"സത്യവേദപുസ്തകം/ആവൎത്തനപുസ്തകം/അദ്ധ്യായം 12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 2:
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 11|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 13|
}}
 
{{verse|1}} നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നിങ്ങള്‍നിങ്ങൾ ഭൂമിയില്‍ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളെല്ലാം പ്രമാണിച്ചു നടക്കേണ്ടുന്ന ചട്ടങ്ങളും വിധികളും ആവിതു:
 
{{verse|2}} നിങ്ങള്‍നിങ്ങൾ ദേശം കൈവശമാക്കുവാന്‍കൈവശമാക്കുവാൻ പോകുന്ന ജാതികള്‍ജാതികൾ ഉയര്‍ന്നഉയർന്ന പര്‍വ്വതങ്ങളിന്‍പർവ്വതങ്ങളിൻ മേലും കുന്നുകളിന്‍കുന്നുകളിൻ മേലും എല്ലാപച്ചമരത്തിന്‍എല്ലാപച്ചമരത്തിൻ കീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങള്‍നിങ്ങൾ അശേഷം നശിപ്പിക്കേണം.
 
{{verse|3}} അവരുടെ ബലിപീഠങ്ങള്‍ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകര്‍ക്കേണംതകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയില്‍തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേര്‍പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം.
 
{{verse|4}} നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തില്‍വിധത്തിൽ സേവിക്കേണ്ടതല്ല.
 
{{verse|5}} നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന്നു നിങ്ങളുടെ സകലഗോത്രങ്ങളിലുംവെച്ചു തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങള്‍നിങ്ങൾ തിരുനിവാസദര്‍ശനത്തിന്നായിതിരുനിവാസദർശനത്തിന്നായി ചെല്ലേണം.
 
{{verse|6}} അവിടെ തന്നേ നിങ്ങളുടെ ഹോമയാഗങ്ങള്‍ഹോമയാഗങ്ങൾ, ഹനന യാഗങ്ങള്‍യാഗങ്ങൾ, ദശാംശങ്ങള്‍ദശാംശങ്ങൾ, നിങ്ങളുടെ കയ്യിലെ ഉദര്‍ച്ചാര്‍പ്പണങ്ങള്‍ഉദർച്ചാർപ്പണങ്ങൾ, നിങ്ങളുടെ നേര്‍ച്ചകള്‍നേർച്ചകൾ, സ്വമേധാദാനങ്ങള്‍സ്വമേധാദാനങ്ങൾ, നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകള്‍കടിഞ്ഞൂലുകൾ എന്നിവയെ നിങ്ങള്‍നിങ്ങൾ കൊണ്ടുചെല്ലേണം.
 
{{verse|7}} അവിടെ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍വെച്ചുസന്നിധിയിൽവെച്ചു നിങ്ങള്‍നിങ്ങൾ ഭക്ഷിക്കയും നിങ്ങളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനെക്കുറിച്ചു നിങ്ങളും നിങ്ങളുടെ കടുംബങ്ങളും സന്തോഷിക്കയുംവേണം.
 
{{verse|8}} നാം ഇന്നു ഇവിടെ ഔരോരുത്തന്‍ഔരോരുത്തൻ താന്താന്നു ബോധിച്ചപ്രകാരം ഒക്കെയും ചെയ്യുന്നതുപോലെ നിങ്ങള്‍നിങ്ങൾ ചെയ്യരുതു.
 
{{verse|9}} നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കുനിങ്ങൾക്കു തരുന്ന സ്വസ്ഥതെക്കും അവകാശത്തിന്നും നിങ്ങള്‍നിങ്ങൾ ഇതുവരെ എത്തീട്ടില്ലല്ലോ.
 
{{verse|10}} എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ യോര്‍ദ്ദാന്‍യോർദ്ദാൻ കടന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കുനിങ്ങൾക്കു അവകാശമായി തരുന്ന ദേശത്തു വസിക്കയും ചുറ്റുമുള്ള നിങ്ങളുടെ സകലശത്രുക്കളെയും അവന്‍അവൻ നീക്കി നിങ്ങള്‍ക്കുനിങ്ങൾക്കു സ്വസ്ഥത തരികയും നിങ്ങള്‍നിങ്ങൾ നിര്‍ഭയമായിനിർഭയമായി വസിക്കയും ചെയ്യുമ്പോള്‍ചെയ്യുമ്പോൾ
 
