"സത്യവേദപുസ്തകം/ആവൎത്തനപുസ്തകം/അദ്ധ്യായം 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 2:
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 19|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 21|
}}
 
{{verse|1}} നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ചെയ്‍വാൻ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോള്‍കാണുമ്പോൾ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.
 
{{verse|2}} നിങ്ങള്‍നിങ്ങൾ പടയേല്പാന്‍പടയേല്പാൻ അടുക്കുമ്പോള്‍അടുക്കുമ്പോൾ പുരോഹിതന്‍പുരോഹിതൻ വന്നു ജനത്തോടു സംസാരിച്ചു:
 
{{verse|3}} യിസ്രായേലേ, കേള്‍ക്കകേൾക്ക; നിങ്ങള്‍നിങ്ങൾ ഇന്നു ശത്രുക്കളോടു പടയേല്പാന്‍പടയേല്പാൻ അടുക്കുന്നു; അധൈര്യപ്പെടരുതു, പേടിക്കരുതു, നടുങ്ങിപ്പോകരുതു; അവരെ കണ്ടു ഭ്രമിക്കയുമരുതു.
 
{{verse|4}} നിങ്ങളുടെ ദൈവമായയഹോവ നിങ്ങള്‍ക്കുവേണ്ടിനിങ്ങൾക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്തു നിങ്ങളെ രക്ഷിപ്പാന്‍രക്ഷിപ്പാൻ നിങ്ങളോടുകൂടെ പോരുന്നു എന്നു അവരോടു പറയേണം.
 
{{verse|5}} പിന്നെ പ്രമാണികള്‍പ്രമാണികൾ ജനത്തോടു പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: ആരെങ്കിലും ഒരു പുതിയ വീടു പണിയിച്ചു ഗൃഹപ്രവേശം കഴിക്കാതെ ഇരിക്കുന്നുവെങ്കില്‍ഇരിക്കുന്നുവെങ്കിൽ അവന്‍അവൻ പടയില്‍പടയിൽ പട്ടുപോകയും മറ്റൊരുത്തന്‍മറ്റൊരുത്തൻ ഗൃഹപ്രവേശം കഴിക്കയും ചെയ്യാതിരിക്കെണ്ടതിന്നു അവന്‍അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
 
{{verse|6}} ആരെങ്കിലും ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം അനുഭവിക്കാതെ ഇരിക്കുന്നുവെങ്കില്‍ഇരിക്കുന്നുവെങ്കിൽ അവന്‍അവൻ പടയില്‍പടയിൽ പട്ടുപോകയും മറ്റൊരുത്തന്‍മറ്റൊരുത്തൻ അതിന്റെ ഫലം അനുഭവിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവന്‍അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
 
{{verse|7}} ആരെങ്കിലും ഒരു സ്ത്രീയെ വിവഹാത്തിന്നു നിശ്ചയിച്ചു അവളെ പരിഗ്രഹിക്കാതിരിക്കുന്നു എങ്കില്‍എങ്കിൽ അവന്‍അവൻ പടയില്‍പടയിൽ പട്ടുപോകയും മറ്റൊരുത്തന്‍മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവന്‍അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
 
{{verse|8}} പ്രമാണികള്‍പ്രമാണികൾ പിന്നെയും ജനത്തോടു പറയേണ്ടതു: ആര്‍ക്കെങ്കിലുംആർക്കെങ്കിലും ഭയവും അധൈര്യവും ഉണ്ടെങ്കില്‍ഉണ്ടെങ്കിൽ അവന്‍അവൻ തന്റെ ഹൃദയംപോലെ സഹേദരന്റെ ഹൃദയവും ധൈര്യം കൊടുത്താതിരിക്കേണ്ടതിന്നു വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
 
{{verse|9}} ഇങ്ങനെ പ്രമാണികള്‍പ്രമാണികൾ ജനത്തോടു പറങ്ഞു തീര്‍ന്നശേഷംതീർന്നശേഷം അവര്‍അവർ സൈന്യാധിപന്മാരെ സേനാമുഖത്തു ആക്കേണം.
 
{{verse|10}} നീ ഒരു പട്ടണത്തോടു യുദ്ധം ചെയ്‍വാന്‍ചെയ്‍വാൻ അടുത്തുചെല്ലുമ്പോള്‍അടുത്തുചെല്ലുമ്പോൾ സമാധാനം വിളിച്ചു പറയേണം.
 
{{verse|11}} സമാധാനം എന്നു മറുപടി പറങ്ഞു വാതില്‍വാതിൽ തുറന്നുതന്നാല്‍തുറന്നുതന്നാൽ അതിലുള്ള ജനം എല്ലാം നിനക്കു ഊഴിയവെലക്കാരായി സേവചെയ്യേണം.
 
{{verse|12}} എന്നാല്‍എന്നാൽ അതു നിന്നോടു സമാധാനമാകാതെ യുദ്ധംചെയ്യുന്നു എങ്കില്‍എങ്കിൽ അതിനെ നിരോധിക്കേണം.
 
{{verse|13}} നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ കൊല്ലേണം.
 
{{verse|14}} എന്നാല്‍എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാല്‍ക്കാലികളെയുംനാൽക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം.
 
{{verse|15}} ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തില്‍കൂട്ടത്തിൽ ഉള്‍പ്പെടാതെഉൾപ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ല പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം.
 
{{verse|16}} നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ
 
{{verse|17}} ഹിത്യര്‍ഹിത്യർ, അമോര്‍യ്യര്‍അമോർയ്യർ, പെരിസ്യര്‍പെരിസ്യർ, കനാന്യര്‍കനാന്യർ, ഹിവ്യര്‍ഹിവ്യർ, യെബൂസ്യര്‍യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാര്‍പ്പിതമായിശപഥാർപ്പിതമായി സംഹരിക്കേണം.
 
{{verse|18}} അവര്‍അവർ തങ്ങളുടെ ദേവ പൂജയില്‍പൂജയിൽ ചെയ്തുപോരുന്ന സകലമ്ളേച്ഛതളും ചെയ്‍വാന്‍ചെയ്‍വാൻ നിങ്ങളെ പഠിപ്പിച്ചിട്ടു നിങ്ങള്‍നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു തന്നേ.
 
{{verse|19}} ഒരു പട്ടണം പിടിപ്പാന്‍പിടിപ്പാൻ അതിനോടു യുദ്ധംചെയ്തു വളരെക്കാലം നിരോധിക്കേണ്ടിവന്നാല്‍നിരോധിക്കേണ്ടിവന്നാൽ അതിന്റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുതു; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാല്‍തിന്നാവുന്നതാകയാൽ അവയെ വെട്ടിക്കളയരുതു; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാന്‍നിരോധിപ്പാൻ അതു മനുഷ്യനാകുന്നുവോ?
 
{{verse|20}} തിന്മാനുള്ള ഫലവൃകഷമല്ലെന്നു അറിയുന്ന വൃക്ഷങ്ങളെ മാത്രം വെട്ടിക്കളകയും നിന്നോടു യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങുംവരെ അതിന്റെ നേരെ കൊത്തളം പണികയും ചെയ്യാം.
വരി 47:
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 19|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 21|
}}