"സത്യവേദപുസ്തകം/ആവൎത്തനപുസ്തകം/അദ്ധ്യായം 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 2:
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 9|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 11|
}}
 
{{verse|1}} അക്കാലത്തു യഹോവ എന്നോടു: നീ മുമ്പിലത്തെപോലെ രണ്ടു കല്പലക വെട്ടിയെടുത്തു എന്റെ അടുക്കല്‍അടുക്കൽ പര്‍വ്വതത്തില്‍പർവ്വതത്തിൽ കയറിവരിക; മരംകൊണ്ടു ഒരു പെട്ടകവും ഉണ്ടാക്കുക.
 
{{verse|2}} നീ ഉടെച്ചുകളഞ്ഞ മുമ്പിലത്തെ പലകകളില്‍പലകകളിൽ ഉണ്ടായിരുന്ന വചനങ്ങള്‍വചനങ്ങൾ ഞാന്‍ഞാൻപലകകളില്‍പലകകളിൽ എഴുതും; നീ അവയെ ആ പെട്ടകത്തില്‍പെട്ടകത്തിൽ വെക്കേണം എന്നു കല്പിച്ചു.
 
{{verse|3}} അങ്ങനെ ഞാന്‍ഞാൻ ഖദിരമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കി മുമ്പിലത്തേവ പോലെ രണ്ടു കല്പലക വെട്ടിയെടുത്തു കയ്യില്‍കയ്യിൽ ആ പലകയുമായി പര്‍വ്വതത്തില്‍പർവ്വതത്തിൽ കയറി.
 
{{verse|4}} മഹായോഗം ഉണ്ടായിരുന്ന നാളില്‍നാളിൽ യഹോവ പര്‍വ്വതത്തില്‍പർവ്വതത്തിൽ തീയുടെ നടുവില്‍നിന്നുനടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്ത പത്തു കല്പനയും യഹോവ മുമ്പിലത്തെ എഴുത്തുപോലെ പലകകളില്‍പലകകളിൽ എഴുതി, അവയെ എന്റെ പക്കല്‍പക്കൽ തന്നു.
 
{{verse|5}} അനന്തരം ഞാന്‍ഞാൻ തിരിഞ്ഞു പര്‍വ്വതത്തില്‍പർവ്വതത്തിൽ നിന്നു ഇറങ്ങി ഞാന്‍ഞാൻ ഉണ്ടാക്കിയിരുന്ന പെട്ടകത്തില്‍പെട്ടകത്തിൽ പലക വെച്ചു; യഹോവ എന്നോടു കല്പിച്ചതുപോലെ അവ അവിടെത്തന്നേ ഉണ്ടു. -
 
{{verse|6}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ ബെനേ-ആക്കാന്‍ആക്കാൻ എന്ന ബേരോത്തില്‍നിന്നുബേരോത്തിൽനിന്നു മോസരയിലേക്കു യാത്രചെയ്തു. അവിടെവെച്ചു അഹരോന്‍അഹരോൻ മരിച്ചു; അവിടെ അവനെ അടക്കംചെയ്തു; അവന്റെ മകന്‍മകൻ എലെയാസാര്‍എലെയാസാർ അവന്നു പകരം പുരോഹിതനായി.
 
{{verse|7}} അവിടെനിന്നു അവര്‍അവർ ഗുദ്ഗോദെക്കും ഗുദ്ഗോദയില്‍ഗുദ്ഗോദയിൽ നിന്നു നീരൊഴുകൂള്ള ദേശമായ യൊത്-ബത്തെക്കും യാത്രചെയ്തു.
 
{{verse|8}} അക്കാലത്തു യഹോവ ലേവിഗോത്രത്തെ യഹോവയുടെ നിയമ പെട്ടകം ചുമപ്പാനും ഇന്നുവരെ നടന്നുവരുന്നതുപോലെ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നിന്നു ശുശ്രൂഷചെയ്‍വാനും അവന്റെ നാമത്തില്‍നാമത്തിൽ അനുഗ്രഹിപ്പാനും വേറുതിരിച്ചു.
 
