"സത്യവേദപുസ്തകം/ആവൎത്തനപുസ്തകം/അദ്ധ്യായം 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 2:
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 6|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 8|
}}
 
{{verse|1}} നീ കൈവശമാക്കുവാന്‍കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാള്‍നിന്നെക്കാൾ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യര്‍ഹിത്യർ, ഗിര്‍ഗ്ഗശ്യര്‍ഗിർഗ്ഗശ്യർ, അമോര്‍യ്യര്‍അമോർയ്യർ, കനാന്യര്‍കനാന്യർ, പെരിസ്യര്‍പെരിസ്യർ, ഹിവ്യര്‍ഹിവ്യർ, യെബൂസ്യര്‍യെബൂസ്യർ എന്നീ ഏഴു മഹാജാതികളെ നിന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു നീക്കിക്കളകയും
{{verse|2}} നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യില്‍കയ്യിൽ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോള്‍ചെയ്യുമ്പോൾ അവരെ നിര്‍മ്മൂലമാക്കിക്കളയേണംനിർമ്മൂലമാക്കിക്കളയേണം; അവരോടു ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുതു.
{{verse|3}} അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കുംപുത്രന്മാർക്കും കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാര്‍ക്കുംപുത്രന്മാർക്കും എടുക്കയോ ചെയ്യരുതു.
 
{{verse|4}} അന്യദൈവങ്ങളെ സേവിപ്പാന്‍സേവിപ്പാൻ തക്കവണ്ണം അവര്‍അവർ നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങള്‍ക്കുനിങ്ങൾക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തില്‍വേഗത്തിൽ നശിപ്പിക്കും.
 
{{verse|5}} ആകയാല്‍ആകയാൽ നിങ്ങള്‍നിങ്ങൾ അവരോടു ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങള്‍ബലിപീഠങ്ങൾ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകര്‍ക്കേണംതകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയില്‍തീയിൽ ഇട്ടു ചുട്ടുകളയേണം.
 
{{verse|6}} നിന്റെ ദൈവമായ യഹോവേക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.
 
{{verse|7}} നിങ്ങള്‍നിങ്ങൾ സംഖ്യയില്‍സംഖ്യയിൽ സകലജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ടു തിരഞ്ഞെടുത്തതു; നിങ്ങള്‍നിങ്ങൾ സകലജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നതു.
 
{{verse|8}} യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താന്‍താൻ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാല്‍കയ്യാൽ പുറപ്പെടുവിച്ചു അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു വീണ്ടെടുത്തതു.
 
{{verse|9}} ആകയാല്‍ആകയാൽ നിന്റെ ദൈവമായ യഹോവ തന്നേ ദൈവം; അവന്‍അവൻ തന്നേ സത്യദൈവം എന്നു നീ അറിയേണം: അവന്‍അവൻ തന്നെ സ്നേഹിച്ചു തന്റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കുംപ്രമാണിക്കുന്നവർക്കും ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു.
 
{{verse|10}} തന്നെ പകെക്കുന്നവരെ നശിപ്പിപ്പാന്‍നശിപ്പിപ്പാൻ അവര്‍ക്കുംഅവർക്കും നേരിട്ടു പകരം കൊടുക്കുന്നു; തന്നെ പകെക്കുന്നവന്നു അവന്‍അവൻ താമസിയാതെ നേരിട്ടു പകരം കൊടുക്കും.
 
{{verse|11}} ആകയാല്‍ആകയാൽ ഞാന്‍ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചുനടക്കേണം.
 
{{verse|12}} നിങ്ങള്‍നിങ്ങൾവിധികള്‍വിധികൾ കേട്ടു പ്രമാണിച്ചു നടന്നാല്‍നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത നിയമവും ദയയും നിനക്കായിട്ടു പാലിക്കും.
 
