"സത്യവേദപുസ്തകം/ആവൎത്തനപുസ്തകം/അദ്ധ്യായം 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 2:
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 2|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 4|
}}
 
{{verse|1}} അനന്തരം നാം തിരിഞ്ഞു ബാശാനിലേക്കുള്ള വഴിയായി പോയി; അപ്പോള്‍അപ്പോൾ ബാശാന്‍ബാശാൻ രാജാവായ ഔഗും അവന്റെ സര്‍വ്വജനവുംസർവ്വജനവും നമ്മുടെ നേരെ പുറപ്പെട്ടു എദ്രെയില്‍വെച്ചുഎദ്രെയിൽവെച്ചു പടയേറ്റു.
 
{{verse|2}} എന്നാറെ യഹോവ എന്നോടു: അവനെ ഭയപ്പെടരുതു; ഞാന്‍ഞാൻ അവനെയും അവന്റെ സര്‍വ്വജനത്തെയുംസർവ്വജനത്തെയും ദേശത്തെയും നിന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചിരിക്കുന്നു: ഹെശ്ബോനില്‍ഹെശ്ബോനിൽ പാര്‍ത്തിരുന്നപാർത്തിരുന്ന അമോര്‍യ്യരാജാവായഅമോർയ്യരാജാവായ സീഹോനോടു ചെയ്തതുപോലെ നീ അവനോടും ചെയ്യും എന്നു കല്പിച്ചു.
 
{{verse|3}} അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാന്‍ബാശാൻ രാജാവായ ഔഗിനെയും അവന്റെ സകല ജനത്തെയും നമ്മുടെ കയ്യില്‍കയ്യിൽ ഏല്പിച്ചു; അവന്നു ആരും ശേഷിക്കാതവണ്ണം നാം അവനെ സംഹരിച്ചുകളഞ്ഞു.
 
{{verse|4}} അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കല്‍നിന്നുപക്കൽനിന്നു പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഔഗിന്റെ രാജ്യമായ അറുപതു പട്ടണങ്ങളുള്ള അര്ഗ്ഗോബ് ദേശം ഒക്കെയും
{{verse|5}} നാട്ടുപുറങ്ങളിലെ അനവധി ഊരുകളും പിടിച്ചു; ആ പട്ടണങ്ങള്‍പട്ടണങ്ങൾ എല്ലാം ഉയര്‍ന്നഉയർന്ന മതിലുകളും വാതിലുകളും ഔടാമ്പലുകളുംകൊണ്ടു ഉറപ്പിച്ചിരുന്നു.
 
{{verse|6}} ഹെശ്ബോന്‍ഹെശ്ബോൻ രാജാവായ സീഹോനോടും ചെയ്തതുപോലെ നാം അവയെ നിര്‍മ്മൂലമാക്കിനിർമ്മൂലമാക്കി; പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിര്‍മ്മൂലമാക്കിനിർമ്മൂലമാക്കി.
 
{{verse|7}} എന്നാല്‍എന്നാൽ നാല്‍ക്കാലികളെനാൽക്കാലികളെ ഒക്കെയും പട്ടണങ്ങളിലെ അപഹൃതവും നാം കൊള്ളയിട്ടു എടുത്തു.
 
{{verse|8}} ഇങ്ങനെ അക്കാലത്തു അമോര്‍യ്യരുടെഅമോർയ്യരുടെ രണ്ടു രാജാക്കന്മാരുടെയും കയ്യില്‍നിന്നുകയ്യിൽനിന്നു യോര്‍ദ്ദാന്നക്കരെയോർദ്ദാന്നക്കരെ അര്‍ന്നോന്‍അർന്നോൻ താഴ്വര തുടങ്ങി ഹെര്‍മ്മോന്‍ഹെർമ്മോൻ പര്‍വ്വതംവരെയുള്ളപർവ്വതംവരെയുള്ള ദേശവും -
 
{{verse|9}} സീദോന്യര്‍സീദോന്യർ ഹെര്‍മ്മോന്നുഹെർമ്മോന്നു സീര്‍യ്യോന്‍സീർയ്യോൻ എന്നും അമോര്‍യ്യരോഅമോർയ്യരോ അതിന്നു സെനീര്‍സെനീർ എന്നു പേര്‍പേർ പറയുന്നു -
 
