"സത്യവേദപുസ്തകം/ഇയ്യോബ്/അദ്ധ്യായം 36" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇയ്യോബ്/അദ്ധ്യായം 36
 
(ചെ.) പുതിയ ചിൽ ...
വരി 6:
{{SVPM Old Testament}}
 
{{verse|1}} എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ:
 
{{verse|2}} അല്പം ക്ഷമിക്ക, ഞാന്‍ഞാൻ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു.
 
{{verse|3}} ഞാന്‍ഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും.
 
{{verse|4}} എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവന്‍തികഞ്ഞവൻ നിന്റെ അടുക്കല്‍അടുക്കൽ നിലക്കുന്നു.
 
{{verse|5}} ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവന്‍അവൻ വിവേകശക്തിയിലും ബലവാന്‍ബലവാൻ തന്നേ.
 
{{verse|6}} അവന്‍അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാര്‍ക്കോദുഃഖിതന്മാർക്കോ അവന്‍അവൻ ന്യായം നടത്തിക്കൊടുക്കുന്നു.
 
{{verse|7}} അവന്‍അവൻ നീതിമാന്മാരില്‍നിന്നുനീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തില്‍സിംഹാസനത്തിൽ ഇരുത്തുന്നു; അവര്‍അവർ എന്നേക്കും ഉയര്‍ന്നിരിക്കുന്നുഉയർന്നിരിക്കുന്നു.
 
{{verse|8}} അവര്‍അവർ ചങ്ങലകളാല്‍ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു കഷ്ടതയുടെ പാശങ്ങളാല്‍പാശങ്ങളാൽ പിടിക്കപ്പെട്ടാല്‍പിടിക്കപ്പെട്ടാൽ
 
{{verse|9}} അവന്‍അവൻ അവര്‍ക്കുംഅവർക്കും അവരുടെ പ്രവൃത്തിയും അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും.
 
{{verse|10}} അവന്‍അവൻ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു; അവര്‍അവർ നീതികേടു വിട്ടുതിരിവാന്‍വിട്ടുതിരിവാൻ കല്പിക്കുന്നു.
 
{{verse|11}} അവര്‍അവർ കേട്ടനുസരിച്ചു അവനെ സേവിച്ചാല്‍സേവിച്ചാൽ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.
 
{{verse|12}} കേള്‍ക്കുന്നില്ലെങ്കിലോകേൾക്കുന്നില്ലെങ്കിലോ അവര്‍അവർ വാളാല്‍വാളാൽ നശിക്കും; ബുദ്ധിമോശത്താല്‍ബുദ്ധിമോശത്താൽ മരിച്ചുപോകും.
 
{{verse|13}} ദുഷ്ടമാനസന്മാര്‍ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു; അവന്‍അവൻ അവരെ ബന്ധിക്കുമ്പോള്‍ബന്ധിക്കുമ്പോൾ അവര്‍അവർ രക്ഷെക്കായി വിളിക്കുന്നില്ല.
 
{{verse|14}} അവര്‍അവർ യൌവനത്തില്‍യൌവനത്തിൽ തന്നേ മരിച്ചു പോകുന്നു; അവരുടെ ജീവന്‍ജീവൻ ദുര്‍ന്നടപ്പുകാരുടേതുദുർന്നടപ്പുകാരുടേതു പോലെ നശിക്കുന്നു.
 
{{verse|15}} അവന്‍അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാല്‍അരിഷ്ടതയാൽ വിടുവിക്കുന്നു; പീഡയില്‍പീഡയിൽ തന്നേ അവരുടെ ചെവി തുറക്കുന്നു.
 
{{verse|16}} നിന്നെയും അവന്‍അവൻ കഷ്ടതയുടെ വായില്‍വായിൽ നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേല്‍മേശമേൽ സ്വാദുഭോജനം വെക്കുമായിരുന്നു.
 
{{verse|17}} നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും.
 
{{verse|18}} കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു; മറുവിലയുടെ വലിപ്പം ഔര്‍ത്തുഔർത്തു നീ തെറ്റിപ്പോകയുമരുതു.
 
{{verse|19}} കഷ്ടത്തില്‍കഷ്ടത്തിൽ അകപ്പെടാതിരിപ്പാന്‍അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങള്‍പരിശ്രമങ്ങൾ ഒക്കെയും മതിയാകുമോ?
 
{{verse|20}} ജാതികള്‍ജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു.
 
{{verse|21}} സൂക്ഷിച്ചുകൊള്‍കസൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു; അതല്ലോ നീ അരിഷ്ടതയെക്കാള്‍അരിഷ്ടതയെക്കാൾ ഇച്ഛിക്കുന്നതു.
 
{{verse|22}} ദൈവം തന്റെ ശക്തിയാല്‍ശക്തിയാൽ ഉന്നതമായി പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകന്‍ഉപദേശകൻ ആരുള്ളു?
 
{{verse|23}} അവനോടു അവന്റെ വഴിയെ കല്പിച്ചതാര്‍കല്പിച്ചതാർ? നീ നീതികേടു ചെയ്തു എന്നു അവനോടു ആര്‍ക്കുംആർക്കും പറയാം?
 
{{verse|24}} അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാന്‍മഹിമപ്പെടുത്തുവാൻ നീ ഔര്‍ത്തുകൊള്‍കഔർത്തുകൊൾക; അതിനെക്കുറിച്ചല്ലോ മനുഷ്യര്‍മനുഷ്യർ പാടിയിരിക്കുന്നതു.
 
{{verse|25}} മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മര്‍ത്യന്‍മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.
 
{{verse|26}} നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതന്‍അത്യുന്നതൻ ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു.
 
{{verse|27}} അവന്‍അവൻ നീര്‍ത്തുള്ളികളെനീർത്തുള്ളികളെ ആകര്‍ഷിക്കുന്നുആകർഷിക്കുന്നു; അവന്റെ ആവിയാല്‍ആവിയാൽ അവ മഴയായി പെയ്യുന്നു.
 
{{verse|28}} മേഘങ്ങള്‍മേഘങ്ങൾ അവയെ ചൊരിയുന്നു; മനുഷ്യരുടെമേല്‍മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.
 
{{verse|29}} ആര്‍ക്കെങ്കിലുംആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ?
 
{{verse|30}} അവന്‍അവൻ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു; സമുദ്രത്തിന്റെ അടിയെ മൂടുന്നു.
 
{{verse|31}} ഇവയാല്‍ഇവയാൽ അവന്‍അവൻ ജാതികളെ ന്യായം വിധിക്കുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു.
 
{{verse|32}} അവന്‍അവൻ മിന്നല്‍കൊണ്ടുമിന്നൽകൊണ്ടു തൃക്കൈ നിറെക്കുന്നു; പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു.
 
{{verse|33}} അതിന്റെ മുഴക്കം അവനെയും കന്നുകാലികള്‍കന്നുകാലികൾ എഴുന്നെള്ളുന്നവനെയും കുറിച്ചു അറിവുതരുന്നു.