"സത്യവേദപുസ്തകം/ആവൎത്തനപുസ്തകം/അദ്ധ്യായം 33" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 2:
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 32|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 34|
}}
 
{{verse|1}} ദൈവപുരുഷനായ മോശെ തന്റെ മരണത്തിന്നു മുമ്പെ യിസ്രായേല്‍മക്കളെയിസ്രായേൽമക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിതു:
 
{{verse|2}} അവന്‍അവൻ പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ: യഹോവ സീനായില്‍നിന്നുസീനായിൽനിന്നു വന്നു, അവര്‍ക്കുംഅവർക്കും സേയീരില്‍നിന്നുസേയീരിൽനിന്നു ഉദിച്ചു, പാറാന്‍പാറാൻ പര്‍വ്വതത്തില്‍നിന്നുപർവ്വതത്തിൽനിന്നു വിളങ്ങി; ലക്ഷോപിലക്ഷം വിശുദ്ധന്മാരുടെ അടുക്കല്‍അടുക്കൽ നിന്നു വന്നു; അവര്‍ക്കുംവേണ്ടിഅവർക്കുംവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യില്‍ഉണ്ടായിരുന്നുവലങ്കയ്യിൽഉണ്ടായിരുന്നു.
 
{{verse|3}} അതേ, അവന്‍അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യില്‍തൃക്കയ്യിൽ ഇരിക്കുന്നു. അവര്‍അവർ തൃക്കാല്‍ക്കല്‍തൃക്കാൽക്കൽ ഇരുന്നു; അവന്‍അവൻ തിരുവചനങ്ങള്‍തിരുവചനങ്ങൾ പ്രാപിച്ചു.
 
{{verse|4}} യാക്കോബിന്റെ സഭെക്കു അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.
 
{{verse|5}} ജനത്തിന്റെ തലവന്മാരും യിസ്രായേല്‍ഗോത്രങ്ങളുംയിസ്രായേൽഗോത്രങ്ങളും കൂടിയപ്പോള്‍കൂടിയപ്പോൾ അവന്‍അവൻ യെശൂരുന്നു രാജാവായിരുന്നു.
 
{{verse|6}} രൂബേന്‍രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാര്‍പുരുഷന്മാർ കുറയാതിരിക്കട്ടെ
 
{{verse|7}} യെഹൂദെക്കുള്ള അനുഗ്രഹമായിട്ടു അവന്‍അവൻ പറഞ്ഞതു. യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ടു അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്റെ കൈകളാല്‍കൈകളാൽ അവന്‍അവൻ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരെ നീ അവന്നു തുണയായിരിക്കേണമേ.
 
{{verse|8}} ലേവിയെക്കുറിച്ചു അവന്‍അവൻ പറഞ്ഞതു: നിന്റെ തുമ്മീമും ഊറീമും നിന്‍നിൻ ഭക്തന്റെ പക്കല്‍പക്കൽ ഇരിക്കുന്നു; നീ മസ്സയില്‍വെച്ചുമസ്സയിൽവെച്ചു പരീക്ഷിക്കയും കലഹജലത്തിങ്കല്‍കലഹജലത്തിങ്കൽ നീ പൊരുകയും ചെയ്തവന്റെ പക്കല്‍പക്കൽ തന്നേ.
 
{{verse|9}} അവന്‍അവൻ അപ്പനെയും അമ്മയെയും കുറിച്ചു: ഞാന്‍ഞാൻ അവരെ കണ്ടില്ല. എന്നു പറഞ്ഞു; സഹോദരന്മാരെ അവന്‍അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്നോര്‍ത്തതുമില്ലസ്വന്തമക്കളെന്നോർത്തതുമില്ല. നിന്റെ വചനം അവര്‍അവർ പ്രമാണിച്ചു, നിന്റെ നിമയം കാത്തുകൊള്‍കയുംകാത്തുകൊൾകയും ചെയ്തു.
 
{{verse|10}} അവര്‍അവർ യാക്കോബിന്നു നിന്റെ വിധികളും യിസ്രായേലിന്നു ന്യായപ്രമാണവും ഉപദേശിക്കും; അവര്‍അവർ നിന്റെ സന്നിധിയില്‍സന്നിധിയിൽ സുഗന്ധ ധൂപവും യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ സര്‍വ്വാംഗഹോമവുംസർവ്വാംഗഹോമവും അര്‍പ്പിക്കുംഅർപ്പിക്കും.
 
{{verse|11}} യഹോവ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ; അവന്റെ പ്രവൃത്തിയില്‍പ്രവൃത്തിയിൽ പ്രസാദിക്കേണമേ. അവന്റെ എതിരികളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്‍ക്കാതവണ്ണംഎഴുന്നേൽക്കാതവണ്ണം അവരുടെ അരകളെ തകര്‍ത്തുകളയേണമേതകർത്തുകളയേണമേ.
 
{{verse|12}} ബെന്യാമിനെക്കുറിച്ചു അവന്‍അവൻ പറഞ്ഞതു: അവന്‍അവൻ യഹോവേക്കു പ്രിയന്‍പ്രിയൻ ; തത്സന്നിധിയില്‍തത്സന്നിധിയിൽ നിര്‍ഭയംനിർഭയം വസിക്കും; താന്‍താൻ അവനെ എല്ലായ്പോഴും മറെച്ചുകൊള്ളുന്നു; അവന്റെ ഗിരികളുടെ മദ്ധ്യേ അധിവസിക്കുന്നു.
 