{{verse|10}} സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഔഗിന്റെ രാജ്യത്തുള്‍പ്പെട്ടരാജ്യത്തുൾപ്പെട്ട സല്‍ക്കാസൽക്കാ, എദ്രെയി എന്നീ പട്ടണങ്ങള്‍വരെയുള്ളപട്ടണങ്ങൾവരെയുള്ള ബാശാന്‍ബാശാൻ മുഴുവനും നാം പിടിച്ചു. -
 
{{verse|11}} ബാശാന്‍ബാശാൻ രാജാവായ ഔഗ് മാത്രമേ മല്ലന്മാരില്‍മല്ലന്മാരിൽ ശേഷിച്ചിരുന്നുള്ളു; ഇരിമ്പുകൊണ്ടുള്ള അവന്റെ മഞ്ചം അമ്മോന്യനഗരമായ രബ്ബയില്‍രബ്ബയിൽ ഉണ്ടല്ലോ? അതിന്നു പുരുഷന്റെ കൈകൂ ഒമ്പതു മുഴം നീളവും നാലുമുഴം വീതിയും ഉണ്ടു. -
 
{{verse|12}} ഈ ദേശം നാം അക്കാലത്തു കൈവശമാക്കി അര്‍ന്നോന്‍അർന്നോൻ താഴ്വരയരികെയുള്ള അരോവേര്‍മുതല്‍അരോവേർമുതൽ ഗിലെയാദ് മലനാട്ടിന്റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാന്‍ഞാൻ രൂബേന്യര്‍ക്കുംരൂബേന്യർക്കും ഗാദ്യര്‍ക്കുംഗാദ്യർക്കും കൊടുത്തു.
 
{{verse|13}} ശേഷം ഗിലെയാദും ഔഗിന്റെ രാജ്യമായ ബാശാന്‍ബാശാൻ മുഴുവനും അര്ഗ്ഗോബ് ദേശം മുഴുവനും ഞാന്‍ഞാൻ മനശ്ശെയുടെ പാതിഗോത്രത്തിന്നു കൊടുത്തു. - ബാശാന്നു മുഴുവന്നും മല്ലന്മാരുടെ ദേശം എന്നു പേര്‍പേർ പറയുന്നു.
 
{{verse|14}} മനശ്ശെയുടെ മകനായ യായീര്‍യായീർ ഗെശൂര്‍യ്യരുടെയുംഗെശൂർയ്യരുടെയും മാഖാത്യരുടെയും അതിര്‍വരെഅതിർവരെ അര്ഗ്ഗോബ് ദേശം മുഴുവനും പിടിച്ചു തന്റെ പേരിന്‍പേരിൻ പ്രകാരം ബാശാന്നു ഹവോത്ത് - യായീര്‍യായീർ എന്നു പേര്‍പേർ ഇട്ടു; ഇന്നുവരെ ആ പേര്‍പേർ തന്നേ പറഞ്ഞു വരുന്നു.
 
{{verse|15}} മാഖീരിന്നു ഞാന്‍ഞാൻ ഗിലെയാദ് ദേശം കൊടുത്തു.
{{verse|16}} രൂബേന്യര്‍ക്കുംരൂബേന്യർക്കും ഗാദ്യര്‍ക്കുംഗാദ്യർക്കും ഗിലെയാദ് മുതല്‍മുതൽ അര്‍ന്നോന്‍അർന്നോൻ താഴ്വരയുടെ മദ്ധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യബ്ബോക്‍യബ്ബോൿ തോടുവരെയും
 
{{verse|17}} കിന്നേറെത്ത് തുടങ്ങി കിഴക്കോട്ടു പിസ്ഗയുടെ ചരിവിന്നു താഴെ ഉപ്പുകടലായ അരാബയിലെ കടല്‍വരെകടൽവരെ അരാബയും യോര്‍ദ്ദാന്‍യോർദ്ദാൻ പ്രദേശവും ഞാന്‍ഞാൻ കൊടുത്തു.
 
