"സത്യവേദപുസ്തകം/ആവൎത്തനപുസ്തകം/അദ്ധ്യായം 9" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 2:
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 8|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 10|
}}
 
{{verse|1}} യിസ്രായേലേ, കേള്‍ക്കകേൾക്ക; നീ ഇന്നു യോര്‍ദ്ദാന്‍യോർദ്ദാൻ കടന്നു നിന്നെക്കാള്‍നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളെയും ആകാശത്തോളം ഉയര്‍ന്നഉയർന്ന മതിലുള്ള വലിയ പട്ടണങ്ങളെയും
 
{{verse|2}} വലിപ്പവും പൊക്കവുമുള്ള അനാക്യരെന്ന ജാതിയെയും അടക്കുവാന്‍അടക്കുവാൻ പോകുന്നു; നീ അവരെ അറിയുന്നുവല്ലോ; അനാക്യരുടെ മുമ്പാകെ നില്‍ക്കാകുന്നവന്‍നിൽക്കാകുന്നവൻ ആര്‍ആർ എന്നിങ്ങനെയുള്ള ചൊല്ലു നീ കേട്ടിരിക്കുന്നു.
 
{{verse|3}} എന്നാല്‍എന്നാൽ നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്കു മുമ്പില്‍മുമ്പിൽ കടന്നുപോകുന്നു എന്നു നീ ഇന്നു അറിഞ്ഞുകൊള്‍കഅറിഞ്ഞുകൊൾക. അവന്‍അവൻ അവരെ നശിപ്പിക്കയും നിന്റെ മുമ്പില്‍മുമ്പിൽ താഴ്ത്തുകയും ചെയ്യും; അങ്ങനെ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ നീ അവരെ നീക്കിക്കളകയും ക്ഷണത്തില്‍ക്ഷണത്തിൽ നശിപ്പിക്കയും ചെയ്യും.
 
{{verse|4}} നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു നീക്കിക്കളഞ്ഞശേഷം: എന്റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാന്‍കൈവശമാക്കുവാൻ യഹോവ എന്നെ കൊണ്ടുവന്നു എന്നു നിന്റെ ഹൃദയത്തില്‍ഹൃദയത്തിൽ പറയരുതു; ആ ജാതിയുടെ ദുഷ്ടതനിമിത്തമത്രേ യഹോവ അവരെ നിന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു നീക്കിക്കളയുന്നതു.
 
{{verse|5}} നീ അവരുടെ ദേശം കൈവശമാക്കുവാന്‍കൈവശമാക്കുവാൻ ചെല്ലുന്നതു നിന്റെ നീതിനിമിത്തവും നിന്റെ ഹൃദയപരമാര്‍ത്ഥംനിമിത്തവുംഹൃദയപരമാർത്ഥംനിമിത്തവും അല്ല, ആ ജാതിയുടെ ദുഷ്ടതനിമിത്തവും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു യഹോവ സത്യം ചെയ്ത വചനം നിവര്‍ത്തിക്കേണ്ടതിന്നുംനിവർത്തിക്കേണ്ടതിന്നും അത്രേ നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു നീക്കിക്കളയുന്നതു.
{{verse|6}} ആകയാല്‍ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്കു ആ നല്ലദേശം അവകാശമായി തരുന്നതു നിന്റെ നീതിനിമിത്തം അല്ലെന്നു അറിഞ്ഞുകൊള്‍കഅറിഞ്ഞുകൊൾക; നീ ദുശ്ശാഠ്യമുള്ള ജനമല്ലോ;
 
{{verse|7}} നീ മരുഭൂമിയില്‍വെച്ചുമരുഭൂമിയിൽവെച്ചു നിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്നു ഔര്‍ക്കഔർക്ക; മറന്നുകളയരുതു; മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാള്‍മുതല്‍നാൾമുതൽ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങള്‍നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.
 
{{verse|8}} ഹോരേബിലും നിങ്ങള്‍നിങ്ങൾ യഹോവയെ കോപിപ്പിച്ചു; അതുകൊണ്ടു യഹോവ നിങ്ങളെ നശിപ്പിപ്പാന്‍നശിപ്പിപ്പാൻ വിചാരിക്കുംവണ്ണം നിങ്ങളോടു കോപിച്ചു.
 