{{verse|9}} അതുകൊണ്ടു ലേവിക്കു അവന്റെ സഹോദരന്മാരോടുകൂടെ ഔഹരിയും അവകാശവും ഇല്ല; നിന്റെ ദൈവമായ യഹോവ അവന്നു വാഗ്ദത്തം ചെയ്തതുപോലെ യഹോവ തന്നേ അവന്റെ അവകാശം. -
 
{{verse|10}} ഞാന്‍ഞാൻ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും പര്‍വ്വതത്തില്‍പർവ്വതത്തിൽ താമസിച്ചു; ആ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു; നിന്നെ നശിപ്പിക്കാതിരിപ്പാന്‍നശിപ്പിക്കാതിരിപ്പാൻ യഹോവേക്കു സമ്മതമായി.
 
{{verse|11}} പിന്നെ യഹോവ എന്നോടു: നീ എഴുന്നേറ്റു യാത്രപുറപ്പെട്ടു ജനത്തിന്നു മുന്നടക്ക; അവര്‍ക്കുംഅവർക്കും കൊടുക്കുമെന്നു ഞാന്‍ഞാൻ അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശം അവര്‍അവർ ചെന്നു കൈവശമാക്കട്ടെ എന്നു കല്പിച്ചു.
 
{{verse|12}} ആകയാല്‍ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടുംപൂർണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെപൂർണ്ണമനസ്സോടുംകൂടെ സേവിക്കയും
 
{{verse|13}} ഞാന്‍ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മെക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നതു എന്തു?
 
{{verse|14}} ഇതാ, സ്വര്‍ഗ്ഗവുംസ്വർഗ്ഗവും സ്വര്‍ഗ്ഗാധിസ്വർഗ്ഗാധി സ്വര്‍ഗ്ഗവുംസ്വർഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവേക്കുള്ളവ ആകുന്നു.
 
{{verse|15}} നിന്റെ പിതാക്കന്മാരോടു മാത്രം യഹോവേക്കു പ്രീതിതോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവന്‍അവൻ സകലജാതികളിലും വെച്ചു തിരഞ്ഞെടുത്തു.
 
{{verse|16}} ആകയാല്‍ആകയാൽ നിങ്ങള്‍നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചര്‍മ്മംഅഗ്രചർമ്മം പരിച്ഛേദന ചെയ്‍വിന്‍ചെയ്‍വിൻ ; ഇനിമേല്‍ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു.
 
{{verse|17}} നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കര്‍ത്താധികര്‍ത്താവുമായികർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവന്‍അവൻ മുഖം നോക്കുന്നില്ല പ്രതിഫലം വാങ്ങുന്നതുമില്ല.
 
{{verse|18}} അവന്‍അവൻ അനാഥര്‍ക്കുംഅനാഥർക്കും വിധവമാര്‍ക്കുംവിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നലകുന്നു.
 
{{verse|19}} ആകയാല്‍ആകയാൽ നിങ്ങള്‍നിങ്ങൾ പരദേശിയെ സ്നേഹിപ്പിന്‍സ്നേഹിപ്പിൻ ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.
 
{{verse|20}} നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേര്‍ന്നിരിക്കേണംചേർന്നിരിക്കേണം; അവന്റെ നാമത്തില്‍നാമത്തിൽ സത്യം ചെയ്യേണം.
 
{{verse|21}} അവന്‍അവൻ ആകുന്നു നിന്റെ പുകഴ്ച; അവന്‍അവൻ ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങളെ നിനക്കുവേണ്ടി ചെയ്തതു അവന്‍അവൻ തന്നേ.
 
{{verse|22}} നിന്റെ പിതാക്കന്മാര്‍പിതാക്കന്മാർ എഴുപതു ദേഹികളായി മിസ്രയീമിലേക്കു ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ പെരുക്കി ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.
 
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 9|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 11|
}}