"സത്യവേദപുസ്തകം/ആവൎത്തനപുസ്തകം/അദ്ധ്യായം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 2:
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 1|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 3|
}}
 
{{Verse|1}} അനന്തരം യഹോവ എന്നോടു കല്പിച്ചതുപോലെ നാം തിരിഞ്ഞു ചെങ്കടല്‍ചെങ്കടൽ വഴിയായി മരുഭൂമിയിലേക്കു യാത്രപുറപ്പെട്ടു; നാം ഏറിയനാള്‍ഏറിയനാൾ സേയീര്‍പര്‍വ്വതത്തെസേയീർപർവ്വതത്തെ ചുറ്റിനടന്നു.
 
{{Verse|2}} പിന്നെ യഹോവ എന്നോടു കല്പിച്ചതു:
 
{{Verse|3}} നിങ്ങള്‍നിങ്ങൾപര്‍വ്വതംപർവ്വതം ചുറ്റിനടന്നതു മതി; വടക്കോട്ടു തിരിവിന്‍തിരിവിൻ .
 
{{Verse|4}} നീ ജനത്തോടു കല്പിക്കേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: സേയീരില്‍സേയീരിൽ കുടിയിരിക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരില്‍കൂടിഅതിരിൽകൂടി നിങ്ങള്‍നിങ്ങൾ കടപ്പാന്‍കടപ്പാൻ പോകുന്നു. അവര്‍അവർ നിങ്ങളെ പേടിക്കും; ആകയാല്‍ആകയാൽ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം.
 
{{Verse|5}} നിങ്ങള്‍നിങ്ങൾ അവരോടു പടയെടുക്കരുതു: അവരുടെ ദേശത്തു ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു ഒരു കാല്‍കാൽ വെപ്പാന്‍വെപ്പാൻ പോലും ഇടം തരികയില്ല; സേയീര്‍പര്‍വ്വതംസേയീർപർവ്വതം ഞാന്‍ഞാൻ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു.
{{Verse|6}} നിങ്ങള്‍നിങ്ങൾ അവരോടു ആഹാരം വിലെക്കു വാങ്ങി കഴിക്കേണം; വെള്ളവും വിലെക്കു വാങ്ങി കുടിക്കേണം.
 
{{Verse|7}} നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു; ഈ മഹാമരുഭൂമിയില്‍മഹാമരുഭൂമിയിൽ നീ സഞ്ചരിക്കുന്നതു അവന്‍അവൻ അറിഞ്ഞിരിക്കുന്നു; ഈ നാല്പതു സംവത്സരം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരുന്നു; നിനക്കു യാതൊന്നിന്നും മുട്ടും വന്നിട്ടില്ല.
{{Verse|8}} അങ്ങനെ നാം സേയീരില്‍സേയീരിൽ കുടിയിരുന്ന ഏശാവിന്റെ മക്കളായ നമ്മുടെ സഹോദരന്മാരെ ഒഴിച്ചു അരാബവഴിയായി ഏലാത്തിന്റെയും എസ്യോന്‍എസ്യോൻ -ഗേബെരിന്റെയും അരികത്തുകൂടി കടന്നിട്ടു തിരിഞ്ഞു മോവാബ് മരുഭൂമിയിലേക്കുള്ള വഴിയായി കടന്നുപോന്നു.
 
{{Verse|9}} അപ്പോള്‍അപ്പോൾ യഹോവ എന്നോടു കല്പിച്ചതു: മോവാബ്യരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാന്‍ഞാൻ അവരുടെ ദേശത്തു നിനക്കു ഒരു അവകാശം തരികയില്ല; ആര്‍ദേശത്തെആർദേശത്തെ ഞാന്‍ഞാൻ ലോത്തിന്റെ മക്കള്‍ക്കുമക്കൾക്കു അവകാശമായി കൊടുത്തിരിക്കുന്നു -
{{Verse|10}} വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായ ഏമ്യര്‍ഏമ്യർ പണ്ടു അവിടെ പാര്‍ത്തിരുന്നുപാർത്തിരുന്നു.
 
