"സത്യവേദപുസ്തകം/ആവൎത്തനപുസ്തകം/അദ്ധ്യായം 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആവര്‍ത്തനപുസ്തകം/അദ്ധ്യായം 19
 
(ചെ.) പുതിയ ചിൽ ...
വരി 2:
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 18|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 20|
}}
{{SVPM Old Testament}}
 
{{verse|1}} നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തിലെ ജാതികളെ നിന്റെ ദൈവമായ യഹോവ ഛേദിച്ചുകളകയും നീ അവരുടെ ദേശം അടക്കി അവരുടെ പട്ടണങ്ങളിലും വീടുകളിലും പാര്‍ക്കയുംപാർക്കയും ചെയ്യുമ്പോള്‍ചെയ്യുമ്പോൾ
 
{{verse|2}} നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തില്‍ദേശത്തിൽ മൂന്നു പട്ടണം വേറുതിരിക്കേണം.
 
{{verse|3}} ആരെങ്കിലും കുലചെയ്തുപോയാല്‍കുലചെയ്തുപോയാൽ അവിടേക്കു ഔടിപ്പോകേണ്ടതിന്നു നീ ഒരു വഴി ഉണ്ടാക്കുകയും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം മൂന്നായി വിഭാഗിക്കയും വേണം;
 
{{verse|4}} കുല ചെയ്തിട്ടു അവിടേക്കു ഔടിപ്പോയി ജീവനോടിരിക്കേണ്ടുന്നവന്റെ സംഗതി എന്തെന്നാല്‍എന്തെന്നാൽ: ഒരുത്തന്‍ഒരുത്തൻ പൂര്‍വ്വദ്വേഷംകൂടാതെപൂർവ്വദ്വേഷംകൂടാതെ അബദ്ധവശാല്‍അബദ്ധവശാൽ കൂട്ടുകാരനെ കൊന്നുപോയെങ്കില്‍കൊന്നുപോയെങ്കിൽ, എങ്ങനെയെന്നാല്‍എങ്ങനെയെന്നാൽ:
 
{{verse|5}} മരംവെട്ടുവാന്‍മരംവെട്ടുവാൻ ഒരുത്തന്‍ഒരുത്തൻ കൂട്ടുകാരനോടുകൂടെ കാട്ടില്‍കാട്ടിൽ പോയി മരംവെട്ടുവാന്‍മരംവെട്ടുവാൻ കോടാലി ഔങ്ങുമ്പോള്‍ഔങ്ങുമ്പോൾ കോടാലി ഊരി തെറിച്ചു കൂട്ടുകാരന്നു കൊണ്ടിട്ടു അവന്‍അവൻ മരിച്ചുപോയാല്‍മരിച്ചുപോയാൽ,
 
{{verse|6}} ഇങ്ങനെ കുല ചെയ്തവനെ രക്തപ്രതികാരകന്‍രക്തപ്രതികാരകൻ മനസ്സിന്റെ ഉഷ്ണത്തോടെ പിന്‍പിൻ തുടര്‍ന്നുതുടർന്നു വഴിയുടെ ദൂരംനിമിത്തം അവനെ പിടിച്ചു അവന്റെ ജീവനെ നശിപ്പിക്കാതിരിപ്പാന്‍നശിപ്പിക്കാതിരിപ്പാൻ അവന്‍അവൻപട്ടണങ്ങളില്‍പട്ടണങ്ങളിൽ ഒന്നില്‍ഒന്നിൽ ഔടിപ്പോയി ജീവനോടിരിക്കേണം; അവന്നു അവനോടു പൂര്‍വ്വദ്വേഷമില്ലാതിരുന്നതുകൊണ്ടുപൂർവ്വദ്വേഷമില്ലാതിരുന്നതുകൊണ്ടു മരണശിക്ഷെക്കു ഹേതുവില്ല.
 
{{verse|7}} അതുകൊണ്ടു മൂന്നു പട്ടണം വേറുതിരിക്കേണമെന്നു ഞാന്‍ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.
 