{{verse|9}} യഹോവ നിങ്ങളോടു ചെയ്ത നിയമത്തിന്റെ പലകകളായ കല്പലകകളെ വാങ്ങുവാന്‍വാങ്ങുവാൻ ഞാന്‍ഞാൻ പര്‍വ്വതത്തില്‍കയറിപർവ്വതത്തിൽകയറി നാല്പതു രാവും നാല്പതു പകലും പര്‍വ്വതത്തില്‍പർവ്വതത്തിൽ താമസിച്ചു: ഞാന്‍ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.
 
{{verse|10}} ദൈവത്തിന്റെ വിരല്‍കൊണ്ടുവിരൽകൊണ്ടു എഴുതിയ രണ്ടു കല്പലക യഹോവ എന്റെ പക്കല്‍പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളില്‍നാളിൽ യഹോവ പര്‍വ്വതത്തില്‍വെച്ചുപർവ്വതത്തിൽവെച്ചു തീയുടെ നടുവില്‍നിന്നുനടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്ത സകലവചനങ്ങളും അവയില്‍അവയിൽ എഴുതിയിരുന്നു.
 
{{verse|11}} നാല്പതു രാവും നാല്പതു പകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ എന്റെ പക്കല്‍പക്കൽ നിയമത്തിന്റെ പലകകളായ ആ രണ്ടു കല്പലക തന്നതു.
 
{{verse|12}} അപ്പോള്‍അപ്പോൾ യഹോവ എന്നോടു: നീ എഴുന്നേറ്റു ക്ഷണത്തില്‍ക്ഷണത്തിൽ ഇവിടെനിന്നു ഇറങ്ങിച്ചെല്ലുക; നീ മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നേ വഷളാക്കി, ഞാന്‍ഞാൻ അവരോടു കല്പിച്ച വഴി വേഗത്തില്‍വേഗത്തിൽ വിട്ടുമാറി ഒരു വിഗ്രഹം വാര്‍ത്തുണ്ടാക്കിയിരിക്കുന്നുവാർത്തുണ്ടാക്കിയിരിക്കുന്നു എന്നു കല്പിച്ചു.
 
{{verse|13}} ഞാന്‍ഞാൻ ഈ ജനത്തെ ദുശ്ശാഠ്യമുള്ള ജനം എന്നു കാണുന്നു;
 
{{verse|14}} എന്നെ വിടുക; ഞാന്‍ഞാൻ അവരെ നശിപ്പിച്ചു അവരുടെ പേര്‍പേർ ആകാശത്തിന്‍ആകാശത്തിൻ കീഴില്‍നിന്നുകീഴിൽനിന്നു മായിച്ചുകളയും; നിന്നെ അവരെക്കാള്‍അവരെക്കാൾ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോടു അരുളിച്ചെയ്തു.
 
{{verse|15}} അങ്ങനെ ഞാന്‍ഞാൻ തിരിഞ്ഞു പര്‍വ്വതത്തില്‍നിന്നുപർവ്വതത്തിൽനിന്നു ഇറങ്ങി; പര്‍വ്വതംപർവ്വതം തീ കാളിക്കത്തുകയായിരുന്നു; നിയമത്തിന്റെ പലക രണ്ടും എന്റെ രണ്ടു കയ്യിലും ഉണ്ടായിരുന്നു.
{{verse|16}} ഞാന്‍ഞാൻ നോക്കിയാറെ നിങ്ങള്‍നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപംചെയ്തു ഒരു കാളകൂട്ടിയെ വാര്‍ത്തുണ്ടാക്കിവാർത്തുണ്ടാക്കി യഹോവ നിങ്ങളോടു കല്പിച്ച വഴി വേഗത്തില്‍വേഗത്തിൽ വിട്ടുമാറിയിരുന്നതു കണ്ടു.
 
{{verse|17}} അപ്പോള്‍അപ്പോൾ ഞാന്‍ഞാൻ പലക രണ്ടും എന്റെ രണ്ടുകയ്യില്‍നിന്നുരണ്ടുകയ്യിൽനിന്നു നിങ്ങള്‍നിങ്ങൾ കാണ്‍കെകാൺകെ എറിഞ്ഞു ഉടെച്ചുകളഞ്ഞു.
{{verse|18}} പിന്നെ യഹോവയെ കോപിപ്പിപ്പാന്‍കോപിപ്പിപ്പാൻ തക്കവണ്ണം നിങ്ങള്‍നിങ്ങൾ അവന്നു അനിഷ്ടമായി പ്രവര്‍ത്തിച്ചപ്രവർത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാന്‍ഞാൻ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും വീണു കിടന്നു; ഞാന്‍ഞാൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.
 
