"സത്യവേദപുസ്തകം/ആവൎത്തനപുസ്തകം/അദ്ധ്യായം 28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 2:
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 27|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 29|
}}
 
{{verse|1}} നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാന്‍ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചുനടന്നാല്‍പ്രമാണിച്ചുനടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സര്‍വ്വജാതികള്‍ക്കുംസർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.
 
{{verse|2}} നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാല്‍കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും: പട്ടണത്തില്‍പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും;
 
{{verse|3}} വയലില്‍വയലിൽ നീ അനുഗ്രഹിക്കപ്പെടും.
 
{{verse|4}} നിന്റെ ഗര്‍ഭഫലവുംഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.
 
{{verse|5}} നിന്റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.
 
{{verse|6}} അകത്തു വരുമ്പോള്‍വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോള്‍പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും.
 
{{verse|7}} നിന്നോടു എതിര്‍ക്കുംന്നഎതിർക്കുംന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പില്‍മുമ്പിൽ തോലക്കുമാറാക്കും; അവര്‍അവർ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പില്‍മുമ്പിൽ നിന്നു ഔടിപ്പോകും.
 
{{verse|8}} യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു അവന്‍അവൻ നിന്നെ അനുഗ്രഹിക്കും.
 
{{verse|9}} നിന്റെ ദൈവമായ യഹോവയുടെ കല്പനകള്‍കല്പനകൾ പ്രമാണിച്ചു അവന്റെ വഴികളില്‍വഴികളിൽ നടന്നാല്‍നടന്നാൽ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും.
 
{{verse|10}} യഹോവയുടെ നാമം നിന്റെ മേല്‍മേൽ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.
 
{{verse|11}} നിനക്കു തരുമെന്നു യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു യഹോവ നിന്റെ നന്മെക്കായി ഗര്‍ഭഫലത്തിലുംഗർഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധി നലകും.
 
{{verse|12}} തക്കസമയത്തു നിന്റെ ദേശത്തിന്നു മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികള്‍ക്കുജാതികൾക്കു വായിപ്പ കൊടുക്കും; എന്നാല്‍എന്നാൽ നീ വായിപ്പ വാങ്ങുകയില്ല.
 
{{verse|13}} ഞാന്‍ഞാൻ എന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകള്‍കല്പനകൾ കേട്ടു പ്രമാണിച്ചുനടന്നാല്‍പ്രമാണിച്ചുനടന്നാൽ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയര്‍ച്ചഉയർച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല.
 
{{verse|14}} ഞാന്‍ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന വചനങ്ങളില്‍വചനങ്ങളിൽ യാതൊന്നെങ്കിലും വിട്ടു അന്യദൈവങ്ങളെ പിന്‍പിൻ തുടര്‍ന്നുതുടർന്നു സേവിപ്പാന്‍സേവിപ്പാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.
 
{{verse|15}} എന്നാല്‍എന്നാൽ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു, ഞാന്‍ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാല്‍പ്രമാണിച്ചുനടക്കാഞ്ഞാൽ ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും:
 
{{verse|16}} പട്ടണത്തില്‍പട്ടണത്തിൽ നീ ശപിക്കപ്പെട്ടിരിക്കും. വയലിലും ശപിക്കപ്പെട്ടിരിക്കും.
 
{{verse|17}} നിന്റെ കൊട്ടയും മാവുകുഴെക്കുന്ന തൊട്ടിയും ശപിക്കപ്പെട്ടിരിക്കും.
 
{{verse|18}} നിന്റെ ഗര്‍ഭഫലവുംഗർഭഫലവും കൃഷിഫലവും കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും ശപിക്കപ്പെട്ടിരിക്കും;
 
{{verse|19}} അകത്തു വരുമ്പോള്‍വരുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും; പുറത്തുപോകുമ്പോള്‍പുറത്തുപോകുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും.
 
{{verse|20}} എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്പ്രവൃത്തികള്‍ദുഷ്പ്രവൃത്തികൾ നിമിത്തം നീ വേഗത്തില്‍വേഗത്തിൽ മുടിഞ്ഞുപേകുംവരെ നിന്റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ ശാപവും പരിഭ്രമവും പ്രാക്കും അയക്കും.
 
{{verse|21}} നീ കൈവശമാക്കുവാന്‍കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നു നിന്നെ മുടിച്ചുകളയുംവരെ യഹോവ നിനക്കു മഹാമാരി പിടിപ്പിക്കും.
 