{{Verse|11}} ഇവരെ അനാക്യരെപ്പോലെ മല്ലന്മാര്‍മല്ലന്മാർ എന്നു വിചാരിച്ചുവരുന്നു; മോവാബ്യരോ അവര്‍ക്കുംഅവർക്കും ഏമ്യര്‍ഏമ്യർ എന്നു പേര്‍പേർ പറയുന്നു.
 
{{Verse|12}} ഹോര്‍യ്യരുംഹോർയ്യരും പണ്ടു സേയീരില്‍സേയീരിൽ പാര്‍ത്തിരുന്നുപാർത്തിരുന്നു; എന്നാല്‍എന്നാൽ ഏശാവിന്റെ മക്കള്‍മക്കൾ അവരെ തങ്ങളുടെ മുമ്പില്‍മുമ്പിൽ നിന്നു നീക്കിക്കളകയും സംഹരിക്കയും അവര്‍ക്കുംഅവർക്കും പകരം കുടിപാര്‍ക്കയുംകുടിപാർക്കയും ചെയ്തു; യിസ്രായേലിന്നു യഹോവ കൊടുത്ത അവകാശദേശത്തു അവര്‍അവർ ചെയ്തതുപോലെ തന്നേ. -
{{Verse|13}} ഇപ്പോള്‍ഇപ്പോൾ എഴുന്നേറ്റു സേരെദ് തോടു കടപ്പിന്‍കടപ്പിൻ എന്നു കല്പിച്ചതുപോലെ നാം സേരെദ് തോടു കടന്നു;
 
{{Verse|14}} നാം കാദേശ് ബര്‍ന്നേയയില്‍ബർന്നേയയിൽ നിന്നു പുറപ്പെട്ടതുമുതല്‍പുറപ്പെട്ടതുമുതൽ സേരെദ് തോടു കടക്കുംവരെയുള്ള കാലം മുപ്പത്തെട്ടു സംവത്സരം ആയിരുന്നു; അതിന്നിടയില്‍അതിന്നിടയിൽ യോദ്ധാക്കളായിരുന്ന തലമുറ ഒക്കെയും യഹോവ അവരോടു സത്യം ചെയ്തതുപോലെ പാളയത്തില്‍നിന്നുപാളയത്തിൽനിന്നു മുടിഞ്ഞുപോയി.
 
{{Verse|15}} അവര്‍അവർ മുടിഞ്ഞുതീരുംവരെ യഹോവയുടെ കൈ അവരെ പാളയത്തില്‍നിന്നുപാളയത്തിൽനിന്നു നശിപ്പിപ്പാന്‍നശിപ്പിപ്പാൻ തക്കവണ്ണം അവര്‍ക്കുംഅവർക്കും വിരോധമായിരുന്നു.
 
{{Verse|16}} ഇങ്ങനെ യോദ്ധാക്കള്‍യോദ്ധാക്കൾ ഒക്കെയും ജനത്തിന്റെ ഇടയില്‍നിന്നുഇടയിൽനിന്നു മരിച്ചു ഒടുങ്ങിയശേഷം
 
{{Verse|17}} യഹോവ എന്നോടു കല്പിച്ചതു:
{{Verse|18}} നീ ഇന്നു ആര്‍ആർ എന്ന മോവാബ്യദേശത്തുകൂടി കടപ്പാന്‍കടപ്പാൻ പോകുന്നു.
 
{{Verse|19}} അമ്മോന്യരോടു അടുത്തു ചെല്ലുമ്പോള്‍ചെല്ലുമ്പോൾ അവരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാന്‍ഞാൻ അമ്മോന്യരുടെ ദേശത്തു നിനക്കു അവകാശം തരികയില്ല; അതു ഞാന്‍ഞാൻ ലോത്തിന്റെ മക്കള്‍ക്കുമക്കൾക്കു അവകാശമായി കൊടുത്തിരിക്കുന്നു. -
{{Verse|20}} അതും മല്ലന്മാരുടെ ദേശമെന്നു വിചാരിച്ചുവരുന്നു; മല്ലന്മാര്‍മല്ലന്മാർ പണ്ടു അവിടെ പാര്‍ത്തിരുന്നുപാർത്തിരുന്നു; അമ്മോന്യര്‍അമ്മോന്യർ അവരെ സംസുമ്മ്യര്‍സംസുമ്മ്യർ എന്നു പറയുന്നു.
 
