"സത്യവേദപുസ്തകം/2. ശമൂവേൽ/അദ്ധ്യായം 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 2 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 22|
Next=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 24|
}}
{{SVPM Old Testament}}
 
{{verse|1}} ദാവീദിന്റെ അന്ത്യവാക്യങ്ങളാവിതു: യിശ്ശായിപ്പുത്രന്‍യിശ്ശായിപ്പുത്രൻ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷന്‍പുരുഷൻ ചൊല്ലുന്നു; യാക്കോബിന്‍യാക്കോബിൻ ദൈവത്താല്‍ദൈവത്താൽ അഭിഷിക്തന്‍അഭിഷിക്തൻ , യിസ്രായേലിന്‍യിസ്രായേലിൻ മധുരഗായകന്‍മധുരഗായകൻ തന്നേ.
 
{{verse|2}} യഹോവയുടെ ആത്മാവു എന്നില്‍എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേല്‍നാവിന്മേൽ ഇരിക്കുന്നു.
 
{{verse|3}} യിസ്രായേലിന്റെ ദൈവം കല്പിച്ചു; യിസ്രായേലിന്‍യിസ്രായേലിൻ പാറ എന്നോടു അരുളിച്ചെയ്തു: മനുഷ്യരെ നീതിമാനായി ഭരിക്കുന്നവന്‍ഭരിക്കുന്നവൻ ,
 
{{verse|4}} ദൈവഭയത്തോടെ വാഴുന്നവന്‍വാഴുന്നവൻ , മേഘമില്ലാത്ത പ്രഭാതകാലത്തു സുര്യോദയത്തിങ്കലെ പ്രകാശത്തിന്നു തുല്യന്‍തുല്യൻ ; മഴെക്കു പിമ്പു സൂര്യകാന്തിയാല്‍സൂര്യകാന്തിയാൽ ഭൂമിയില്‍ഭൂമിയിൽ മുളെക്കുന്ന ഇളമ്പുല്ലിന്നു തുല്യന്‍തുല്യൻ .
 
{{verse|5}} ദൈവസന്നിധിയില്‍ദൈവസന്നിധിയിൽ എന്റെ ഗൃഹം അതു പോലെയല്ലയോ? അവന്‍അവൻ എന്നോടു ഒരു ശാശ്വതനിയമം ചെയ്തുവല്ലോ: അതു എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു. അവന്‍അവൻ എനിക്കു സകലരക്ഷയും വാഞ്ഛയും തഴെപ്പിക്കയില്ലയോ?
 
{{verse|6}} എന്നാല്‍എന്നാൽ സകലനീചന്മാരും എറിഞ്ഞുകിടക്കുന്നതും കൈകൊണ്ടു പിടിച്ചുകൂടാത്തതുമായ മുള്ളുപോലെ ആകുന്നു.
 
{{verse|7}} അവയെ തൊടുവാന്‍തൊടുവാൻ തുനിയുന്നവന്‍തുനിയുന്നവൻ ഇരിമ്പും കുന്തപ്പിടിയും ധരിച്ചിരിക്കേണം; അവയെ അവ കിടക്കുന്നേടത്തു തന്നേ തീ വെച്ചു ചുട്ടുകളയേണം.
 
{{verse|8}} ദാവീദിന്നു ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിതു: തഹ്കെമോന്യന്‍തഹ്കെമോന്യൻ യോശേബ്-ബശ്ശേബെത്ത്; അവന്‍അവൻ നായകന്മാരില്‍നായകന്മാരിൽ തലവന്‍തലവൻ ; എണ്ണൂറുപേരെ ഒരേ സമയത്തു ആക്രമിച്ചു കൊന്ന എസ്ന്യന്‍എസ്ന്യൻ അദീനോ ഇവന്‍ഇവൻ തന്നേ.
 
{{verse|9}} അവന്റെ ശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകന്‍മകൻ എലെയാസാര്‍എലെയാസാർ; അവന്‍അവൻ ഫെലിസ്ത്യര്‍ഫെലിസ്ത്യർ യുദ്ധത്തിന്നു കൂടിയിരുന്ന സ്ഥലത്തുനിന്നു യിസ്രായേല്യര്‍യിസ്രായേല്യർ പൊയ്ക്കളഞ്ഞപ്പോള്‍പൊയ്ക്കളഞ്ഞപ്പോൾ ദാവീദിനോടുകൂടെ നിന്നു ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരില്‍വീരന്മാരിൽ ഒരുത്തന്‍ഒരുത്തൻ ആയിരുന്നു.
 