{{verse|11}} നിങ്ങളുടെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങളുടെ ഹോമയാഗങ്ങള്‍ഹോമയാഗങ്ങൾ, ഹനനയാഗങ്ങള്‍ഹനനയാഗങ്ങൾ, ദശാംശങ്ങള്‍ദശാംശങ്ങൾ, നിങ്ങളുടെ കയ്യിലെ ഉദര്‍ച്ചാര്‍പ്പണങ്ങള്‍ഉദർച്ചാർപ്പണങ്ങൾ, നിങ്ങള്‍നിങ്ങൾ യഹോവേക്കു നേരുന്ന വിശേഷമായ നേര്‍ച്ചകള്‍നേർച്ചകൾ എല്ലാം എന്നിങ്ങനെ ഞാന്‍ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും നിങ്ങള്‍നിങ്ങൾ കൊണ്ടുവരേണം.
 
{{verse|12}} നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും നിങ്ങളുടെ ദാസന്മാരും ദാസിമാരും നിങ്ങളുടെ പട്ടണങ്ങളില്‍പട്ടണങ്ങളിൽ ഉള്ള ലേവ്യനും സന്തോഷിക്കേണം; അവന്നു നിങ്ങളോടുകൂടെ ഔഹരിയും അവകാശവും ഇല്ലല്ലോ.
 
{{verse|13}} നിനക്കു ബോധിക്കുന്നേടത്തൊക്കെയും നിന്റെ ഹോമയാഗങ്ങള്‍ഹോമയാഗങ്ങൾ കഴിക്കാതിരിപ്പാന്‍കഴിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്‍കസൂക്ഷിച്ചുകൊൾക.
 
{{verse|14}} യഹോവ നിന്റെ ഗോത്രങ്ങളില്‍ഗോത്രങ്ങളിൽ ഒന്നില്‍ഒന്നിൽ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ഹോമയാഗങ്ങള്‍ഹോമയാഗങ്ങൾ കഴിക്കേണം; ഞാന്‍ഞാൻ നിന്നോടു ആജ്ഞാപിക്കുന്നതൊക്കെയും നീ ചെയ്യേണം.
 
{{verse|15}} എന്നാല്‍എന്നാൽ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന അനുഗ്രഹത്തിന്നു തക്കവണ്ണം നിന്റെ ഏതു പട്ടണത്തില്‍വെച്ചുംപട്ടണത്തിൽവെച്ചും നിന്റെ മനസ്സിലെ ആഗ്രഹപ്രകാരമൊക്കെയും അറുത്തു മാംസം തിന്നാം; അതു കലമാനിനെയും പുള്ളിമാനിനെയും പോലെ ശുദ്ധന്നും അശുദ്ധന്നും തിന്നാം; രക്തം മാത്രം നിങ്ങള്‍നിങ്ങൾ തിന്നരുതു;
 
{{verse|16}} അതു വെള്ളംപോലെ നിറത്തു ഒഴിച്ചുകളയേണം.
 
{{verse|17}} എന്നാല്‍എന്നാൽ നിന്റെ ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ദശാംശം, നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകള്‍കടിഞ്ഞൂലുകൾ, നീ നേരുന്ന എല്ലാ നേര്‍ച്ചകള്‍നേർച്ചകൾ, നിന്റെ സ്വമേധാദാനങ്ങള്‍സ്വമേധാദാനങ്ങൾ നിന്റെ കയ്യിലെ ഉദര്‍ച്ചാര്‍പ്പണങ്ങള്‍ഉദർച്ചാർപ്പണങ്ങൾ എന്നിവയെ നിന്റെ പട്ടണങ്ങളില്‍വെച്ചുപട്ടണങ്ങളിൽവെച്ചു തിന്നുകൂടാ.
 
{{verse|18}} അവയെ നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍വെച്ചുസന്നിധിയിൽവെച്ചു നീയും നിന്റെ മകനും മകളും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളില്‍പട്ടണങ്ങളിൽ ഉള്ള ലേവ്യനും തിന്നു, നിന്റെ സകലപ്രയത്നത്തെക്കുറിച്ചും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നീ സന്തോഷിക്കേണം.
 
{{verse|19}} നീ ഭൂമിയില്‍ഭൂമിയിൽ ഇരിക്കുന്നേടത്തോളം ലേവ്യനെ ഉപേക്ഷിക്കാതിരിപ്പാന്‍ഉപേക്ഷിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്‍കസൂക്ഷിച്ചുകൊൾക.
 