{{Verse|21}} അവര്‍അവർ വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായിരുന്നു; എങ്കിലും യഹോവ അവരെ അവരുടെ മുമ്പില്‍നിന്നുമുമ്പിൽനിന്നു നശിപ്പിച്ചു; ഇങ്ങനെ അവര്‍അവർ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു കുടിപാര്‍ത്തുകുടിപാർത്തു.
 
{{Verse|22}} അവന്‍അവൻ സേയീരില്‍സേയീരിൽ പാര്‍ക്കുംന്നപാർക്കുംന്ന ഏശാവിന്റെ മക്കള്‍ക്കുവേണ്ടിമക്കൾക്കുവേണ്ടി ചെയ്തതുപോലെ തന്നേ, അവന്‍അവൻ ഹോര്‍യ്യരെഹോർയ്യരെ അവരുടെ മുമ്പില്‍നിന്നുമുമ്പിൽനിന്നു നശിപ്പിച്ചിട്ടു അവര്‍അവർ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു ഇന്നുവരെയും പാര്‍ക്കുംന്നുപാർക്കുംന്നു.
 
{{Verse|23}} കഫ്തോരില്‍നിന്നുകഫ്തോരിൽനിന്നു വന്ന കഫ്തോര്‍യ്യരുംകഫ്തോർയ്യരും ഗസ്സാവരെയുള്ള ഊരുകളില്‍ഊരുകളിൽ പാര്‍ത്തിരുന്നപാർത്തിരുന്ന അവ്യരെ നശിപ്പിച്ചു അവരുടെ സ്ഥലത്തു കുടിപാര്‍ത്തുകുടിപാർത്തു -
 
{{Verse|24}} നിങ്ങള്‍നിങ്ങൾ എഴുന്നേറ്റു യാത്രപുറപ്പെട്ടു അര്‍ന്നോന്‍അർന്നോൻ താഴ്വര കടപ്പിന്‍കടപ്പിൻ ; ഇതാ, ഞാന്‍ഞാൻ ഹെശ്ബോനിലെ അമോര്‍യ്യരാജാവായഅമോർയ്യരാജാവായ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവനോടു പടവെട്ടി അതു കൈവശമാക്കുവാന്‍കൈവശമാക്കുവാൻ തുടങ്ങുക.
 
{{Verse|25}} നിന്നെയുള്ള പേടിയും ഭീതിയും ആകാശത്തിങ്കീഴെങ്ങും ഉള്ള ജാതികളുടെ മേല്‍മേൽ വരുത്തുവാന്‍വരുത്തുവാൻ ഞാന്‍ഞാൻ ഇന്നു തന്നേ തുടങ്ങും; അവര്‍അവർ നിന്റെ ശ്രുതി കേട്ടു നിന്റെ നിമിത്തം വിറെക്കുകയും നടുങ്ങുകയും ചെയ്യും.
{{Verse|26}} പിന്നെ ഞാന്‍ഞാൻ കെദേമോത്ത് മരുഭൂമിയില്‍മരുഭൂമിയിൽ നിന്നു ഹെശ്ബോനിലെ രാജാവായ സീഹോന്റെ അടുക്കല്‍അടുക്കൽ സമാധാനവാക്കുകളോടുകൂടെ ദൂതന്മാരെ അയച്ചു:
 
{{Verse|27}} ഞാന്‍ഞാൻ നിന്റെ ദേശത്തു കൂടി കടന്നുപോകുവാന്‍കടന്നുപോകുവാൻ അനുവദിക്കേണമേ; ഞാന്‍ഞാൻ ഇടത്തോട്ടോ വലത്തോട്ടോ മാറാതെ പെരുവഴിയില്‍കൂടിപെരുവഴിയിൽകൂടി മാത്രം നടക്കും.
{{Verse|28}} സേയീരില്‍സേയീരിൽ പാര്‍ക്കുംന്നപാർക്കുംന്ന ഏശാവിന്റെ മക്കളും ആരില്‍ആരിൽ പാര്‍ക്കുംന്നപാർക്കുംന്ന മോവാബ്യരും എനിക്കു തന്നതുപോലെ നീ വിലെക്കു തരുന്ന ആഹാരം ഞാന്‍ഞാൻ കഴിക്കയും വിലെക്കു തരുന്ന വെള്ളം കുടിക്കയും ചെയ്തുകൊള്ളാം.
 