{{verse|22}} ക്ഷയരോഗം, ജ്വരം, പുകച്ചല്‍പുകച്ചൽ, അത്യുഷ്ണം, വരള്‍ച്ചവരൾച്ച, വെണ്‍കതിര്‍വെൺകതിർ, വിഷമഞ്ഞു എന്നിവയാല്‍എന്നിവയാൽ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.
 
{{verse|23}} നിന്റെ തലെക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരിമ്പും ആകും.
 
{{verse|24}} യഹോവ നിന്റെ ദേശത്തിലെ മഴയെ പൊടിയും പൂഴിയും ആക്കും; നീ നശിക്കുംവരെ അതു ആകാശത്തില്‍നിന്നുആകാശത്തിൽനിന്നു നിന്റെമേല്‍നിന്റെമേൽ പെയ്യും.
 
{{verse|25}} ശത്രുക്കളുടെ മുമ്പില്‍മുമ്പിൽ യഹോവ നിന്നെ തോലക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പില്‍മുമ്പിൽ നിന്നു ഔടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങള്‍ക്കുംസകലരാജ്യങ്ങൾക്കും ഒരു ബാധയായ്തീരും.
 
{{verse|26}} നിന്റെ ശവം ആകാശത്തിലെ സകലപക്ഷികള്‍ക്കുംസകലപക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കുംമൃഗങ്ങൾക്കും ഇര ആകും; അവയെ ആട്ടികളവാന്‍ആട്ടികളവാൻ ആരും ഉണ്ടാകയില്ല. യഹോവ നിന്നെ മിസ്രയീമിലെ
 
{{verse|27}} പരുക്കള്‍പരുക്കൾ, മൂലവ്യാധി, ചൊറി, ചിരങ്ങു എന്നിവയാല്‍എന്നിവയാൽ ബാധിക്കും; അവ സൌഖ്യമാകുകയുമില്ല.
 
{{verse|28}} ഭ്രാന്തും അന്ധതയും ചിത്തഭ്രമവുംകൊണ്ടു യഹോവ നിന്നെ ബാധിക്കും.
 
{{verse|29}} കുരുടന്‍കുരുടൻ അന്ധതമസ്സില്‍അന്ധതമസ്സിൽ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നീ പേകുന്നേടത്തെങ്ങും നിനക്കു ഗുണംവരികയില്ല; നീ എപ്പോഴും പീഡിതനും അപഹാരഗതനും ആയിരിക്കും; നിന്നെ രക്ഷിപ്പാന്‍രക്ഷിപ്പാൻ ആരുമുണ്ടാകയുമില്ല.
 
{{verse|30}} നീ ഒരു സ്ത്രീയെ വിവാഹത്തിന്നു നിയമിക്കും; മറ്റൊരുത്തന്‍മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കും. നീ ഒരു വിടു പണിയിക്കും; എങ്കിലും അതില്‍അതിൽ പാര്‍ക്കയില്ലപാർക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല.
 
{{verse|31}} നിന്റെ കാളയെ നിന്റെ മുമ്പില്‍വെച്ചുമുമ്പിൽവെച്ചു അറുക്കും; എന്നാല്‍എന്നാൽ നീ അതിന്റെ മാംസം തിന്നുകയില്ല. നിന്റെ കഴുതയെ നിന്റെ മുമ്പില്‍മുമ്പിൽ നിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്റെ ആടുകള്‍ആടുകൾ ശത്രുക്കള്‍ക്കുശത്രുക്കൾക്കു കൈവശമാകും; അവയെ വിടുവിപ്പാന്‍വിടുവിപ്പാൻ നിനക്കു ആരും ഉണ്ടാകയില്ല.
 
{{verse|32}} നിന്റെ പുത്രന്മാരരും പുത്രിമാരും അന്യജാതിക്കു അടിമകളാകും; നിന്റെ കണ്ണു ഇടവിടാതെ അവരെ നോക്കിയിരുന്നു ക്ഷീണിക്കും; എങ്കിലും നിന്നാല്‍നിന്നാൽ ഒന്നും സാധിക്കയില്ല.
 
{{verse|33}} നിന്റെ കൃഷിഫലവും നിന്റെ അദ്ധ്വാനമൊക്കെയും നീ അറിയാത്ത ജാതിക്കാര്‍ജാതിക്കാർ അനുഭവിക്കും; നീ എല്ലാനാളും ബാധിതനും പീഡിതനും ആകും.
 
