"സത്യവേദപുസ്തകം/ആവൎത്തനപുസ്തകം/അദ്ധ്യായം 32" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 2:
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 31|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 33|
}}
 
{{verse|1}} ആകശാമേ, ചെവിതരിക; ഞാന്‍ഞാൻ സംസാരിക്കും; ഭൂമി എന്റെ വായിന്‍വായിൻ വാക്കുകളെ കേള്‍ക്കട്ടെകേൾക്കട്ടെ.
 
{{verse|2}} മഴപോലെ എന്റെ ഉപദേശം പൊഴിയും; എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേല്‍ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും സസ്യത്തിന്മേല്‍സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും.
 
{{verse|3}} ഞാന്‍ഞാൻ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പിന്‍കൊടുപ്പിൻ .
 
{{verse|4}} അവന്‍അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികള്‍വഴികൾ ഒക്കെയും ന്യായം; അവന്‍അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവന്‍വ്യാജമില്ലാത്തവൻ ; നീതിയും നേരുമുള്ളവന്‍നേരുമുള്ളവൻ തന്നേ.
 
{{verse|5}} അവര്‍അവർ അവനോടു വഷളത്വം കാണിച്ചു: അവര്‍അവർ അവന്റെ മക്കളല്ല, സ്വയകളങ്കമത്രേ; വക്രതയും കോട്ടവുമുള്ള തലമുറ
 
{{verse|6}} ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങള്‍നിങ്ങൾ യഹോവേക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവന്‍ഉടയവൻ . അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവന്‍ചെയ്തവൻ .
 
{{verse|7}} പൂര്‍വ്വദിവസങ്ങളെപൂർവ്വദിവസങ്ങളെ ഔര്‍ക്കുംകഔർക്കുംക: മുന്തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്ക; നിന്റെ പിതാവിനോടു ചോദിക്ക, അവന്‍അവൻ അറിയിച്ചുതരും; നിന്റെ വൃദ്ധന്മാരോടു ചോദിക്ക, അവര്‍അവർ പറഞ്ഞുതരും.
 
{{verse|8}} മഹോന്നതന്‍മഹോന്നതൻ ജാതികള്‍ക്കുജാതികൾക്കു അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേര്‍പിരിക്കയുംവേർപിരിക്കയും ചെയ്തപ്പോള്‍ചെയ്തപ്പോൾ അവന്‍അവൻ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ എണ്ണത്തിന്നു തക്കവണ്ണം ജാതികളുടെ അതൃത്തികളെ നിശ്ചയിച്ചു.
 
{{verse|9}} യഹോവയുടെ അംശം അവന്റെ ജനവും യാക്കോബ് അവന്റെ അവകാശവും ആകുന്നു.
 
{{verse|10}} താന്‍താൻ അവനെ മരുഭൂമിയിലും ഔളി കേള്‍ക്കുന്നകേൾക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു. അവനെ ചുറ്റി പരിപാലിച്ചു കണ്മണിപോലെ അവനെ സൂക്ഷിച്ചു.
 
{{verse|11}} കഴുകന്‍കഴുകൻ തന്റെ കൂടു അനക്കി കുഞ്ഞുങ്ങള്‍ക്കുകുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ താന്‍താൻ ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേല്‍ചിറകിന്മേൽ അവനെ വഹിച്ചു.
 
{{verse|12}} യഹോവ തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.
 
{{verse|13}} അവന്‍അവൻ ഭൂമിയുടെ ഉന്നതങ്ങളില്‍ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി; നിലത്തെ അനുഭവംകൊണ്ടു അവന്‍അവൻ ഉപജീവിച്ചു. അവനെ പാറയില്‍നിന്നുപാറയിൽനിന്നു തേനും തീക്കല്ലില്‍നിന്നുതീക്കല്ലിൽനിന്നു എണ്ണയും കുടിപ്പിച്ചു.
 