{{verse|19}} യഹോവ നിങ്ങളെ നശിപ്പിക്കുമാറു നിങ്ങളുടെ നേരെ കോപിച്ച കോപവും ക്രോധവും ഞാന്‍ഞാൻ ഭയപ്പെട്ടു; എന്നാല്‍എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു.
 
9:20 അഹരോനെ നശിപ്പിക്കുമാറു അവന്റെ നേരെയും യഹോവ ഏറ്റവും കോപിച്ചു; എന്നാല്‍എന്നാൽ ഞാന്‍ഞാൻ അന്നു അഹരോന്നു വേണ്ടിയും അപേക്ഷിച്ചു.
 
9:21 നിങ്ങള്‍നിങ്ങൾ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളകൂട്ടിയെ ഞാന്‍ഞാൻ എടുത്തു തീയില്‍തീയിൽ ഇട്ടു ചുട്ടുനന്നായി അരെച്ചു നേരിയ പൊടിയാക്കി പൊടി പര്‍വ്വതത്തില്‍നിന്നുപർവ്വതത്തിൽനിന്നു ഇറങ്ങുന്ന തോട്ടില്‍തോട്ടിൽ ഇട്ടുകളഞ്ഞു.
9:22 തബേരയിലും മസ്സയിലും കിബ്രോത്ത്-ഹത്താവയിലുംവെച്ചു നിങ്ങള്‍നിങ്ങൾ യഹോവയെ കോപിപ്പിച്ചു.
 
9:23 നിങ്ങള്‍നിങ്ങൾ ചെന്നു ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു തന്നിട്ടുള്ള ദേശം കൈവശമാക്കുവിന്‍കൈവശമാക്കുവിൻ എന്നു കല്പിച്ചു യഹോവ നിങ്ങളെ കാദേശ്--ബര്‍ന്നേയയില്‍നിന്നുബർന്നേയയിൽനിന്നു അയച്ചപ്പോഴും നിങ്ങള്‍നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനയോടു മറുത്തു; അവനെ വിശ്വസിച്ചില്ല; അവന്റെ വാക്കു അനുസരിച്ചതുമില്ല.
9:24 ഞാന്‍ഞാൻ നിങ്ങളെ അറിഞ്ഞ നാള്‍മുതല്‍നാൾമുതൽ നിങ്ങള്‍നിങ്ങൾ യഹോവയോടു മത്സരികളായിരിക്കുന്നു.
 
9:25 യഹോവ നിങ്ങളെ നശിപ്പിക്കുമെന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ഞാന്‍ഞാൻ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നാല്പതു രാവും നാല്പതു പകലും വീണുകിടന്നു;
 
9:26 ഞാന്‍ഞാൻ യഹോവയോടു അപേക്ഷിച്ചുപറഞ്ഞതു: കര്‍ത്താവായകർത്താവായ യഹോവേ, നിന്റെ മഹത്വംകൊണ്ടു നീ വീണ്ടെടുത്തു ബലമുള്ള കയ്യാല്‍കയ്യാൽ മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ജനത്തെയും നിന്റെ അവകാശത്തെയും നശിപ്പിക്കരുതേ.
 
9:27 അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ ദാസന്മാരെ ഔര്‍ക്കേണമേഔർക്കേണമേ; താന്‍താൻ അവര്‍ക്കുംഅവർക്കും വാഗ്ദത്തം ചെയ്തിരുന്ന ദേശത്തു അവരെ എത്തിപ്പാന്‍എത്തിപ്പാൻ യഹോവേക്കു കഴിയായ്കകൊണ്ടും അവന്‍അവൻ അവരെ പകെച്ചതുകൊണ്ടും അവരെ കൊണ്ടുപോയി മരുഭൂമിയില്‍വെച്ചുമരുഭൂമിയിൽവെച്ചു കൊന്നുകളഞ്ഞു എന്നു നീ ഞങ്ങളെ വിടുവിച്ചു കൊണ്ടുപോന്ന ദേശക്കാര്‍ദേശക്കാർ പറയാതിരിപ്പാന്‍പറയാതിരിപ്പാൻ
 
9:28 ഈ ജനത്തിന്റെ ശഠതയും അവരുടെ അകൃത്യവും പാപവും നോക്കരുതേ.
9:29 അവര്‍അവർ നിന്റെ മഹാബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ പുറപ്പെടുവിച്ചു കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവും അല്ലോ.
 
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 8|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 10|
}}