"സത്യവേദപുസ്തകം/ആവൎത്തനപുസ്തകം/അദ്ധ്യായം 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പുതിയ ചിൽ ...
(ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →)
(ചെ.) (പുതിയ ചിൽ ...)
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 22|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 24|
}}
 
{{verse|1}} ഷണ്ഡനോ ഛിന്നലിംഗനോ യഹോവയുടെ സഭയില്‍സഭയിൽ പ്രവേശിക്കരുതു.
 
{{verse|2}} കൌലടേയന്‍കൌലടേയൻ യഹോവയുടെ സഭയില്‍സഭയിൽ പ്രവേശിക്കരുതു; അവന്റെ പത്താം തലമുറപോലും യഹോവയുടെ സഭയില്‍സഭയിൽ പ്രവേശിക്കരുതു.
 
{{verse|3}} ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയില്‍സഭയിൽ പ്രവേശിക്കരുതു; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയില്‍സഭയിൽ പ്രവേശിക്കരുതു.
 
{{verse|4}} നിങ്ങള്‍നിങ്ങൾ മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു വരുമ്പോള്‍വരുമ്പോൾ അവര്‍അവർ അപ്പവും വെള്ളവുംകൊണ്ടു വഴിയില്‍വഴിയിൽ നിങ്ങളെ വന്നെതിരേല്‍ക്കായ്കകൊണ്ടുംവന്നെതിരേൽക്കായ്കകൊണ്ടും നിന്നെ ശപിപ്പാന്‍ശപിപ്പാൻ അവര്‍അവർ മെസൊപൊത്താമ്യയിലെ പെഥോരില്‍നിന്നുപെഥോരിൽനിന്നു ബെയോരിന്റെ മകനായ ബിലെയാമിനെ നിനക്കു വിരോധമായി കൂലിക്കു വിളിപ്പിച്ചതുകൊണ്ടും തന്നേ.
 
{{verse|5}} എന്നാല്‍എന്നാൽ ബിലെയാമിന്നു ചെവികൊടുപ്പാന്‍ചെവികൊടുപ്പാൻ നിന്റെ ദൈവമായ യഹോവേക്കു മനസ്സില്ലായിരുന്നു; നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ടു നിന്റെ ദൈവമായ യഹോവ ശാപം നിനക്കു അനുഗ്രഹമാക്കിത്തീര്‍ത്തുഅനുഗ്രഹമാക്കിത്തീർത്തു.
 
{{verse|6}} ആകയാല്‍ആകയാൽ നിന്റെ ആയുഷ്കാലത്തൊരിക്കലും അവരുടെ സമാധാനത്തിന്നും ഗുണത്തിന്നും വേണ്ടി ചിന്തിക്കരുതു.
 
{{verse|7}} ഏദോമ്യനെ വെറുക്കരുതു; അവന്‍അവൻ നിന്റെ സഹോദരനല്ലോ. മിസ്രയീമ്യനെ വെറുക്കരുതു; നീ അവന്റെ ദേശത്തു പരദേശി ആയിരുന്നുവല്ലോ.
 
{{verse|8}} മൂന്നാം തലമുറയായി അവര്‍ക്കുംഅവർക്കും ജനിക്കുന്ന മക്കള്‍ക്കുമക്കൾക്കു യഹോവയുടെ സഭയില്‍സഭയിൽ പ്രവേശിക്കാം.
 
{{verse|9}} ശത്രുക്കള്‍ക്കുശത്രുക്കൾക്കു നേരെ പാളയമിറങ്ങുമ്പോള്‍പാളയമിറങ്ങുമ്പോൾ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിപ്പാന്‍ചെയ്യാതിരിപ്പാൻ നീ സൂക്ഷികൊള്ളേണം.
 
{{verse|10}} രാത്രിയില്‍രാത്രിയിൽ സംഭവിച്ച കാര്യത്താല്‍കാര്യത്താൽ അശുദ്ധനായ്തീര്‍ന്നഅശുദ്ധനായ്തീർന്ന ഒരുത്തന്‍ഒരുത്തൻ നിങ്ങളില്‍നിങ്ങളിൽ ഉണ്ടായിരുന്നാല്‍ഉണ്ടായിരുന്നാൽ അവന്‍അവൻ പാളയത്തിന്നു പുറത്തുപോകേണം; പാളയത്തിന്നകത്തു വരരുതു.
 
{{verse|11}} സന്ധ്യയാകുമ്പോള്‍സന്ധ്യയാകുമ്പോൾ അവന്‍അവൻ വെള്ളത്തില്‍വെള്ളത്തിൽ കുളിക്കേണം; സൂര്യന്‍സൂര്യൻ അസ്തമിച്ചിട്ടു അവന്നു പാളയത്തിന്നകത്തു വരാം.
 