{{verse|14}} പശുക്കളുടെ വെണ്ണയെയും ആടുകളുടെ പാലിനെയും ആട്ടിന്‍ആട്ടിൻ കുട്ടികളുടെ മേദസ്സിനെയും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും കോതമ്പിന്‍കോതമ്പിൻ കാമ്പിനെയും അവന്നു കൊടുത്തു; നീ ദ്രാക്ഷാരക്തമായ വീഞ്ഞു കുടിച്ചു.
 
{{verse|15}} യെശൂരൂനോ പുഷ്ടിവെച്ചു ഉതെച്ചു; നീ പുഷ്ടിവെച്ചു കനത്തു തടിച്ചിരിക്കുന്നു. തന്നെ ഉണ്ടാക്കിയ ദൈവത്തെ അവന്‍അവൻ ത്യജിച്ചു തന്റെ രക്ഷയുടെ പാറയെ നിരസിച്ചു.
 
{{verse|16}} അവര്‍അവർ അന്യദൈവങ്ങളാല്‍അന്യദൈവങ്ങളാൽ അവനെ ക്രുദ്ധിപ്പിച്ചു, മ്ളേച്ഛതകളാല്‍മ്ളേച്ഛതകളാൽ അവനെ കോപിപ്പിച്ചു.
 
{{verse|17}} അവര്‍അവർ ദുര്‍ഭൂതങ്ങള്‍ക്കുദുർഭൂതങ്ങൾക്കു, ദൈവമല്ലാത്തവേക്കു, തങ്ങള്‍തങ്ങൾ അറിയാത്ത ദേവന്മാര്‍ക്കുംദേവന്മാർക്കും ബലികഴിച്ചു; അവരുടെ പിതാക്കന്മാര്‍പിതാക്കന്മാർ അവയെ ഭജിച്ചിട്ടില്ല, അവ നൂതനമായി ഉത്ഭവിച്ച നവീനമൂര്‍ത്തികള്‍നവീനമൂർത്തികൾ അത്രേ.
 
{{verse|18}} നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നു കളഞ്ഞു.
 
{{verse|19}} യഹോവ കണ്ടു അവരെ തള്ളിക്കളഞ്ഞു; തന്റെ പുത്രീപുത്രന്മാരോടുള്ള നീരസത്താല്‍നീരസത്താൽ തന്നേ.
 
{{verse|20}} അവന്‍അവൻ അരുളിച്ചെയ്തതു: ഞാന്‍ഞാൻ എന്റെ മുഖം അവര്‍ക്കുംഅവർക്കും മറെക്കും; അവരുടെ അന്തം എന്തു എന്നു ഞാന്‍ഞാൻ നോക്കും. അവര്‍അവർ വക്രതയുള്ള തലമുറ, നേരില്ലാത്ത മക്കള്‍മക്കൾ.
 
{{verse|21}} ദൈവമല്ലാത്തതിനെക്കൊണ്ടു എനിക്കു എരിവുവരുത്തി, മിത്ഥ്യാമൂര്‍ത്തികളാല്‍മിത്ഥ്യാമൂർത്തികളാൽ എന്നെ മുഷിപ്പിച്ചു ഞാനും ജനമല്ലാത്തവരെക്കൊണ്ടു അവര്‍ക്കുംഅവർക്കും എരിവുവരുത്തും; മൂഢജാതിയെക്കൊണ്ടു അവരെ മുഷിപ്പിക്കും
 
{{verse|22}} എന്റെ കോപത്താല്‍കോപത്താൽ തീ ജ്വലിച്ചു പാതാളത്തിന്റെ ആഴത്തോളം കത്തും; ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ചു പര്‍വ്വതങ്ങളുടെപർവ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കരിച്ചുകളയും.
 