{{verse|8}} നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ചു എല്ലാനാളും അവന്റെ വഴികളില്‍വഴികളിൽ നടക്കയും ഞാന്‍ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ സകലകല്പനകളും ജാഗ്രതയോടെ പ്രമാണിക്കയും ചെയ്താല്‍ചെയ്താൽ നിന്റെ ദൈവമായ യഹോവ
 
{{verse|9}} നിന്റെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ നിന്റെ അതിര്‍അതിർ വിശാലമാക്കി നിന്റെ പിതാക്കന്മാര്‍ക്കുംപിതാക്കന്മാർക്കും കൊടുക്കുമെന്നു വാഗ്ദത്തം ചെയ്ത ദേശം ഒക്കെയും നിനക്കു തന്നാല്‍തന്നാൽ ഈ മൂന്നു പട്ടണങ്ങള്‍പട്ടണങ്ങൾ കൂടാതെ വേറെയും മൂന്നു വേറുതിരിക്കേണം.
 
{{verse|10}} നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു കുറ്റമില്ലാത്ത രക്തം ചിന്നീട്ടു നിന്റെമേല്‍നിന്റെമേൽ രക്തപാതകം ഉണ്ടാകരുതു.
 
{{verse|11}} എന്നാല്‍എന്നാൽ ഒരുത്തന്‍ഒരുത്തൻ കൂട്ടുകാരനെ ദ്വേഷിച്ചു തരംനോക്കി അവനോടു കയര്‍ത്തുകയർത്തു അവനെ അടിച്ചുകൊന്നിട്ടു ഈ പട്ടണങ്ങളില്‍പട്ടണങ്ങളിൽ ഒന്നില്‍ഒന്നിൽ ഔടിപ്പോയാല്‍ഔടിപ്പോയാൽ,
 
{{verse|12}} അവന്റെ പട്ടണത്തിലെ മൂപ്പന്മാര്‍മൂപ്പന്മാർ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിന്നു രക്തപ്രതികാരകന്റെ കയ്യില്‍കയ്യിൽ ഏല്പിക്കേണം.
 
{{verse|13}} നിനക്കു അവനോടു കനിവു തോന്നരുതു; നിനക്കു നന്മ വരുവാനായി കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലില്‍നിന്നുയിസ്രായേലിൽനിന്നു നീക്കക്കളയേണം.
 
{{verse|14}} നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നീ കൈവശമാക്കുവാനിരിക്കുന്ന നിന്റെ അവകാശത്തില്‍അവകാശത്തിൽ പൂര്‍വ്വന്മാര്‍പൂർവ്വന്മാർ വെച്ചിരിക്കുന്നതായ കൂട്ടുകാരന്റെ അതിര്‍അതിർ നീക്കരുതു.
 
{{verse|15}} മനുഷ്യന്‍മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നില്‍ക്കരുതുനിൽക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേല്‍വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം.
 
{{verse|16}} ഒരുത്തന്റെ നേരെ അകൃത്യം സാക്ഷീകരിപ്പാന്‍സാക്ഷീകരിപ്പാൻ ഒരു കള്ളസ്സാക്ഷി അവന്നു വിരോധമായി എഴുന്നേറ്റാല്‍എഴുന്നേറ്റാൽ
 
{{verse|17}} തമ്മില്‍തമ്മിൽ വ്യവഹാരമുള്ള രണ്ടുപേരും യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ അന്നുള്ള പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ നില്‍ക്കേണംനിൽക്കേണം.
 
{{verse|18}} ന്യായാധിപന്മാര്‍ന്യായാധിപന്മാർ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി കള്ളസ്സാക്ഷി എന്നും സഹോദരന്റെ നേരെ കള്ളസ്സാകഷ്യം പറഞ്ഞു എന്നും കണ്ടാല്‍കണ്ടാൽ
 
{{verse|19}} അവന്‍അവൻ സഹോദരന്നു വരുത്തുവാന്‍വരുത്തുവാൻ നിരൂപിച്ചതുപോലെ നിങ്ങള്‍നിങ്ങൾ അവനോടു ചെയ്യേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നുഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.
 
{{verse|20}} ഇനി നിങ്ങളുടെ ഇടയില്‍ഇടയിൽ അതുപോലെയുള്ള ദോഷം നടക്കാതിരിക്കേണ്ടതിന്നു ശേഷമുള്ളവര്‍ശേഷമുള്ളവർ കേട്ടു ഭയപ്പെടേണം. നിനക്കു കനിവു തോന്നരുതു; ജീവന്നു പകരം ജീവന്‍ജീവൻ , കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു, കൈകൂ പകരം കൈ, കാലിന്നു പകരം കാല്‍കാൽ.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 18|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 20|
}}