{{verse|13}} അവന്‍അവൻ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വര്‍ദ്ധിപ്പിക്കുംവർദ്ധിപ്പിക്കും; അവന്‍അവൻ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു നിന്റെ ഗര്‍ഭഫലവുംഗർഭഫലവും നിന്റെ കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും.
{{verse|14}} നീ സകലജാതികളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും വന്ധ്യയും നിങ്ങളിലാകട്ടെ നിന്റെ നാല്‍ക്കാലികളിലാകട്ടെനാൽക്കാലികളിലാകട്ടെ ഉണ്ടാകയില്ല.
{{verse|15}} യഹോവ സകലരോഗവും നിങ്കല്‍നിന്നുനിങ്കൽനിന്നു അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ ദുര്‍വ്വ്യാധികളില്‍ദുർവ്വ്യാധികളിൽ ഒന്നും അവന്‍അവൻ നിന്റെ മേല്‍മേൽ വരുത്താതെ നിന്നെ ദ്വേഷിക്കുന്ന എല്ലാവര്‍ക്കുംഎല്ലാവർക്കും അവയെ കൊടുക്കും.
{{verse|16}} നിന്റെ ദൈവമായ യഹോവ നിന്റെ കയ്യില്‍കയ്യിൽ ഏല്പിക്കുന്ന സകലജാതികളെയും നീ മുടിച്ചുകളയേണം; നിനക്കു അവരോടു കനിവു തോന്നരുതു; അവരുടെ ദേവന്മാരെ നീ സേവിക്കരുതു; അതു നിനക്കു കണിയായിത്തീരും.
 
{{verse|17}} ഈ ജാതികള്‍ജാതികൾ എന്നെക്കാള്‍എന്നെക്കാൾ പെരുപ്പം ഉള്ളവര്‍ഉള്ളവർ; അവരെ നീക്കിക്കളവാന്‍നീക്കിക്കളവാൻ എനിക്കു എങ്ങനെ കഴിയും എന്നു നീ നിന്റെ ഹൃദയത്തില്‍ഹൃദയത്തിൽ പറയുമായിരിക്കും എന്നാല്‍എന്നാൽ അവരെ ഭയപ്പെടരുതു;
{{verse|18}} നിന്റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ മിസ്രയീമ്യരോടും ചെയ്തതായി
 
{{verse|19}} നിന്റെ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും അത്ഭുതങ്ങളും നിന്റെ ദൈവമായ യഹോവ നിന്നെ പുറപ്പെടുവിച്ച ബലമുള്ള കയ്യും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഔര്‍ക്കേണംഔർക്കേണം; നീ പേടിക്കുന്ന സകലജാതികളോടും നിന്റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും.
 
{{verse|20}} അത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു ഒളിച്ചുകൊള്ളുന്നവരും നശിച്ചുപോകുംവരെ നിന്റെ ദൈവമായ യഹോവ അവരുടെ ഇടയില്‍ഇടയിൽ കടുന്നലിനെ അയക്കും.
 
{{verse|21}} നീ അവരെക്കണ്ടു ഭ്രമിക്കരുതു; നിന്റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മദ്ധ്യേ ഉണ്ടു.
 
{{verse|22}} ആ ജാതികളെ നിന്റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങള്‍കാട്ടുമൃഗങ്ങൾ പെരുകി നിനക്കു ഉപദ്രവമാകാതിരിപ്പാന്‍ഉപദ്രവമാകാതിരിപ്പാൻ അവരെ ക്ഷണത്തില്‍ക്ഷണത്തിൽ നശിപ്പിച്ചുകൂടാ.
 
{{verse|23}} നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കയ്യില്‍കയ്യിൽ ഏല്പിക്കയും അവര്‍അവർ നശിച്ചുപോകുംവരെ അവര്‍ക്കുംഅവർക്കും മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്റെ കയ്യില്‍കയ്യിൽ ഏല്പിക്കും; നീ അവരുടെ പേര്‍പേർ ആകാശത്തിന്‍ആകാശത്തിൻ കീഴില്‍നിന്നുകീഴിൽനിന്നു ഇല്ലാതെയാക്കേണം.
 
{{verse|24}} അവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്റെ മുമ്പില്‍മുമ്പിൽ നില്‍ക്കയില്ലനിൽക്കയില്ല.
 
{{verse|25}} അവരുടെ ദേവപ്രതിമകളെ തീയില്‍തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാന്‍വശീകരിക്കപ്പെടാതിരിപ്പാൻ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ചു എടുത്തുകൊള്ളരുതു; അതു നിന്റെ ദൈവമായ യഹോവേക്കു അറെപ്പാകുന്നു.
 
{{verse|26} നീയും അതുപോലെ ശാപമായ്തീരാതിരിക്കേണ്ടതിന്നു അറെപ്പായുള്ളതു നിന്റെ വീട്ടില്‍വീട്ടിൽ കൊണ്ടുപോകരുതു; അതു നിനക്കു തീരെ അറെപ്പും വെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ.
 
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 6|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 8|
}}