{{verse|23}} ഞാന്‍ഞാൻ അനര്‍ത്ഥങ്ങള്‍അനർത്ഥങ്ങൾ അവരുടെമേല്‍അവരുടെമേൽ കുന്നിക്കും; എന്റെ അസ്ത്രങ്ങള്‍അസ്ത്രങ്ങൾ അവരുടെ നേരെ ചെലവിടും.
 
{{verse|24}} അവര്‍അവർ വിശപ്പുകൊണ്ടു ക്ഷയിക്കും; ഉഷ്ണരോഗത്തിന്നും വിഷവ്യാധിക്കും ഇരയാകും. മൃഗങ്ങളുടെ പല്ലും പന്നഗങ്ങളുടെ വിഷവും ഞാന്‍ഞാൻ അവരുടെ ഇടയില്‍ഇടയിൽ അയക്കും.
 
{{verse|25}} വീഥികളില്‍വീഥികളിൽ വാളും അറകളില്‍അറകളിൽ ഭീതിയും യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.
 
{{verse|26}} ഞങ്ങളുടെ കൈ ജയംകൊണ്ടു; യഹോവയല്ല ഇതൊക്കെയും ചെയ്തതു എന്നു അവരുടെ വൈരികള്‍വൈരികൾ തെറ്റായി വിചാരിക്കയും ശത്രു എനിക്കു ക്രോധം വരുത്തുകയും ചെയ്യും എന്നു ഞാന്‍ഞാൻ ശങ്കിച്ചിരുന്നില്ലെങ്കില്‍ശങ്കിച്ചിരുന്നില്ലെങ്കിൽ,
 
{{verse|27}} ഞാന്‍ഞാൻ അവരെ ഊതിക്കളഞ്ഞു, മനുഷ്യരില്‍നിന്നുമനുഷ്യരിൽനിന്നു അവരുടെ ഔര്‍മ്മഔർമ്മ ഇല്ലാതാക്കുമായിരുന്നു.
 
{{verse|28}} അവര്‍അവർ ആലോചനയില്ലാത്ത ജാതി; അവര്‍ക്കുംഅവർക്കും വിവേകബുദ്ധിയില്ല.
 
{{verse|29}} ഹാ, അവര്‍അവർ ജ്ഞാനികളായി ഇതു ഗ്രഹിച്ചു തങ്ങളുടെ ഭവിഷ്യം ചിന്തിച്ചെങ്കില്‍ചിന്തിച്ചെങ്കിൽ കൊള്ളായിരുന്നു.
 
{{verse|30}} അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവന്‍ഒരുവൻ ആയിരംപേരെ പിന്തുടരുന്നതും ഇരുവര്‍ഇരുവർ പതിനായിരംപോരെ ഔടിക്കുന്നതുമെങ്ങനെ?
 
{{verse|31}} അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന്നു നമ്മുടെ ശത്രുക്കള്‍ശത്രുക്കൾ തന്നേ സാക്ഷികള്‍സാക്ഷികൾ.
 
{{verse|32}} അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയില്‍നിന്നുംസൊദോംവള്ളിയിൽനിന്നും ഗൊമോരനിലങ്ങളില്‍നിന്നുംഗൊമോരനിലങ്ങളിൽനിന്നും ഉള്ളതു; അവരുടെ മുന്തിരിപ്പഴം നഞ്ചും മുന്തിരിക്കുല കൈപ്പുമാകുന്നു;
 
{{verse|33}} അവരുടെ വീഞ്ഞു മഹാസര്‍പ്പത്തിന്‍മഹാസർപ്പത്തിൻ വിഷവും മൂര്‍ഖന്റെമൂർഖന്റെ കാളകൂടവും ആകുന്നു.
 
{{verse|34}} ഇതു എന്റെ അടുക്കല്‍അടുക്കൽ സംഗ്രഹിച്ചും എന്‍എൻ ഭണ്ഡാരത്തില്‍ഭണ്ഡാരത്തിൽ മുദ്രയിട്ടും ഇരിക്കുന്നില്ലയോ?
 