{{verse|10}} അവന്‍അവൻ എഴുന്നേറ്റു കൈതളര്‍ന്നുകൈതളർന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്നു യഹോവ വലിയോരു ജയം നല്കി; കൊള്ളയിടുവാന്‍കൊള്ളയിടുവാൻ മാത്രമേ പടജ്ജനം അവന്റെ അടുക്കല്‍അടുക്കൽ മടങ്ങിവന്നുള്ളു.
 
{{verse|11}} അവന്റ ശേഷം ഹാരാര്‍യ്യനായഹാരാർയ്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കല്‍ഒരിക്കൽ; ചെറുപയര്‍ചെറുപയർ ഉള്ളോരു വയലില്‍വയലിൽ കവര്‍ച്ചെക്കുകവർച്ചെക്കു ഫെലിസ്ത്യര്‍ഫെലിസ്ത്യർ കൂടിവന്നപ്പോള്‍കൂടിവന്നപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പില്‍നിന്നുമുമ്പിൽനിന്നു ഔടിപ്പോയി.
 
{{verse|12}} അവനോ വയലിന്റെ നടുവില്‍നിന്നുനടുവിൽനിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി; യഹോവ വലിയോരു ജയം നല്കി.
 
{{verse|13}} മുപ്പതു നായകന്മാരില്‍നായകന്മാരിൽ മൂന്നുപേര്‍മൂന്നുപേർ കൊയ്ത്തുകാലത്തു അദുല്ലാംഗുഹയില്‍അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കല്‍അടുക്കൽ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്വരയില്‍രെഫായീംതാഴ്വരയിൽ പാളയമിറങ്ങിയിരുന്നു.
 
{{verse|14}} അന്നു ദാവീദ് ദുര്‍ഗ്ഗത്തില്‍ദുർഗ്ഗത്തിൽ ആയിരുന്നു; ഫെലിസ്ത്യര്‍ക്കുംഫെലിസ്ത്യർക്കും ബേത്ത്ളേഹെമില്‍ബേത്ത്ളേഹെമിൽ അക്കാലത്തു ഒരു കാവല്‍പട്ടാളംകാവൽപട്ടാളം ഉണ്ടായിരുന്നു.
 
{{verse|15}} ബേത്ത്ളേഹെംപട്ടണവാതില്‍ക്കലെബേത്ത്ളേഹെംപട്ടണവാതിൽക്കലെ കിണറ്റില്‍നിന്നുകിണറ്റിൽനിന്നു വെള്ളം എനിക്കു കുടിപ്പാന്‍കുടിപ്പാൻ ആര്‍ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആര്‍ത്തിപൂണ്ടുആർത്തിപൂണ്ടു പറഞ്ഞു.
 
{{verse|16}} അപ്പോള്‍അപ്പോൾ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തില്‍കൂടിപാളയത്തിൽകൂടി കടന്നുചെന്നു ബേത്ത്ളേഹെംപട്ടണവാതില്‍ക്കലെബേത്ത്ളേഹെംപട്ടണവാതിൽക്കലെ കിണറ്റില്‍കിണറ്റിൽ നിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവന്നു; അവനോ അതു കുടിപ്പാന്‍കുടിപ്പാൻ മനസ്സില്ലാതെ യഹോവേക്കു നിവേദിച്ചു ഒഴിച്ചു:
 
{{verse|17}} യഹോവേ, തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാന്‍ഞാൻ കുടിക്കയോ? ഇതു ചെയ്‍വാന്‍ചെയ്‍വാൻ എനിക്കു സംഗതിവരരുതേ എന്നു പറഞ്ഞു; അതു കുടിപ്പാന്‍കുടിപ്പാൻ അവന്നു മനസ്സില്ലായിരുന്നു. ഇതാകുന്നു ഈ മൂന്നു വീരന്മാര്‍വീരന്മാർ ചെയ്തതു.
 
{{verse|18}} യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരില്‍മൂന്നുപേരിൽ തലവന്‍തലവൻ ആയിരുന്നു. അവന്‍അവൻ തന്റെ കുന്തത്തെ മന്നൂറുപേരുടെ നേരെ ഔങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവന്‍അവൻ മൂവരില്‍വെച്ചുമൂവരിൽവെച്ചു കീര്‍ത്തികീർത്തി പ്രാപിച്ചു.
 
{{verse|19}} അവന്‍അവൻ മൂവരിലും മാനം ഏറിയവന്‍ഏറിയവൻ ആയിരുന്നു; അവര്‍ക്കുംഅവർക്കും തലവനായ്തീര്‍ന്നുതലവനായ്തീർന്നു. എന്നാല്‍എന്നാൽ അവന്‍അവൻ മറ്റെ മൂവരോളം വരികയില്ല.
 