{{Verse|29}} യോര്‍ദ്ദാന്‍യോർദ്ദാൻ കടന്നു ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങള്‍ക്കുഞങ്ങൾക്കു തരുന്ന ദേശത്തു എത്തുവോളം കാല്‍നടയായികാൽനടയായി പോകുവാന്‍പോകുവാൻ മാത്രം അനുവദിക്കേണം എന്നു പറയിച്ചു.
 
{{Verse|30}} എന്നാല്‍എന്നാൽ നാം തന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍കടന്നുപോകുവാൻ ഹെശ്ബോനിലെ രാജാവായ സീഹോന്‍സീഹോൻ സമ്മതിച്ചില്ല; ഇന്നു കാണുന്നതുപോലെ നിന്റെ ദൈവമായ യഹോവ അവനെ നിന്റെ കയ്യില്‍കയ്യിൽ ഏല്പിക്കേണ്ടതിന്നു അവന്റെ മനസ്സു കടുപ്പിച്ചു അവന്റെ ഹൃദയം കഠിനമാക്കി.
 
{{Verse|31}} യഹോവ എന്നോടു: ഞാന്‍ഞാൻ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചിരിക്കുന്നു; അവന്റെ ദേശം കൈവശമാക്കേണ്ടതിന്നു അതു അടക്കുവാന്‍അടക്കുവാൻ തുടങ്ങുക എന്നു കല്പിച്ചു.
 
{{Verse|32}} അങ്ങനെ സീഹോനും അവന്റെ സര്‍വ്വജനവുംസർവ്വജനവും നമ്മുടെ നേരെ പുറപ്പെട്ടുവന്നു യാഹാസില്‍വെച്ചുയാഹാസിൽവെച്ചു പടയേറ്റു.
{{Verse|33}} നമ്മുടെ ദൈവമായ യഹോവ അവനെ നമ്മുടെ കയ്യില്‍കയ്യിൽ ഏല്പിച്ചു; നാം അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സര്‍വ്വജനത്തെയുംസർവ്വജനത്തെയും സംഹരിച്ചു.
{{Verse|34}} അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉന്മൂലനാശം ചെയ്തു; ഒരുത്തനെയും ശേഷിപ്പിച്ചില്ല.
{{Verse|35}} നാല്‍ക്കാലികളെയുംനാൽക്കാലികളെയും നാം പിടിച്ച പട്ടണങ്ങളിലെ കൊള്ളയും മാത്രം നാം നമുക്കായിട്ടു എടുത്തു.
 
{{Verse|36}} അര്‍ന്നോന്‍അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയിലെ പട്ടണവുംമുതല്‍പട്ടണവുംമുതൽ ഗിലെയാദ്വരെ നമ്മുടെ കൈകൂ എത്താതെ ഒരു പട്ടണവും ഉണ്ടായിരുന്നില്ല; നമ്മുടെ ദൈവമായ യഹോവ സകലവും നമ്മുടെ കയ്യില്‍കയ്യിൽ ഏല്പിച്ചു.
{{Verse|37}} അമ്മോന്യരുടെ ദേശവും യബ്ബോക്ക്‍യബ്ബോക്ൿ നദിയുടെ ഒരു വശമൊക്കെയും മലനാട്ടിലെ പട്ടണങ്ങളും നമ്മുടെ ദൈവമായ യഹോവ നമ്മോടു വിലക്കിയ ഇടങ്ങളും മാത്രം നീ ആക്രമിച്ചില്ല.
 
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 1|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 3|
}}