"സത്യവേദപുസ്തകം/ഇയ്യോബ്/അദ്ധ്യായം 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 10:
{{verse|2}} എന്റെ അടുക്കെ പരിഹാസമേയുള്ളു; എന്റെ കണ്ണു അവരുടെ വക്കാണം കണ്ടു കൊണ്ടിരിക്കുന്നു.
 
{{verse|3}} നീ പണയംകൊടുത്തു എനിക്കു ജാമ്യമാകേണമേ; എന്നോടു കയ്യടിപ്പാന്‍കയ്യടിപ്പാൻ മറ്റാരുള്ളു?
 
{{verse|4}} ബുദ്ധി തോന്നാതവണ്ണം നീ അവരുടെ ഹൃദയം അടെച്ചുകളഞ്ഞു; അതുനിമിത്തം നീ അവരെ ഉയര്‍ത്തുകയില്ലഉയർത്തുകയില്ല.
 
{{verse|5}} ഒരുത്തന്‍ഒരുത്തൻ സ്നേഹിതന്മാരെ കവര്‍ച്ചെക്കായികവർച്ചെക്കായി കാണിച്ചുകൊടുത്താല്‍കാണിച്ചുകൊടുത്താൽ അവന്റെ മക്കളുടെ കണ്ണു മങ്ങിപ്പോകും.
 
{{verse|6}} അവൻ എന്നെ ജനങ്ങൾക്കു പഴഞ്ചൊല്ലാക്കിത്തീർത്തു; ഞാൻ മുഖത്തു തുപ്പേലക്കുന്നവനായിത്തീർന്നു.
{{verse|6}} അവന്‍ എന്നെ ജനങ്ങള്‍ക്കു പഴഞ്ചൊല്ലാക്കിത്തീര്‍ത്തു; ഞാന്‍ മുഖത്തു തുപ്പേലക്കുന്നവനായിത്തീര്‍ന്നു.
 
{{verse|7}} ദുഃഖം ഹേതുവായി എന്റെ കണ്ണു മങ്ങിയിരിക്കുന്നു; എന്റെ അവയവങ്ങള്‍അവയവങ്ങൾ ഒക്കെയും നിഴല്‍നിഴൽ പോലെ തന്നേ.
 
{{verse|8}} നേരുള്ളവര്‍നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും; നിര്‍ദ്ദോഷിനിർദ്ദോഷി വഷളന്റെ നേരെ ചൊടിക്കും.
 
{{verse|9}} നീതിമാനോ തന്റെ വഴിയെ തുടര്‍ന്നുതുടർന്നു നടക്കും; കൈവെടിപ്പുള്ളവന്‍കൈവെടിപ്പുള്ളവൻ മേലക്കുമേല്‍മേലക്കുമേൽ ബലം പ്രാപിക്കും.
 
{{verse|10}} എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ എല്ലാവരും മടങ്ങിവരുവിന്‍മടങ്ങിവരുവിൻ ; ഞാന്‍ഞാൻ നിങ്ങളില്‍നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.
 
{{verse|11}} എന്റെ നാളുകള്‍നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശങ്ങള്‍ക്കുഉദ്ദേശങ്ങൾക്കു, എന്റെ ഹൃദയത്തിലെ നിരൂപണങ്ങള്‍ക്കുനിരൂപണങ്ങൾക്കു ഭംഗംവന്നു.
 
{{verse|12}} അവര്‍അവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനെക്കാള്‍ഇരുട്ടിനെക്കാൾ അടുത്തിരിക്കുന്നുപോല്‍അടുത്തിരിക്കുന്നുപോൽ.
 
{{verse|13}} ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടില്‍ഇരുട്ടിൽ ഞാന്‍ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു.
 
{{verse|14}} ഞാന്‍ഞാൻ ദ്രവത്വത്തോടു: നീ എന്റെ അപ്പന്‍അപ്പൻ എന്നും പുഴുവിനോടു: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.
 
{{verse|15}} അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ? ആര്‍ആർ എന്റെ പ്രത്യാശയെ കാണും?
 
{{verse|16}} അതു പാതാളത്തിന്റെ ഔടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു; പൊടിയില്‍പൊടിയിൽ ഒരുപോലെ വിശ്രാമം ഉണ്ടാകും.