{{verse|35}} അവരുടെ കാല്‍കാൽ വഴുതുങ്കാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്റെ പക്കല്‍പക്കൽ ഉണ്ടു; അവരുടെ അനര്‍ത്ഥദിവസംഅനർത്ഥദിവസം അടുത്തിരിക്കുന്നു; അവര്‍ക്കുംഅവർക്കും ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു.
 
{{verse|36}} യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായി കണ്ടിട്ടു അവന്‍അവൻ സ്വദാസന്മാരെക്കുറിച്ചു അനുതപിക്കും.
 
{{verse|37}} അവരുടെ ബലികളുടെ മേദസ്സു തിന്നുകയും പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും അവര്‍അവർ ആശ്രയിച്ച പാറയും എവിടെ?
 
{{verse|38}} അവര്‍അവർ എഴുന്നേറ്റു നിങ്ങളെ സഹായിച്ചു നിങ്ങള്‍ക്കുനിങ്ങൾക്കു ശരണമായിരിക്കട്ടെ എന്നു അവന്‍അവൻ അരുളിച്ചെയ്യും.
 
{{verse|39}} ഞാന്‍ഞാൻ , ഞാന്‍ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോള്‍ഇപ്പോൾ കണ്ടുകൊള്‍വിന്‍കണ്ടുകൊൾവിൻ . ഞാന്‍ഞാൻ കൊല്ലുന്നു; ഞാന്‍ഞാൻ ജീവിപ്പിക്കുന്നു; ഞാന്‍ഞാൻ തകര്‍ക്കുംന്നുതകർക്കുംന്നു; ഞാന്‍ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു വിടുവിക്കുന്നവന്‍വിടുവിക്കുന്നവൻ ഇല്ല.
 
{{verse|40}} ഞാന്‍ഞാൻ ആകശത്തേക്കു കൈ ഉയര്‍ത്തിഉയർത്തി സത്യം ചെയ്യുന്നതു: നിത്യനായിരിക്കുന്ന എന്നാണ--
 
{{verse|41}} എന്റെ മിന്നലാം വാള്‍വാൾ ഞാന്‍ഞാൻ മൂര്‍ച്ചയാക്കിമൂർച്ചയാക്കി എന്‍എൻ കൈ ന്യായവിധി തുടങ്ങുമ്പോള്‍തുടങ്ങുമ്പോൾ, ഞാന്‍ഞാൻ ശത്രുക്കളില്‍ശത്രുക്കളിൽ പ്രതികാരം നടത്തും; എന്നെ ദ്വേഷിക്കുന്നവര്‍ക്കുംദ്വേഷിക്കുന്നവർക്കും പകരം വീട്ടും.
 
{{verse|42}} ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും, ശത്രുനായകന്മാരുടെ ശിരസ്സില്‍നിന്നുശിരസ്സിൽനിന്നു ഒലിക്കുന്നതിനാലും ഞാന്‍ഞാൻ എന്റെ അസ്ത്രങ്ങളെ ലഹരിപ്പിക്കും എന്റെ വാള്‍വാൾ മാംസം തിന്നുകയും ചെയ്യും.
 
{{verse|43}} ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിന്‍ഉല്ലസിപ്പിൻ ; അവന്‍അവൻ സ്വദാസന്മാരുടെ രക്തത്തിന്നു പ്രതികാരം ചെയ്യും; തന്റെ ശത്രുക്കളോടു അവന്‍അവൻ പകരം വീട്ടും; തന്റെ ദേശത്തിന്നും ജനത്തിന്നും പാപ പാരിഹാരം വരുത്തും.
 
{{verse|44}} അനന്തരം മോശെയും നൂന്റെ മകനായ യോശുവയും വന്നു ഈ പാട്ടിന്റെ വചനങ്ങള്‍വചനങ്ങൾ ഒക്കെയും ജനത്തെ ചൊല്ലിക്കേള്‍പ്പിച്ചുചൊല്ലിക്കേൾപ്പിച്ചു.
 