{{verse|34}} നിന്റെ കാണ്ണാലെ കാണുന്ന കാഴ്ചയാല്‍കാഴ്ചയാൽ നിനക്കു ഭ്രാന്തു പിടിക്കും.
 
{{verse|35}} സൌഖ്യമാകാത്ത പരുക്കളാല്‍പരുക്കളാൽ യഹോവ നിന്നെ ഉള്ളങ്കാല്‍ഉള്ളങ്കാൽ തുടങ്ങി നെറുകവരെ ബാധിക്കും.
 
{{verse|36}} യഹോവ നിന്നെയും നീ നിന്റെ മേല്‍മേൽ ആക്കിയ രാജാവിനെയും നീയാകട്ടെ നിന്റെ പിതാക്കന്മാരാകട്ടെ അറിഞ്ഞിട്ടില്ലാത്ത ഒരു ജാതിയുടെ അടുക്കല്‍അടുക്കൽ പോകുമാറാക്കും; അവിടെ നീ മരവും കല്ലുമായ അന്യദൈവങ്ങളെ സേവിക്കും.
 
{{verse|37}} യഹോവ നിന്നെ കൊണ്ടുപോകുന്ന സകലജാതികളുടെയും ഇടയില്‍ഇടയിൽ നീ സ്തംഭനത്തിന്നും പഴഞ്ചൊല്ലിന്നും പരിഹാസത്തിന്നും വിഷയമായ്തീരും.
 
{{verse|38}} നീ വളരെ വിത്തു നിലത്തിലേക്കു കൊണ്ടുപോകും; എന്നാല്‍എന്നാൽ വെട്ടുക്കിളി തിന്നുകളകകൊണ്ടു കുറെ മാത്രം കൊയ്യും.
 
{{verse|39}} നീ മുന്തിരിത്തോട്ടങ്ങള്‍മുന്തിരിത്തോട്ടങ്ങൾ നട്ടു രക്ഷ ചെയ്യും; എങ്കിലും പുഴു തിന്നു കളകകൊണ്ടു വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല.
 
{{verse|40}} ഒലിവുവൃക്ഷങ്ങള്‍ഒലിവുവൃക്ഷങ്ങൾ നിന്റെ നാട്ടില്‍നാട്ടിൽ ഒക്കെയും ഉണ്ടാകും; എങ്കിലും നീ എണ്ണ തേക്കയില്ല; അതിന്റെ പിഞ്ചു പൊഴിഞ്ഞുപോകും.
 
{{verse|41}} നീ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കും; എങ്കിലും അവര്‍അവർ നിനക്കു ഇരിക്കയില്ല; അവര്‍അവർ പ്രവാസത്തിലേക്കു പോകേണ്ടിവരും.
 
{{verse|42}} നിന്റെ വൃക്ഷങ്ങളും നിന്റെ ഭൂമിയുടെ ഫലവും എല്ലാം പുഴു തിന്നുകളയും.
 
{{verse|43}} നിന്റെ ഇടയിലുള്ള പരദേശി നിനക്കു മീതെ ഉയര്‍ന്നുയര്‍ന്നുഉയർന്നുയർന്നു വരും; നീയോ താണുതാണുപോകും.
 
{{verse|44}} അവര്‍അവർ നിനക്കു വായിപ്പ തരും; അവന്നു വായിപ്പ കൊടുപ്പാന്‍കൊടുപ്പാൻ നിനക്കു ഉണ്ടാകയില്ല; അവന്‍അവൻ തലയും നീ വാലുമായിരിക്കും.
 
{{verse|45}} നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു അവന്‍അവൻ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ടു ഈ ശാപം ഒക്കെയും നിന്റെ മേല്‍മേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുര്‍ന്നുപിടിക്കയുംപിന്തുർന്നുപിടിക്കയും ചെയ്യും.
 
{{verse|46}} അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും.
വരി 99:
{{verse|47}} സകല വസ്തുക്കളുടെയും സമൃദ്ധി ഹേതുവായിട്ടു നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ടു
 
{{verse|48}} യഹോവ നിന്റെ നേരെ അയക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവന്‍അവൻ നിന്റെ കഴുത്തില്‍കഴുത്തിൽ ഒരു ഇരിമ്പുനുകം വേക്കും.
 