{{verse|12}} ബാഹ്യത്തിന്നു പോകുവാന്‍പോകുവാൻ നിനക്കു ഒരു സ്ഥലം പാളയത്തിന്നു പുറത്തു ഉണ്ടായിരിക്കേണം.
 
{{verse|13}} നിന്റെ ആയുധങ്ങളുടെ കൂട്ടത്തില്‍കൂട്ടത്തിൽ ഒരു പാരയും ഉണ്ടായിരിക്കേണം; ബാഹ്യത്തിന്നു ഇരിക്കുമ്പോള്‍ഇരിക്കുമ്പോൾ അതിനാല്‍അതിനാൽ കുഴിച്ചു നിന്റെ വിസര്‍ജ്ജനംവിസർജ്ജനം മൂടിക്കളയേണം.
 
{{verse|14}} നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കല്‍നിങ്കൽ വൃത്തികേടു കണ്ടിട്ടു അവന്‍അവൻ നിന്നെ വിട്ടകലാതിരിപ്പാന്‍വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.
 
{{verse|15}} യജമാനനെ വിട്ടു നിന്റെ അടുക്കല്‍അടുക്കൽ ശരണം പ്രാപിപ്പാന്‍പ്രാപിപ്പാൻ വന്ന ദാസനെ യജമാനന്റെ കയ്യില്‍കയ്യിൽ ഏല്പിക്കരുതു.
 
{{verse|16}} അവന്‍അവൻ നിങ്ങളുടെ ഇടയില്‍ഇടയിൽ നിന്റെ പട്ടണങ്ങളില്‍പട്ടണങ്ങളിൽ ഏതിലെങ്കിലും തനിക്കു ബോധിച്ചേടത്തു നിന്നോടു കൂടെ പാര്‍ക്കട്ടെപാർക്കട്ടെ; അവനെ ഞെരുക്കം ചെയ്യരുതു.
 
{{verse|17}} യിസ്രായേല്‍പുത്രിമാരില്‍യിസ്രായേൽപുത്രിമാരിൽ ഒരു വേശ്യ ഉണ്ടാകരുതു; യിസ്രായേല്‍പുത്രന്മാരില്‍യിസ്രായേൽപുത്രന്മാരിൽ പുരുഷ മൈഥുനക്കാരനും ഉണ്ടാകരുതു.
 
{{verse|18}} വേശ്യയുടെ കൂലിയും നായുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്കു യാതൊരു നേര്‍ച്ചയായിട്ടുംനേർച്ചയായിട്ടും കൊണ്ടുവരരുതു; ഇവ രണ്ടും നിന്റെ ദൈവമായ യഹോവേക്കു അറെപ്പാകുന്നു.
 
{{verse|19}} പണത്തിന്നോ, ആഹാരത്തിന്നോ, വായിപ്പ കൊടുക്കുന്ന യാതൊരു വസ്തുവിന്നോ സഹോദരനോടു പലിശ വാങ്ങരുതു.
 
{{verse|20}} അന്യനോടു പലിശ വാങ്ങാം; എന്നാല്‍എന്നാൽ നീ കൈവശമാക്കുവാന്‍കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നീ തൊടുന്നതിലൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സഹോദരനോടു പലിശ വാങ്ങരുതു.
 
{{verse|21}} നിന്റെ ദൈവമായ യഹോവേക്കു നേര്‍ച്ചനേർച്ച നേര്‍ന്നാല്‍നേർന്നാൽ അതു നിവര്‍ത്തിപ്പാന്‍നിവർത്തിപ്പാൻ താമസം വരുത്തരുതു; അങ്ങനെ ചെയ്താല്‍ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിങ്കല്‍നിങ്കൽ പാപമായിരിക്കും.
 
{{verse|22}} നേരാതിരിക്കുന്നതു പാപം ആകയില്ല.
 
{{verse|23}} നിന്റെ നാവിന്മേല്‍നിന്നുനാവിന്മേൽനിന്നു വീണതു നിവര്‍ത്തിക്കയുംനിവർത്തിക്കയും വായ് കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്റെ ദൈവമായ യഹോവേക്കു നേര്‍ന്നതുപോലെനേർന്നതുപോലെ നിവര്‍ത്തിക്കയുംനിവർത്തിക്കയും വേണം.
 
{{verse|24}} കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോള്‍പോകുമ്പോൾ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്റെ പാത്രത്തില്‍പാത്രത്തിൽ ഇടരുതു.
 
{{verse|25}} കൂട്ടുകാരന്റെ വിളഭൂമിയില്‍കൂടിവിളഭൂമിയിൽകൂടി പോകുമ്പോള്‍പോകുമ്പോൾ നിനക്കു കൈകൊണ്ടു കതിര്‍കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവില്‍വിളവിൽ അരിവാള്‍അരിവാൾ വെക്കരുതു.
 
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 22|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 24|
}}
2,684

തിരുത്തലുകൾ

"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/14894" എന്ന താളിൽനിന്ന് ശേഖരിച്ചത്