{{verse|20}} നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ അവന്‍അവൻ നിന്റെ അതിര്‍അതിർ വിശാലമാക്കുമ്പോള്‍വിശാലമാക്കുമ്പോൾ നീ മാംസം തിന്മാന്‍തിന്മാൻ ആഗ്രഹിച്ചിട്ടു: എനിക്കു മാംസം തിന്നേണം എന്നു പറഞ്ഞാല്‍പറഞ്ഞാൽ നിന്റെ ഇഷ്ടംപോലെ ഒക്കെയും നിനക്കു മാംസം തിന്നാം.
 
{{verse|21}} നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍സ്ഥാപിപ്പാൻ തിരഞ്ഞെടുത്ത സ്ഥലം ഏറെ ദൂരത്താകുന്നു എങ്കില്‍എങ്കിൽ യഹോവ നിനക്കു തന്നിട്ടുള്ള നിന്റെ ആടുമാടുകളില്‍ആടുമാടുകളിൽ ഏതിനെ എങ്കിലും ഞാന്‍ഞാൻ നിന്നോടു കല്പിച്ചതുപോലെ അറുക്കുകയും നിന്റെ പട്ടണങ്ങളില്‍വെച്ചുപട്ടണങ്ങളിൽവെച്ചു നിന്റെ ഇഷ്ടംപോലെ ഒക്കെയും തിന്നുകയും ചെയ്യാം.
 
{{verse|22}} കലമാനിനെയും പുള്ളിമാനിനെയും തിന്നുന്നതുപോലെ നിനക്കു അവയെ തിന്നാം; ശുദ്ധന്നും അശുദ്ധന്നും ഒരുപോലെ തിന്നാം.
 
{{verse|23}} രക്തം മാത്രം തിന്നാതിരിപ്പാന്‍തിന്നാതിരിപ്പാൻ നിഷ്ഠയായിരിക്ക; രക്തം ജീവന്‍ജീവൻ ആകുന്നുവല്ലോ; മാംസത്തോടുകൂടെ ജീവനെ തിന്നരുതു.
 
{{verse|24}} അതിനെ നീ തിന്നാതെ വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.
 
{{verse|25}} യഹോവേക്കു ഹിതമായുള്ളതു ചെയ്തിട്ടു നിനക്കും മക്കള്‍ക്കുംമക്കൾക്കും നന്നായിരിക്കേണ്ടതിന്നു നീ അതിനെ തിന്നരുതു.
 
{{verse|26}} നിന്റെ പക്കലുള്ള വിശുദ്ധവസ്തുക്കളും നിന്റെ നേര്‍ച്ചകളുംനേർച്ചകളും മാത്രം നീ എടുത്തുകൊണ്ടു യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം.
 
{{verse|27}} അവിടെ നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ നിന്റെ ഹോമയാഗങ്ങള്‍ഹോമയാഗങ്ങൾ മാംസത്തോടും രക്തത്തോടും കൂടെ അര്‍പ്പിക്കേണംഅർപ്പിക്കേണം; നിന്റെ ഹനനയാഗങ്ങളുടെ രക്തം നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ഒഴിക്കേണം; അതിന്റെ മാംസം നിനക്കു തിന്നാം.
 
{{verse|28}} നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ഹിതവും ഉത്തമവുമാക്കുന്ന ഈ സകലവചനങ്ങളും കേട്ടു പ്രമാണിക്ക.
 
{{verse|29}} നീ കൈവശമാക്കുവാന്‍കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുള്ള ജാതികളെ നിന്റെ ദൈവമായ യഹോവ നിന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു ഛേദിച്ചുകളയുമ്പോഴും നീ അവരെ നീക്കിക്കളഞ്ഞു അവരുടെ ദേശത്തു പാര്‍ക്കുംമ്പോഴുംപാർക്കുംമ്പോഴും
 
{{verse|30}} അവര്‍അവർ നിന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ചു കണിയില്‍കണിയിൽ അകപ്പെടുകയും ഈ ജാതികള്‍ജാതികൾ തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞു അവരുടെ ദേവന്മാരെക്കുറിച്ചു അന്വേഷിക്കയും ചെയ്യാതിരിപ്പാന്‍ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളേണം.
 
{{verse|31}} നിന്റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകലമ്ളേച്ഛതയും അവര്‍അവർ തങ്ങളുടെ ദേവപൂജയില്‍ദേവപൂജയിൽ ചെയ്തു തങ്ങളുടെ പുത്രിപുത്രന്മാരെപ്പോലും അവര്‍അവർ തങ്ങളുടെ ദേവന്മാര്‍ക്കുംദേവന്മാർക്കും അഗ്നിപ്രവേശം ചെയ്യിച്ചു വല്ലോ.
 
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 11|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 13|
}}