{{verse|13}} യോസേഫിനെക്കുറിച്ചു അവന്‍അവൻ പറഞ്ഞതു: ആകാശത്തിലെ വിശിഷ്ടവസ്തുവായ മഞ്ഞുകൊണ്ടും താഴെ കിടക്കുന്ന അഗാധജലംകൊണ്ടും
 
{{verse|14}} സൂര്യനാല്‍സൂര്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും പ്രതിമാസികചന്ദ്രനാല്‍പ്രതിമാസികചന്ദ്രനാൽ ഉളവാകും വിശിഷ്ടഫലംകൊണ്ടും
 
{{verse|15}} പുരാതനപര്‍വ്വതങ്ങളുടെപുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠസാധനങ്ങള്‍ശ്രേഷ്ഠസാധനങ്ങൾ കൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കള്‍വിശിഷ്ടവസ്തുക്കൾ കൊണ്ടും ഭൂമിയിലെ വിശേഷവസ്തുക്കളും സമൃദ്ധിയുംകൊണ്ടും അവന്റെ ദേശം യഹോവയാല്‍യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
 
{{verse|16}} മുള്‍പ്പടര്‍പ്പില്‍മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരില്‍സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.
 
{{verse|17}} അവന്റെ കടിഞ്ഞൂല്‍കൂറ്റന്‍കടിഞ്ഞൂൽകൂറ്റൻ അവന്റെ പ്രതാപം; അവന്റെ കൊമ്പുകള്‍കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകള്‍കൊമ്പുകൾ; അവയാല്‍അവയാൽ അവന്‍അവൻ സകലജാതികളെയും ഭൂസീമാവാസികളെയും വെട്ടി ഔടിക്കും; അവ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ.
 
{{verse|18}} സെബൂലൂനെക്കുറിച്ചു അവന്‍അവൻ പറഞ്ഞതു: സെബൂലൂനേ, നിന്റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്ക.
 
{{verse|19}} അവര്‍അവർ ജാതികളെ പര്‍വ്വതത്തിലേക്കുപർവ്വതത്തിലേക്കു വിളിക്കും; അവിടെ നീതിയാഗങ്ങളെ കഴിക്കും. അവര്‍അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചു കുടിക്കും.
 
{{verse|20}} ഗാദിനെക്കുറിച്ചു അവന്‍അവൻ പറഞ്ഞതു: ഗാദിനെ വിസ്താരമാക്കുന്നവന്‍വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവന്‍അനുഗ്രഹിക്കപ്പെട്ടവൻ . ഒരു സിംഹിപോലെ അവന്‍അവൻ പതുങ്ങിക്കിടന്നു ഭുജവും നെറുകയും പറിച്ചുകീറുന്നു.
 
{{verse|21}} അവന്‍അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഔഹരി സംഗ്രഹിച്ചു വെച്ചിരുന്നു; അവന്‍അവൻ ജനത്തിന്റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും യിസ്രായേലുമായി അവന്റെ വിധികളും നടത്തി.
 
{{verse|22}} ദാനെക്കുറിച്ചു അവന്‍അവൻ പറഞ്ഞതു: ദാന്‍ദാൻ ബാലസിംഹം ആകുന്നു; അവന്‍അവൻ ബാശാനില്‍നിന്നുബാശാനിൽനിന്നു ചാടുന്നു.
 
{{verse|23}} നഫ്താലിയെക്കുറിച്ചു അവന്‍അവൻ പറഞ്ഞതു: നഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക.
 
{{verse|24}} ആശേരിനെക്കുറിച്ചു അവന്‍അവൻ പറഞ്ഞതു: ആശേര്‍ആശേർ പുത്രസമ്പത്തുകൊണ്ടു അനുഗ്രഹിക്കപ്പെട്ടവന്‍അനുഗ്രഹിക്കപ്പെട്ടവൻ ; അവന്‍അവൻ സഹോദരന്മാര്‍ക്കുംസഹോദരന്മാർക്കും ഇഷ്ടനായിരിക്കട്ടെ; അവന്‍അവൻ കാല്‍കാൽ എണ്ണയില്‍എണ്ണയിൽ മുക്കട്ടെ.
 
{{verse|25}} നിന്റെ ഔടാമ്പല്‍ഔടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്റെ ബലം ജീവപര്യന്തം നില്‍ക്കട്ടെനിൽക്കട്ടെ.
 
{{verse|26}} യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവന്‍അവൻ ആകാശത്തുടെ തന്റെ മഹിമയില്‍മഹിമയിൽ മേഘാരൂഢനായി വരുന്നു.
 
{{verse|27}} പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങള്‍ശാശ്വതഭുജങ്ങൾ ഉണ്ടു; അവന്‍അവൻ ശത്രുവിനെ നിന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു നീക്കിക്കളഞ്ഞു. സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.
 
{{verse|28}} ധാന്യവും വീഞ്ഞുമുള്ള ദേശത്തു യിസ്രായേല്‍യിസ്രായേൽ നിര്‍ഭയമായുംനിർഭയമായും യാക്കോബിന്‍യാക്കോബിൻ ഉറവു തനിച്ചും വസിക്കുന്നു; ആകാശം അവന്നു മഞ്ഞു പൊഴിക്കുന്നു.
 
{{verse|29}} യിസ്രായേലേ, നീ ഭാഗ്യവാന്‍ഭാഗ്യവാൻ ; നിനക്കു തുല്യന്‍തുല്യൻ ആര്‍ആർ? യഹോവയാല്‍യഹോവയാൽ രക്ഷിക്കപ്പെട്ട ജനമേ, അവന്‍അവൻ നിന്റെ സഹായത്തിന്‍സഹായത്തിൻ പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കള്‍ശത്രുക്കൾ നിന്നോടു അനുസരണം നടിക്കും. നീ അവരുടെ ഉന്നതങ്ങളിന്മേല്‍ഉന്നതങ്ങളിന്മേൽ നടകൊള്ളും.
 
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 32|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 34|
}}