{{verse|49}} യഹോവ ദൂരത്തുനിന്നു, ഭൂമിയുടെ അറുതിയില്‍നിന്നുഅറുതിയിൽനിന്നു, ഒരു ജാതിയെ കഴുകന്‍കഴുകൻ പറന്നു വരുന്നതുപോലെ നിന്റെമേല്‍നിന്റെമേൽ വരുത്തും. അവര്‍അവർ നീ അറിയാത്ത ഭാഷ പറയുന്ന ജാതി;
 
{{verse|50}} വൃദ്ധനെ ആദരിക്കയോ ബാലനോടു കനിവു തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജാതി.
 
{{verse|51}} നീ നശിക്കുംവരെ അവര്‍അവർ നിന്റെ മൃഗഫലവും നിന്റെ കൃഷിഫലവും തിന്നും; അവര്‍അവർ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വിഞ്ഞോ എണ്ണയോ നിന്റെ കന്നുകാലികളുടെ പേറോ ആടുകളുടെ പിറപ്പോ ഒന്നും നിനക്കു ശേഷിപ്പിക്കയില്ല.
 
{{verse|52}} നിന്റെ ദേശത്തു എല്ലാടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകള്‍മതിലുകൾ വീഴുംവരെ അവര്‍അവർ നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ നിരോധിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തന്ന നിന്റെ ദേശത്തു എല്ലാടുവുമുള്ള നിന്റെ എല്ലാ പട്ടണങ്ങളിലും അവര്‍അവർ നിന്നെ നിരോധിക്കും.
 
{{verse|53}} ശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നിന്റെ ഗര്‍ഭഫലമായഗർഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും;
 
{{verse|54}} നിന്റെ മദ്ധ്യേ മൃദുശരീരയും മഹാസുഖഭോഗിയും ആയിരിക്കുന്ന മനുഷ്യന്‍മനുഷ്യൻ തന്റെ സഹോദരനോടും തന്റെ മാര്‍വ്വിടത്തിലെമാർവ്വിടത്തിലെ ഭാര്യയോടും തനിക്കു ശേഷിക്കുന്ന മക്കളോടും
 
{{verse|55}} ലുബ്ധനായി അവരില്‍അവരിൽ ആര്‍ക്കുംആർക്കും താന്‍താൻ തിന്നുന്ന തന്റെ മക്കളുടെ മാംസത്തില്‍മാംസത്തിൽ ഒട്ടും കൊടുക്കയില്ല; ശത്രു നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും അവന്നു ഒന്നും ശേഷിച്ചിരിക്കയില്ല.
 
{{verse|56}} ദേഹമാര്‍ദ്ദവംകൊണ്ടുംദേഹമാർദ്ദവംകൊണ്ടും കോമളത്വംകൊണ്ടും തന്റെ ഉള്ളങ്കാല്‍ഉള്ളങ്കാൽ നിലത്തുവെപ്പാന്‍നിലത്തുവെപ്പാൻ മടിക്കുന്ന തന്വംഗിയും സുഖഭോഗിനിയുമായ സ്ത്രീ തന്റെ മാര്‍വ്വിടത്തിലെമാർവ്വിടത്തിലെ ഭര്‍ത്താവിന്നുംഭർത്താവിന്നും തന്റെ മകന്നും മകള്‍ക്കുംമകൾക്കും തന്റെ കാലുകളുടെ ഇടയില്‍നിന്നുഇടയിൽനിന്നു പുറപ്പെടുന്ന മറുപ്പിള്ളയെയും താന്‍താൻ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാതവണ്ണം ലുബ്ധയായി
 
{{verse|57}} ശത്രു നിന്റെ പട്ടണങ്ങളില്‍പട്ടണങ്ങളിൽ നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും സകലവസ്തുക്കളുടെയും ദുര്‍ല്ലഭത്വംനിമിത്തംദുർല്ലഭത്വംനിമിത്തം അവള്‍അവൾ അവരെ രഹസ്യമായി തിന്നും.
 
{{verse|58}} നിന്റെ ദൈവമായ യഹോവ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെട്ടു ഈ പുസ്തകത്തില്‍പുസ്തകത്തിൽ എഴുതിയിരിക്കുന്ന ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാഞ്ഞാല്‍നടക്കാഞ്ഞാൽ
 
{{verse|59}} യഹോവ നിന്റെ മേലും നിന്റെ സന്തതിയുടെമേലും നീണ്ടുനിലക്കുന്ന അപൂര്‍വ്വമായഅപൂർവ്വമായ മഹാബാധകളും നീണ്ടുനിലക്കുന്ന വല്ലാത്ത രോഗങ്ങളും വരുത്തും
 
{{verse|60}} നീ പേടിക്കുന്ന മിസ്രയീമിലെ വ്യാധികളൊക്കെയും അവന്‍അവൻ നിന്റെമേല്‍നിന്റെമേൽ വരുത്തും. അവ നിന്നെ പറ്റിപ്പിടിക്കും.
 