{{verse|18}} അക്കാലത്തു ഞാന്‍ഞാൻ നിങ്ങളോടു ആജ്ഞാപിച്ചതു: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കുനിങ്ങൾക്കു ഈ ദേശത്തെ അവകാശമായി തന്നിരിക്കുന്നു; നിങ്ങളില്‍നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായ എല്ലാവരും യിസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാര്‍ക്കുംസഹോദരന്മാർക്കും മുമ്പായി യുദ്ധസന്നദ്ധരായി കടന്നുപോകേണം
 
{{verse|19}} നിങ്ങളുടെ ഭാര്യമാരും മക്കളും നിങ്ങളുടെ ആടുമാടുകളും ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു തന്നിട്ടുള്ള പട്ടണങ്ങളില്‍പട്ടണങ്ങളിൽ പാര്‍ക്കട്ടെപാർക്കട്ടെ; ആടുമാടുകള്‍ആടുമാടുകൾ നിങ്ങള്‍ക്കുനിങ്ങൾക്കു വളരെ ഉണ്ടു എന്നു എനിക്കു അറിയാം.
 
{{verse|20}} യഹോവ നിങ്ങളെപ്പോലെ നിങ്ങളുടെ സഹോദരന്മാര്‍ക്കുംസഹോദരന്മാർക്കും സ്വസ്ഥത നലകുകയും യോര്‍ദ്ദാന്നക്കരെയോർദ്ദാന്നക്കരെ നിങ്ങളുടെ ദൈവമായ യഹോവ അവര്‍ക്കുംഅവർക്കും കൊടുക്കുന്ന ദേശത്തെ അവര്‍അവർ കൈവശമാക്കുകയും ചെയ്യുവോളം തന്നേ. പിന്നെ നിങ്ങള്‍നിങ്ങൾ ഔരോരുത്തന്‍ഔരോരുത്തൻ ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു തന്നിട്ടുള്ള അവകാശത്തിന്നു മടങ്ങിപ്പോരേണം.
 
{{verse|21}} അക്കാലത്തു ഞാന്‍ഞാൻ യോശുവയോടു ആജ്ഞാപിച്ചതു: നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതൊക്കെയും നീ കണ്ണാലെ കണ്ടുവല്ലോ; നീ കടന്നുചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെ തന്നേ ചെയ്യും.
 
{{verse|22}} നിങ്ങള്‍നിങ്ങൾ അവരെ ഭയപ്പെടരുതു; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങള്‍ക്കുവേണ്ടിനിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുന്നതു.
 
{{verse|23}} അക്കാലത്തു ഞാന്‍ഞാൻ യഹോവയോടു അപേക്ഷിച്ചു:
 
{{verse|24}} കര്‍ത്താവായകർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവിര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകള്‍പോലെയുംക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികള്‍പോലെയുംവീര്യപ്രവൃത്തികൾപോലെയും ചെയ്‍വാന്‍ചെയ്‍വാൻ കഴിയുന്ന ദൈവം സ്വര്‍ഗ്ഗത്തിലാകട്ടെസ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?
{{verse|25}} ഞാന്‍ഞാൻ കടന്നുചെന്നു യോര്‍ദ്ദാന്നക്കരെയുള്ളയോർദ്ദാന്നക്കരെയുള്ള നല്ല ദേശവും മനോഹരമായ പര്‍വ്വതവുംപർവ്വതവും ലെബാനോനും ഒന്നു കണ്ടുകൊള്ളട്ടെ എന്നു പറഞ്ഞു.
{{verse|26}} എന്നാല്‍എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചിരുന്നു; എന്റെ അപേക്ഷ കേട്ടതുമില്ല. യഹോവ എന്നോടു: മതി; ഈ കാര്യത്തെക്കുറിച്ചു ഇനി എന്നോടു സംസാരിക്കരുതു;
 
{{verse|27}} പിസ്ഗയുടെ മുകളില്‍മുകളിൽ കയറി തല പൊക്കി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാണ്‍കനോക്കിക്കാൺക;
 
{{verse|28}} ഈ യോര്‍ദ്ദാന്‍യോർദ്ദാൻ നീ കടക്കയില്ല; യോശുവയോടു കല്പിച്ചു അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്ക; അവന്‍അവൻ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവന്‍അവൻ അവര്‍ക്കുംഅവർക്കും അവകാശമായി പങ്കിട്ടു കൊടുക്കും എന്നു അരുളിച്ചെയ്തു.
 
{{verse|29}} അങ്ങനെ നാം ബേത്ത്--പെയോരിന്നെതിരെ താഴ്വരയില്‍താഴ്വരയിൽ പാര്‍ത്തുപാർത്തു.
 
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 2|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 4|
}}