{{verse|45}} മോശെ ഈ സകലവചനങ്ങളും എല്ലായിസ്രായേലിനോടും സംസാരിച്ചുതീര്‍ന്നപ്പോള്‍സംസാരിച്ചുതീർന്നപ്പോൾ അവന്‍അവൻ അവരോടു പറഞ്ഞതു:
 
{{verse|46}} ഈ ന്യായപ്രാമണത്തിലെ വചനങ്ങള്‍വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നിങ്ങള്‍നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിപ്പാന്തക്കവണ്ണം ഞാന്‍ഞാൻ ഇന്നു നിങ്ങള്‍ക്കുനിങ്ങൾക്കു സാക്ഷീകരിക്കുന്ന സകല വചനങ്ങളും മനസ്സില്‍മനസ്സിൽ വെച്ചുകൊള്‍വിന്‍വെച്ചുകൊൾവിൻ .
 
{{verse|47}} ഇതു നിങ്ങള്‍ക്കുനിങ്ങൾക്കു വ്യര്‍ത്ഥകാര്യമല്ലവ്യർത്ഥകാര്യമല്ല, നിങ്ങളുടെ ജീവന്‍ജീവൻ തന്നേ ആകുന്നു; നിങ്ങള്‍നിങ്ങൾ കൈവശമാക്കേണ്ടതിന്നു യോര്‍ദ്ദാന്‍യോർദ്ദാൻ കടന്നു ചെല്ലുന്നദേശത്തു നിങ്ങള്‍ക്കുനിങ്ങൾക്കു ഇതിനാല്‍ഇതിനാൽ ദീര്‍ഘായുസ്സുണ്ടാകുംദീർഘായുസ്സുണ്ടാകും.
 
{{verse|48}} അന്നു തന്നേ യഹോവ മോശെയോടു അരുളിച്ചെയ്തതു:
 
{{verse|49}} നീ യെരീഹോവിന്നെതിരെ മോവാബ് ദേശത്തുള്ള ഈ അബാരീംപര്‍വ്വതത്തില്‍അബാരീംപർവ്വതത്തിൽ നെബോമലമുകളില്‍നെബോമലമുകളിൽ കയറി ഞാന്‍ഞാൻ യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു അവകാശമായി കൊടുക്കുന്ന കനാന്‍കനാൻ ദേശത്തെ നോക്കി കാണ്‍കകാൺക.
 
{{verse|50}} നിന്റെ സഹോദരനായ അഹരോന്‍അഹരോൻ ഹോര്‍ഹോർ പര്‍വ്വതത്തില്‍പർവ്വതത്തിൽ വെച്ചു മരിച്ചു തന്റെ ജനത്തോടു ചേര്‍ന്നതുപോലെചേർന്നതുപോലെ നീ കയറുന്ന പര്‍വ്വതത്തില്‍വെച്ചുപർവ്വതത്തിൽവെച്ചു നീയും മരിച്ചു നിന്റെ ജനത്തോടു ചേരും.
 
{{verse|51}} നിങ്ങള്‍നിങ്ങൾ സീന്‍സീൻ മരുഭൂമിയില്‍മരുഭൂമിയിൽ കാദേശിലെ കലഹജലത്തിങ്കല്‍കലഹജലത്തിങ്കൽ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ മദ്ധ്യേവെച്ചു എന്നോടു അകൃത്യം ചെയ്കകൊണ്ടും യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ മദ്ധ്യേവെച്ചു എന്നെ ശുദ്ധീകരിക്കായ്കകൊണ്ടുംതന്നേ.
 
{{verse|52}} നീ ദേശത്തെ നിന്റെ മുമ്പില്‍മുമ്പിൽ കാണും; എങ്കിലും ഞാന്‍ഞാൻ യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തു നീ കടക്കയില്ല.
 
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 31|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 33|
}}