"സത്യവേദപുസ്തകം/ആവൎത്തനപുസ്തകം/അദ്ധ്യായം 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 2:
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 23|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 25|
}}
 
{{verse|1}} ഒരു പുരുഷന്‍പുരുഷൻ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളില്‍അവളിൽ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാല്‍തോന്നിയാൽ ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍കയ്യിൽ കൊടുത്തു അവളെ വീട്ടില്‍നിന്നുവീട്ടിൽനിന്നു അയക്കേണം.
 
{{verse|2}} അവന്റെ വീട്ടില്‍നിന്നുവീട്ടിൽനിന്നു പുറപ്പെട്ടശേഷം അവള്‍അവൾ പോയി മറ്റൊരു പുരുഷന്നു ഭാര്യയായി ഇരിക്കാം.
 
{{verse|3}} എന്നാല്‍എന്നാൽ രണ്ടാമത്തെ ഭര്‍ത്താവുഭർത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍കയ്യിൽ കൊടുത്തു അവളെ വീട്ടില്‍നിന്നുവീട്ടിൽനിന്നു അയക്കയോ അവളെ ഭാര്യയായിട്ടു എടുത്ത രണ്ടാമത്തെ ഭര്‍ത്താവുഭർത്താവു മരിച്ചുപോകയോ ചെയ്താല്‍ചെയ്താൽ
 
{{verse|4}} അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭര്‍ത്താവിന്നുഭർത്താവിന്നു അവള്‍അവൾ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു.
 
{{verse|5}} ഒരു പുരുഷന്‍പുരുഷൻ പുതുതായി ഒരു സ്ത്രീയെ പരിഗ്രഹിച്ചിരിക്കുമ്പോള്‍പരിഗ്രഹിച്ചിരിക്കുമ്പോൾ അവന്‍അവൻ യുദ്ധത്തിന്നു പോകരുതു; അവന്റെമേല്‍അവന്റെമേൽ യാതൊരു ഭാരവും വെക്കരുതു; അവന്‍അവൻ ഒരു സംവത്സരത്തേക്കു വീട്ടില്‍വീട്ടിൽ സ്വതന്ത്രനായിരുന്നു താന്‍താൻ പരിഗ്രഹിച്ച ഭാര്യയെ സന്തോഷിപ്പിക്കേണം.
 
{{verse|6}} തിരികല്ലാകട്ടെ അതിന്റെ മേല്‍ക്കല്ലാകട്ടെമേൽക്കല്ലാകട്ടെ ആരും പണയം വാങ്ങരുതു; അതു ജീവനെ പണയം വാങ്ങുകയല്ലോ.
 
{{verse|7}} ആരെങ്കിലും തന്റെ സഹോദരന്മാരായ യിസ്രായേല്‍മക്കളില്‍യിസ്രായേൽമക്കളിൽ ഒരുത്തനെ മോഷ്ടിച്ചു അവനോടു കാഠിന്യം പ്രവര്‍ത്തിക്കയോപ്രവർത്തിക്കയോ അവനെ വിലെക്കു വില്‍ക്കയോവിൽക്കയോ ചെയ്യുന്നതു കണ്ടാല്‍കണ്ടാൽ മോഷ്ടാവു മരണശിക്ഷ അനുഭവിക്കേണം. ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നുഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.
 
{{verse|8}} കുഷ്ഠരോഗത്തിന്റെ ബാധാകാര്യത്തില്‍ബാധാകാര്യത്തിൽ ഏറ്റവും സൂക്ഷിച്ചിരിപ്പാനും ലേവ്യരായ പുരോഹിതന്മാര്‍പുരോഹിതന്മാർ നിങ്ങള്‍ക്കുനിങ്ങൾക്കു ഉപദേശിച്ചു തരുന്നതുപോലെ ഒക്കെയും ചെയ്‍വാനും ജാഗ്രതയായിരിക്കേണം; ഞാന്‍ഞാൻ അവരോടു കല്പിച്ചതുപോലെ തന്നേ നിങ്ങള്‍നിങ്ങൾ ചെയ്യേണം.
 
{{verse|9}} നിങ്ങള്‍നിങ്ങൾ മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം നിന്റെ ദൈവമായ യഹോവ വഴിയില്‍വഴിയിൽ വെച്ചു മിര്‍യ്യാമിനോടുമിർയ്യാമിനോടു ചെയ്തതു ഔര്‍ത്തുകൊള്‍കഔർത്തുകൊൾക.
 