{{verse|61}} ഈ ന്യായപ്രമാണപുസ്തകത്തില്‍ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിട്ടില്ലാത്ത
 
{{verse|62}} സകല രോഗവും ബാധയുംകൂടെ നീ നശിക്കുംവരെ യഹോവ നിന്റെമേല്‍നിന്റെമേൽ വരുത്തിക്കൊണ്ടിരിക്കും. ആകാശത്തിലെ നക്ഷത്രംപോലെ പെരുകിയിരുന്ന നിങ്ങള്‍നിങ്ങൾ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേള്‍ക്കായ്കകൊണ്ടുകേൾക്കായ്കകൊണ്ടു ചുരുക്കംപേരായി ശേഷിക്കും.
 
{{verse|63}} നിങ്ങള്‍ക്കുനിങ്ങൾക്കു ഗുണംചെയ്‍വാനും നിങ്ങളെ വര്‍ദ്ധിപ്പിപ്പാനുംവർദ്ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേല്‍നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെ തന്നേ നിങ്ങളെ നശിപ്പിപ്പാനും നിര്‍മ്മൂലമാക്കുവാനുംനിർമ്മൂലമാക്കുവാനും യഹോവ പ്രസാദിച്ചു, നീ കൈവശമാക്കുവാന്‍കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും.
 
{{verse|64}} യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതല്‍ഒരറ്റംമുതൽ മറ്റെഅറ്റംവരെ സര്‍വ്വജാതികളുടെയുംസർവ്വജാതികളുടെയും ഇടയില്‍ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.
 
{{verse|65}} ആ ജാതികളുടെ ഇടയില്‍ഇടയിൽ നിനക്കു സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന്നു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറെക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.
 
{{verse|66}} നിന്റെ ജീവന്‍ജീവൻ നിന്റെ മുമ്പില്‍മുമ്പിൽ തൂങ്ങിയിരിക്കും; രാവും പകലും നീ പേടിച്ചു പാര്‍ക്കുംപാർക്കും; പ്രാണഭയം നിന്നെ വിട്ടുമാറുകയില്ല.
 
{{verse|67}} നിന്റെ ഹൃദയത്തില്‍ഹൃദയത്തിൽ നീ പേടിച്ചുകൊണ്ടിരിക്കുന്ന പേടി നിമിത്തവും നീ കണ്ണാലെ കാണുന്ന കാഴ്ചനിമിത്തവും നേരം വെളുക്കുമ്പോള്‍വെളുക്കുമ്പോൾ: സന്ധ്യ ആയെങ്കില്‍ആയെങ്കിൽ കൊള്ളായിരുന്നു എന്നും സന്ധ്യാകാലത്തു: നേരം വെളുത്തെങ്കില്‍വെളുത്തെങ്കിൽ കൊള്ളായിരുന്നു എന്നും നീ പറയും.
 
{{verse|68}} നീ ഇനി കാണുകയില്ല എന്നു ഞാന്‍ഞാൻ നിന്നോടു പറഞ്ഞ വഴിയായി യഹോവ നിന്നെ കപ്പല്‍കപ്പൽ കയറ്റി മിസ്രയീമിലേക്കു മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ ശത്രുക്കള്‍ക്കുശത്രുക്കൾക്കു അടിയാരും അടിയാട്ടികളുമായി വില്പാന്‍വില്പാൻ നിര്‍ത്തുംനിർത്തും; എന്നാല്‍എന്നാൽ നിങ്ങളെ വാങ്ങുവാന്‍വാങ്ങുവാൻ ആരും ഉണ്ടാകയില്ല.
 
{{verse|69}} ഹോരേബില്‍വെച്ചുഹോരേബിൽവെച്ചു യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു ചെയ്ത നിയമത്തിന്നും പുറമെ മോവാബ് ദേശത്തുവെച്ചു അവരോടു ചെയ്‍വാന്‍ചെയ്‍വാൻ യഹോവ മോശെയോടു കല്പിച്ച നിയമത്തിന്റെ വചനങ്ങള്‍വചനങ്ങൾ ഇവ തന്നേ.
 
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 27|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 29|
}}