"സത്യവേദപുസ്തകം/ഇയ്യോബ്/അദ്ധ്യായം 37" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇയ്യോബ്/അദ്ധ്യായം 37
 
(ചെ.) പുതിയ ചിൽ ...
വരി 6:
{{SVPM Old Testament}}
 
{{verse|1}} ഇതിനാല്‍ഇതിനാൽ എന്റെ ഹൃദയം വിറെച്ചു തന്റെ സ്ഥലത്തുനിന്നു പാളിപ്പോകുന്നു.
 
{{verse|2}} അവന്റെ നാദത്തിന്റെ മുഴക്കവും അവന്റെ വായില്‍നിന്നുവായിൽനിന്നു പുറപ്പെടുന്ന ഗര്‍ജ്ജനവുംഗർജ്ജനവും ശ്രദ്ധിച്ചുകേള്‍പ്പിന്‍ശ്രദ്ധിച്ചുകേൾപ്പിൻ .
 
{{verse|3}} അവന്‍അവൻ അതു ആകാശത്തിന്‍ആകാശത്തിൻ കീഴിലൊക്കെയും അതിന്റെ മിന്നല്‍മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയക്കുന്നു.
 
{{verse|4}} അതിന്റെ പിന്നാലെ ഒരു മുഴക്കം കേള്‍ക്കുന്നുകേൾക്കുന്നു; അവന്‍അവൻ തന്റെ മഹിമാനാദംകൊണ്ടു ഇടമുഴക്കുന്നു; അവന്റെ നാദം കേള്‍ക്കുമ്പോള്‍കേൾക്കുമ്പോൾ അവയെ തടുക്കുന്നില്ല.
 
{{verse|5}} ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നുമുകൂ ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു.
 
{{verse|6}} അവന്‍അവൻ ഹിമത്തോടു: ഭൂമിയില്‍ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവന്‍അവൻ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.
 
{{verse|7}} താന്‍താൻ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം അവന്‍അവൻ സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.
 
{{verse|8}} കാട്ടുമൃഗം ഒളിവിടത്തു ചെന്നു തന്റെ ഗുഹയില്‍ഗുഹയിൽ കിടക്കുന്നു.
 
{{verse|9}} ദക്ഷിണമണ്ഡലത്തില്‍നിന്നുദക്ഷിണമണ്ഡലത്തിൽനിന്നു കൊടുങ്കാറ്റും ഉത്തരദിക്കില്‍നിന്നുഉത്തരദിക്കിൽനിന്നു കുളിരും വരുന്നു.
 
{{verse|10}} ദൈവത്തിന്റെ ശ്വാസംകൊണ്ടു നീര്‍ക്കട്ടനീർക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറെച്ചു പോകുന്നു.
 
{{verse|11}} അവന്‍അവൻ കാര്‍മ്മേഘത്തെകാർമ്മേഘത്തെ ഈറംകൊണ്ടു കനപ്പിക്കുന്നു; തന്റെ മിന്നലുള്ള മേഘത്തെ പരത്തുന്നു.
 
{{verse|12}} അവന്‍അവൻ അവയോടു കല്പിക്കുന്നതൊക്കെയും ഭൂമിയുടെ ഉപരിഭാഗത്തു ചെയ്യേണ്ടതിന്നു അവന്റെ ആദേശപ്രകാരം അവ ചുറ്റി സഞ്ചരിക്കുന്നു.
 
{{verse|13}} ശിക്ഷെക്കായിട്ടോ ദേശത്തിന്റെ നന്മെക്കായിട്ടോ ദയെക്കായിട്ടോ അവന്‍അവൻ അതു വരുത്തുന്നു.
 
{{verse|14}} ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊള്‍കശ്രദ്ധിച്ചുകൊൾക; മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊള്‍കചിന്തിച്ചുകൊൾക.
 
{{verse|15}} ദൈവം അവേക്കു കല്പന കൊടുക്കുന്നതും തന്റെ മേഘത്തിലെ മിന്നല്‍മിന്നൽ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ?
 
{{verse|16}} മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂര്‍ണ്ണനായവന്റെജ്ഞാനസമ്പൂർണ്ണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?
 
{{verse|17}} തെന്നിക്കാറ്റുകൊണ്ടു ഭൂമി അനങ്ങാതിരിക്കുമ്പോള്‍അനങ്ങാതിരിക്കുമ്പോൾ നിന്റെ വസ്ത്രത്തിന്നു ചൂടുണ്ടാകുന്നതു എങ്ങനെ?
 
{{verse|18}} ലോഹദര്‍പ്പണംപോലെലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്കു അവനോടുകൂടെ വിടര്‍ത്തുവിടർത്തു വെക്കുമോ?
 
{{verse|19}} അവനോടു എന്തു പറയേണമെന്നു ഞങ്ങള്‍ക്കുഞങ്ങൾക്കു ഉപദേശിച്ചു തരിക; അന്ധകാരംനിമിത്തം ഞങ്ങളള്‍ക്കുഞങ്ങളൾക്കു ഒന്നും പ്രസ്താവിപ്പാന്‍പ്രസ്താവിപ്പാൻ കഴിവില്ല.
 
{{verse|20}} എനിക്കു സംസാരിക്കേണം എന്നു അവനോടു ബോധിപ്പിക്കേണമോ? നാശത്തിന്നിരയായ്തീരുവാന്‍നാശത്തിന്നിരയായ്തീരുവാൻ ആരാനും ഇച്ഛിക്കുമോ?
 
{{verse|21}} ഇപ്പോള്‍ഇപ്പോൾ ആകാശത്തില്‍ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നതു കാണുന്നില്ല; എങ്കിലും കാറ്റു കടന്നു അതിനെ തെളിവാക്കുന്നു.
 
{{verse|22}} വടക്കുനിന്നു സ്വര്‍ണ്ണശോഭപോലെസ്വർണ്ണശോഭപോലെ വരുന്നു; ദൈവത്തിന്റെ ചുറ്റും ഭയങ്കരതേജസ്സുണ്ടു.
 
{{verse|23}} സര്‍വ്വശക്തനെയോസർവ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവന്‍അവൻ ശക്തിയില്‍ശക്തിയിൽ അത്യുന്നതനാകുന്നു; അവന്‍അവൻ ന്യായത്തിന്നും പൂര്‍ണ്ണനീതിക്കുംപൂർണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല. അതുകൊണ്ടു മനുഷ്യര്‍മനുഷ്യർ അവനെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവന്‍അവൻ കടാക്ഷിക്കുന്നില്ല.