{{verse|10}} കൂട്ടുകാരന്നു എന്തെങ്കിലും വായിപ്പകൊടുക്കുമ്പോള്‍വായിപ്പകൊടുക്കുമ്പോൾ അവന്റെ പണയം വാങ്ങുവാന്‍വാങ്ങുവാൻ വീട്ടിന്നകത്തു കടക്കരുതു.
 
{{verse|11}} നീ പുറത്തു നില്‍ക്കേണംനിൽക്കേണം; വായിപ്പവാങ്ങിയവന്‍വായിപ്പവാങ്ങിയവൻ പണയം നിന്റെ അടുക്കല്‍അടുക്കൽ പുറത്തു കൊണ്ടുവരേണം.
 
{{verse|12}} അവന്‍അവൻ ദരിദ്രനാകുന്നുവെങ്കില്‍ദരിദ്രനാകുന്നുവെങ്കിൽ നീ അവന്റെ പണയം കൈവശം വെച്ചുകൊണ്ടു ഉറങ്ങരുതു.
 
{{verse|13}} അവന്‍അവൻ തന്റെ വസ്ത്രം പുതെച്ചു ഉറങ്ങി നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സൂര്യന്‍സൂര്യൻ അസ്തമിക്കുമ്പോള്‍അസ്തമിക്കുമ്പോൾ പണയം നീ അവന്നു മടക്കിക്കൊടുക്കേണം; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായിരിക്കും.
 
{{verse|14}} നിന്റെ സഹോദരന്മാരിലോ നിന്റെ ദേശത്തു നിന്റെ പട്ടണങ്ങളിലുള്ള പരദേശികളിലോ ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുതു.
 
{{verse|15}} അവന്റെ കൂലി അന്നേക്കന്നു കൊടുക്കേണം; സൂര്യന്‍സൂര്യൻ അതിന്മേല്‍അതിന്മേൽ അസ്തമിക്കരുതു; അവന്‍അവൻ ദരിദ്രനും അതിന്നായി ആശിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ. അവന്‍അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിപ്പാനും അതു നിനക്കു പാപമായിത്തീരുവാനും ഇടവരുത്തരുതു.
 
{{verse|16}} മക്കള്‍ക്കുമക്കൾക്കു പകരം അപ്പന്മാരും അപ്പന്മാര്‍ക്കുംഅപ്പന്മാർക്കും പകരം മക്കളും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താന്‍താന്താൻ മരണശിക്ഷ അനുഭവിക്കേണം.
 
{{verse|17}} പരദേശിയുടെയും അനാഥന്റെയും ന്യായം മറിച്ചുകളയരുതു; വിധവയുടെ വസ്ഡത്രം പണയം വാങ്ങുകയുമരുതു.
 
{{verse|18}} നീ മിസ്രയീമില്‍മിസ്രയീമിൽ അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ അവിടെനിന്നു വീണ്ടെടുത്തു എന്നും ഔര്‍ക്കേണംഔർക്കേണം; അതുകൊണ്ടാകുന്നു ഇക്കാര്യം ഞാന്‍ഞാൻ നിന്നോടു കല്പിക്കുന്നതു.
 
{{verse|19}} നിന്റെ വയലില്‍വയലിൽ വിളവു കൊയ്തിട്ടു ഒരു കറ്റ വയലില്‍വയലിൽ മറന്നുപോന്നാല്‍മറന്നുപോന്നാൽ അതിനെ എടുപ്പാന്‍എടുപ്പാൻ മടങ്ങിപ്പോകരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന്നു അതു പരദേശിക്കും അനാഥന്നും വിധവേക്കും ഇരിക്കട്ടെ.
 
{{verse|20}} ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോള്‍തല്ലുമ്പോൾ കൊമ്പു തപ്പിപ്പറിക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവേക്കും ഇരിക്കട്ടെ.
 
{{verse|21}} മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോള്‍അറുത്തെടുക്കുമ്പോൾ കാലാ പെറുക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവേക്കും ഇരിക്കട്ടെ; നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നു ഔര്‍ക്കേണംഔർക്കേണം; അതുകൊണ്ടാകുന്നു ഞാന്‍ഞാൻ ഇക്കാര്യം നിന്നോടു കല്പിക്കുന്നതു.
 
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 23|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 25|
}}