ്ത്യരോടു യുദ്ധംഉണ്ടായി; അപ്പോള്‍അപ്പോൾ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളില്‍മക്കളിൽ ഒരുത്തനായ സഫിനെ വെട്ടിക്കൊന്നു.
 
{{verse|19}} ഗോബില്‍വെച്ചുഗോബിൽവെച്ചു പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവെച്ചു ബേത്ത്ളേഹെമ്യനായ യാരെ-ഔരെഗീമിന്റെ മകന്‍മകൻ എല്‍ഹാനാന്‍എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിനെ വെട്ടിക്കൊന്നു; അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു.
 
{{verse|20}} പിന്നെയും ഗത്തില്‍ഗത്തിൽ വെച്ചു യുദ്ധം ഉണ്ടായി; അവിടെ ഒരു ദീര്‍ഘകായന്‍ദീർഘകായൻ ഉണ്ടായിരുന്നു; അവന്റെ ഔരോ കൈകൂ ആറാറുവിരലും ഔരോ കാലിന്നു ആറാറുവിരലും ആകെ ഇരുപത്തുനാലു വിരല്‍വിരൽ ഉണ്ടായിരുന്നു; ഇവനും രാഫെക്കു ജനിച്ചവനായിരുന്നു.
 
{{verse|21}} അവന്‍അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോള്‍ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകന്‍മകൻ യോനാഥാന്‍യോനാഥാൻ അവനെ കൊന്നുകളഞ്ഞു.
 
{{verse|22}} ഈ നാലു പേരും ഗത്തില്‍ഗത്തിൽ രാഫെക്കു ജനിച്ചവരായിരുന്നു. അവര്‍അവർ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കയ്യാല്‍കയ്യാൽ പട്ടുപോയി.
 
{{verse|1}} ദാവീദിന്റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാടു ചോദിച്ചപ്പോള്‍ചോദിച്ചപ്പോൾ ശൌല്‍ശൌൽ ഗിബെയോന്യരെ കൊല്ലുകകൊണ്ടു അതു അവന്‍അവൻ നിമിത്തവും രാക്തപാതകമുള്ള അവന്റെ ഗൃഹം നിമിത്തവും എന്നു യഹോവ അരുളിച്ചെയ്തു.
 
{{verse|2}} രാജാവു ഗിബെയോന്യരെ വിളിച്ചു അവരോടു പറഞ്ഞു:--ഗിബെയോന്യര്‍ഗിബെയോന്യർ യിസ്രായേല്യരല്ല അമോര്‍യ്യരില്‍അമോർയ്യരിൽ ശേഷിച്ചവരത്രേ; അവരോടു യിസ്രായേല്‍യിസ്രായേൽ മക്കള്‍മക്കൾ സത്യം ചെയ്തിരുന്നു; എങ്കിലും ശൌല്‍ശൌൽ യിസ്രായേല്യര്‍ക്കുംയിസ്രായേല്യർക്കും യെഹൂദ്യര്‍ക്കുംയെഹൂദ്യർക്കും വേണ്ടി തനിക്കുണ്ടായിരുന്ന എരിവില്‍എരിവിൽ അവരെ സംഹരിച്ചുകളവാന്‍സംഹരിച്ചുകളവാൻ ശ്രമിച്ചു--
 
{{verse|3}} ദാവീദ് ഗിബെയോന്യരോടു: ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു എന്തു ചെയ്തുതരേണം; നിങ്ങള്‍നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന്നു ഞാന്‍ഞാൻ എന്തു പ്രതിശാന്തി ചെയ്യേണം എന്നു ചോദിച്ചു.
 
{{verse|4}} ഗിബെയോന്യര്‍ഗിബെയോന്യർ അവനോടു: ശൌലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങള്‍ക്കുള്ളഞങ്ങൾക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ടു തീരുന്നതല്ല; യിസ്രായേലില്‍യിസ്രായേലിൽ ഒരുത്തനെ കൊല്ലുന്നതും ഞങ്ങള്‍ക്കുള്ളതല്ലഞങ്ങൾക്കുള്ളതല്ല എന്നു പറഞ്ഞു. നിങ്ങള്‍നിങ്ങൾ പറയുന്നതു ഞാന്‍ഞാൻ ചെയ്തുതരാം എന്നു അവന്‍അവൻ പറഞ്ഞു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 20|
Next=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 22|
}}