{{verse|20}} കബ്സേലില്‍കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകന്‍മകൻ ബെനായാവും വീര്യപ്രവൃത്തികള്‍വീര്യപ്രവൃത്തികൾ ചെയ്തു; അവന്‍അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്തു ഒരു ഗുഹയില്‍ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
 
{{verse|21}} അവന്‍അവൻ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കയ്യില്‍കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു; അവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കല്‍അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യില്‍കയ്യിൽ നിന്നും കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ടു അവനെ കൊന്നു.
 
{{verse|22}} ഇതു യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരില്‍വീരന്മാരിൽ കീര്‍ത്തികീർത്തി പ്രാപിച്ചു.
 
{{verse|23}} അവന്‍അവൻ മുപ്പതുപേരില്‍മുപ്പതുപേരിൽ മാനമേറിയവനായിരുന്നു എങ്കിലും മറ്റെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
 
{{verse|24}} യോവാബിയന്റെ സഹോദരനായ അസാഹേല്‍അസാഹേൽ മുപ്പതുപേരില്‍മുപ്പതുപേരിൽ ഒരുത്തന്‍ഒരുത്തൻ ആയിരുന്നു; അവര്‍അവർ ആരെന്നാല്‍ആരെന്നാൽ: ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകന്‍മകൻ എല്‍ഹാനാന്‍എൽഹാനാൻ , ഹരോദ്യന്‍ഹരോദ്യൻ ശമ്മാ, ഹരോദ്യന്‍ഹരോദ്യൻ എലീക്കാ,
 
{{verse|25}} പല്‍ത്യന്‍പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകന്‍മകൻ ഈരാ,
 
{{verse|26}} അനഥോത്യന്‍അനഥോത്യൻ അബീയേസെര്‍അബീയേസെർ, ഹൂശാത്യന്‍ഹൂശാത്യൻ മെബുന്നായി, അഹോഹ്യന്‍അഹോഹ്യൻ സല്‍മോന്‍സൽമോൻ ,
 
{{verse|27}} നെത്തോഫാത്യന്‍നെത്തോഫാത്യൻ മഹരായി,
 
{{verse|28}} നെത്തോഫാത്യനായ ബാനയുടെ മകന്‍മകൻ ഹേലെബ്,
 
{{verse|29}} ബെന്യാമീന്യരുടെ ഗിബെയയില്‍നിന്നുള്ളഗിബെയയിൽനിന്നുള്ള രീബായിയുടെ മകന്‍മകൻ ഇത്ഥായി,
 
{{verse|30}} പിരാതോന്യന്‍പിരാതോന്യൻ ബെനായ്യാവു,
 
{{verse|31}} നഹലേഗാശുകാരന്‍നഹലേഗാശുകാരൻ ഹിദ്ദായി, അര്‍ബാത്യന്‍അർബാത്യൻ അബീ-അല്ബോന്‍അല്ബോൻ , ബര്‍ഹൂമ്യന്‍ബർഹൂമ്യൻ അസ്മാവെത്ത്,
 
{{verse|32}} ശാല്‍ബോന്യന്‍ശാൽബോന്യൻ എല്യഹ്ബാ, യാശേന്റെ പുത്രന്മാര്‍പുത്രന്മാർ:
 
{{verse|33}} യോനാഥാന്‍യോനാഥാൻ , ഹരാര്‍യ്യന്‍ഹരാർയ്യൻ ശമ്മ, അരാര്‍യ്യനായഅരാർയ്യനായ ശാരാരിന്റെ മകന്‍മകൻ അഹീരാം,
 
{{verse|34}} മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകന്‍മകൻ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകന്‍മകൻ എലീയാം,
 
{{verse|35}} കര്‍മ്മേല്യന്‍കർമ്മേല്യൻ ഹെസ്രോ, അര്‍ബ്യന്‍അർബ്യൻ പാറായി,
 
{{verse|36}} സോബക്കാരനായ നാഥാന്റെ മകന്‍മകൻ യിഗാല്‍യിഗാൽ,
 
{{verse|37}} ഗാദ്യന്‍ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യന്‍അമ്മോന്യൻ സേലെക്ക്, ബെരോത്യന്‍ബെരോത്യൻ നഹരായി.
 
{{verse|38}} യിത്രിയന്‍യിത്രിയൻ ഈരാ, യിത്രിയന്‍യിത്രിയൻ ഗാരേബ്,
 
{{verse|39}} ഹിത്യന്‍ഹിത്യൻ ഊരീയാവു ഇങ്ങനെ ആകെ മുപ്പത്തേഴുപേര്‍മുപ്പത്തേഴുപേർ.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 23|
Next=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 24|
}}